കാട്ടുപന്നി ശല്യത്തിനറുതി; ഓടിയെത്തും കർഷക രക്ഷാസേന

കാട്ടുപന്നി ശല്യത്തിനറുതി; ഓടിയെത്തും കർഷക രക്ഷാസേന

ശ്രീകണ്ഠപുരം: കാട്ടുപന്നി ശല്യം കാരണം കൃഷി ഉപേക്ഷിക്കേണ്ടി വന്ന മലയോര കർഷകർക്ക് ശുഭപ്രതീക്ഷ. പന്നികളെ ഇല്ലാതാക്കാൻ മലയോരത്തെ തദ്ദേശ സ്ഥാപനങ്ങളിലെ കൃഷിയിടങ്ങളിൽ ഇനി കർഷക രക്ഷാസേനയെത്തും. കാട്ടുപന്നി ശല്യം കാരണം മലമടക്കുകളിൽ കാർഷിക വിളകളുടെ ഉൽപാദനത്തിൽ വൽതോതിൽ കുറവുണ്ടാവുകയും ഇതോടെ കർഷകർ കൃഷി ഉപേക്ഷിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കർഷകർക്കനുകൂലമായി സർക്കാർ ഉത്തരവുണ്ടായത്. നാട്ടിലേക്കിറങ്ങി മനുഷ്യരുടെ ജീവനും സ്വത്തിനും കൃഷിക്കും നാശം വരുത്തുന്ന കാട്ടുപന്നികളെ ഉപാധികളോടെ വെടിവെച്ച് കൊല്ലുന്നതിന് ചീഫ് വൈൽഡ് ലൈഫ് വാർഡനിൽ നിക്ഷിപ്തമായ അധികാരം … Read more

പഞ്ചായത്ത് പ്രസിഡന്റ് ഇന്റർവ്യൂ ബോർഡിൽ; സഹോദരി ഉദ്യോഗാർഥി, സി.പി.എമ്മിനെ വെട്ടിലാക്കി കത്ത് പ്രചാരണം

പഞ്ചായത്ത് പ്രസിഡന്റ് ഇന്റർവ്യൂ ബോർഡിൽ; സഹോദരി ഉദ്യോഗാർഥി, സി.പി.എമ്മിനെ വെട്ടിലാക്കി കത്ത് പ്രചാരണം

കണ്ണൂർ: പഞ്ചായത്ത് പ്രസിഡന്റ് ഇരുന്ന ഇന്റർവ്യൂ ബോർഡിൽ ഉദ്യോഗാർഥിയായി സഹോദരിയും. 150ഓളം പേർ അപേക്ഷകരായുള്ള റാങ്ക് ലിസ്റ്റിൽ സഹോദരിക്ക് ലഭിച്ചതാകട്ടെ രണ്ടാം റാങ്കും. കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിന് കീഴിലെ അംഗൻവാടി അധ്യാപക നിയമന പ്രക്രിയയിലാണ് വിചിത്ര നടപടി. സി.പി.എം ഭരിക്കുന്ന പഞ്ചായത്തിൽ നടന്നത് സ്വജനപക്ഷപാതമാണെന്ന് ആരോപിച്ച് പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കും ഊമക്കത്ത് പ്രചരിക്കുകയാണ്. തപാൽ സ്റ്റാമ്പിന് പകരം റവന്യൂ സ്റ്റാമ്പ് പതിച്ചതിനാൽ പത്ത് രൂപ അടച്ചാണ് മേൽവിലാസക്കാർ കത്ത് കൈപ്പറ്റിയത്. കത്ത് അയച്ചയാളുടെ പേരുവിവരങ്ങളൊന്നുമില്ലെങ്കിലും ഉള്ളടക്കം സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. … Read more

ചെങ്ങളായി അഡൂർകടവ് പാലം നിര്‍മാണം തുടങ്ങി

ചെങ്ങളായി അഡൂർകടവ് പാലം നിര്‍മാണം തുടങ്ങി

ശ്രീകണ്ഠപുരം: ചെങ്ങളായി, മലപ്പട്ടം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചെങ്ങളായി-അഡൂർകടവ് പാലം പണി തുടങ്ങി. കഴിഞ്ഞ മാസം 30നാണ് മലപ്പട്ടത്ത് പാലം പ്രവൃത്തി എം.വി. ഗോവിന്ദൻ എം.എൽ.എ ഉദ്ഘാടനംചെയ്തത്. നിലവിൽ ചെങ്ങളായി ഭാഗത്താണ് പ്രവൃത്തി ആരംഭിച്ചിട്ടുള്ളത്. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയിൽ ചെങ്ങളായി ഭാഗത്തുനിന്ന് കടവിലേക്കുള്ള അനുബന്ധ റോഡ് നിർമാണമാണ് തുടങ്ങിയത്. പിന്നാലെ തൂൺ നിർമാണം ആരംഭിക്കും. പൊതുമരാമത്ത് അധികൃതർ കഴിഞ്ഞദിവസം സ്ഥലത്തെത്തി കാര്യങ്ങൾ വിലയിരുത്തി. ഊരാളുങ്കൽ സൊസൈറ്റിയാണ് പാലത്തിന്റെ ടെൻഡർ എടുത്തിട്ടുള്ളത്. 12 കോടി രൂപ ചെലവിലാണ് അഡൂർ കടവിൽ പാലം … Read more

ലോറി ഡ്രൈവർമാരുടെ സമരം; പാചകവാതക ക്ഷാമം രൂക്ഷം

ലോറി ഡ്രൈവർമാരുടെ സമരം; പാചകവാതക ക്ഷാമം രൂക്ഷം

തളിപ്പറമ്പ്: മംഗളൂരുവിലെ പ്ലാന്‍റിൽനിന്ന് സംസ്ഥാനത്തേക്ക് പാചകവാതക സിലിണ്ടർ എത്തിക്കുന്ന ലോറി ഡ്രൈവർമാർ നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെ മലബാർ മേഖലയിലെ പാചകവാതക സിലിണ്ടർ വിതരണം നിലച്ചു. തളിപ്പറമ്പിൽ സ്വകാര്യ പാചക വാതക ഫില്ലിങ് സ്റ്റേഷനിൽനിന്ന് സിലിണ്ടറുകളുമായി പോകുന്ന വാഹനങ്ങൾ സമരാനുകൂലികളായ തൊഴിലാളികൾ തടഞ്ഞു. കണ്ണൂർ മേഖലയിൽ ഉൾപ്പെടുന്ന കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലെ പാചക വാതക വിതരണമാണ് നാല് ദിവസമായി തടസ്സപ്പെട്ടത്. വേതനവർധന ഉടമ്പടി നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളികൾ വെള്ളിയാഴ്ച മുതൽ പണിമുടക്ക് തുടങ്ങിയത്. സ്വാതന്ത്ര്യദിനമായതിനാൽ … Read more

നെടുംപൊയിൽ ചുരം റോഡിലെ ഗതാഗത നിരോധനം; ഒറ്റപ്പെട്ട് ഗ്രാമങ്ങൾ

നെടുംപൊയിൽ ചുരം റോഡിലെ ഗതാഗത നിരോധനം; ഒറ്റപ്പെട്ട് ഗ്രാമങ്ങൾ

കേളകം: നെടുംപൊയിൽ ചുരം റോഡിലെ ഗതാഗത നിരോധനം കാരണം ഗ്രാമങ്ങൾ ഒറ്റപ്പെട്ടു. പ്രവൃത്തി ഉടൻ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് കണിച്ചാർ പഞ്ചായത്ത്. നെടുംപൊയില്‍ ചുരത്തിലൂടെയുളള ഗതാഗതം അനിശ്ചിത കാലത്തേക്ക് നിരോധിച്ചതോടെ നിരവധി ആളുകളാണ് ദുരിതത്തിലായത്. ഏലപ്പീടിക, 29 ാം മൈൽ പോലുള്ള മേഖലയിലുള്ളവര്‍ പ്രധാനമായും ഗതാഗതത്തിന് ആശ്രയിച്ചിരുന്നത് നെടുംപൊയില്‍ ചുരം റോഡിലൂടെയുള്ള കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുളള ബസുകളെയാണ്. ചുരം വഴിയുളള ഗതാഗതം നിരോധിച്ചതോടെ നാട്ടുകാർ വലയുകയാണ്. കഴിഞ്ഞ മാസം 30നാണ് നെടുംപൊയില്‍ ചുരം വഴിയുളള ഗതാഗതം പൊതുമരാമത്ത് വകുപ്പ് നിരോധിച്ചത്. … Read more

ജിമ്മി ജോർജിന്‍റെ ജന്മനാട്ടിൽ വോളിബാളിൽ പുതുവസന്തം തീർത്ത് ജിമ്മി ജോർജ് അക്കാദമി

ജിമ്മി ജോർജിന്‍റെ ജന്മനാട്ടിൽ വോളിബാളിൽ പുതുവസന്തം തീർത്ത് ജിമ്മി ജോർജ് അക്കാദമി

പേരാവൂർ: വോളിബാൾ ഇതിഹാസം ജിമ്മി ജോർജിന്‍റെ ജന്മനാട്ടിൽ വോളിബാളിൽ പുതുവസന്തം തീർത്ത് ജിമ്മി ജോർജ് അക്കാദമി. ലോക വോളിബാൾ രാജകുമാരൻ ജിമ്മി ജോർജ് പിറന്ന നാട്ടിൽ വോളിബാളിന്റെ സാധ്യതകളും അവസരങ്ങളും മങ്ങി ത്തുടങ്ങിയപ്പോൾ മികച്ച പരിശീലന കേന്ദ്രങ്ങൾ കയ്യൊഴിഞ്ഞ, മികവും കഴിവുമുള്ളവരെ ചേർത്തു പിടിച്ച് വോളിബാളിൽ പുതുവസന്തം തീർത്തിരിക്കുകയാണ് ജിമ്മി ജോർജ് വോളിബാൾ അക്കാദമി. 2017 ലാണ് ജിമ്മി ജോർജിന്റെ സഹോദരനും മുൻ കേരള ക്യാപ്റ്റനുമായ സെബാസ്റ്റ്യൻ ജോർജും ഒളിമ്പ്യൻ അഞ്ജു ബോബി ജോർജും ബോബി ജോർജ് … Read more