മിന്നലിൽ മാഹി മേഖലയിൽ കനത്ത നാശം

മിന്നലിൽ മാഹി മേഖലയിൽ കനത്ത നാശം

മാഹി: കനത്ത കാറ്റിലും മഴയിലും മാഹിയിലും പരിസരപ്രദേശങ്ങളിലും വ്യാപകനാശം. പന്തക്കൽ മൂലക്കടവിലെ ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്‍റെ അധീനതയിലുള്ള നോബിൾ പെട്രോൾ പമ്പിലെ മേൽക്കൂരയുടെ ഒരുഭാഗത്തെ ഭാരമുള്ള ഷീറ്റുകൾ പമ്പ് അങ്കണത്തിൽ അടർന്നുവീണത് ആശങ്കയുണർത്തി. ബുധനാഴ്ച രാത്രി 10ഓടെയാണ് സംഭവം. ആളപായമില്ല. മഴ കാരണം പെട്രോൾ പമ്പിൽ ഇന്ധനം നിറക്കാൻ വാഹനങ്ങൾ കുറവായതിനാലാണ് ദുരന്തം ഒഴിവായത്. ഈസ്റ്റ് പള്ളൂരിൽ നാലിടത്ത് ഫീഡർ തകരാറിലായി. മിന്നലിൽ ചാലക്കര, പള്ളൂർ, പന്തക്കൽ, മാഹി എന്നിവിടങ്ങളിൽ ഇൻസുലേറ്റർ പൊട്ടി. ഈസ്റ്റ് പള്ളൂരിൽ നാലിടങ്ങളിൽ വൈദ്യുതി … Read more

പതനവും കാത്ത് തലശ്ശേരിയിൽ ഒരു കെട്ടിടം

പതനവും കാത്ത് തലശ്ശേരിയിൽ ഒരു കെട്ടിടം

തലശ്ശേരി: നഗരമധ്യത്തിൽ അപകടഭീതിയുണർത്തി പഴഞ്ചൻ കെട്ടിടം. പഴയ ബസ് സ്റ്റാൻഡ് എം.ജി ബസാറിനോട് ചേർന്നുള്ള പൂട്ടിയിട്ട കെ.ആർ. ബിസ്കറ്റ് കമ്പനി കെട്ടിടമാണ് അപകടഭീഷണി ഉയർത്തുന്നത്. സ്ഥാപനം അടച്ചുപൂട്ടിയിട്ട് വർഷങ്ങളായി. ബിസിനസിന് ഏറ്റവും അനുയോജ്യവും നല്ല കാഴ്ചയുമുള്ള കെട്ടിടമായിരുന്നു ഇത്. കാലപ്പഴക്കം ഏറെയുള്ള കെട്ടിടം കൈമാറ്റം ചെയ്യപ്പെടാത്തതിനാൽ നശിക്കുകയാണ്. കെട്ടിടത്തിന്‍റെ മുൻഭാഗത്തെ മതിലിന്‍റെ മുകൾഭാഗം രണ്ടായി പിളർന്ന നിലയിലാണ്. ഷട്ടറുകൾ തുരുമ്പെടുത്ത് ദ്രവിച്ചു. ചുമരിലും കേടുപാടുകൾ പ്രത്യക്ഷമായി. കെട്ടിടം ഏതുസമയവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. മഴക്കാലത്ത് ദുരന്ത നിവാരണ സമിതി … Read more

മഴക്കെടുതി നേരിടാൻ പൊലീസും ഒരുങ്ങി

മഴക്കെടുതി നേരിടാൻ പൊലീസും ഒരുങ്ങി

തളിപ്പറമ്പ്: പ്രകൃതിക്ഷോഭത്തെ നേരിടാൻ കണ്ണൂര്‍ റൂറല്‍ പൊലീസും സജ്ജമായി. ഇതിന്‍റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളിലേക്കുമുള്ള ദുരന്ത നിവാരണ ഉപകരണങ്ങള്‍ വിതരണം ചെയ്തു. പ്രകൃതിദുരന്തങ്ങള്‍ നേരിടുന്നതിനായി പൊലീസിനെ കൂടി ഉപയോഗപ്പടുത്തുന്നതിന്റെ ഭാഗമായാണ് അതിനൂതനങ്ങളായ ജീവന്‍രക്ഷ ഉപകരണങ്ങള്‍ കണ്ണൂർ റൂറല്‍ ജില്ലയിലെ എല്ലാ പൊലീസ് സ്‌റ്റേഷനുകളിലേക്കും വിതരണം ചെയ്തത്. ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ അഗ്നിരക്ഷസേനയേയോ ദുരന്തനിവാരണ സേനകളേയോ കാത്തുനില്‍ക്കാതെ പൊതുജനങ്ങളുമായി സഹകരിച്ച് പൊലീസ് തന്നെ രംഗത്തിറങ്ങണമെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ദുരന്തങ്ങളുടെ ആഘാതം പരമാവധി കുറച്ച് പൊതുജനങ്ങളെ സഹായിക്കുക … Read more

കണ്ണൂർ സ്വദേശി അജ്മാനിൽ നിര്യാതനായി

കണ്ണൂർ സ്വദേശി അജ്മാനിൽ നിര്യാതനായി

അജ്മാൻ: കണ്ണൂർ താഴത്തെരു അമീർ ഹംസ മകൻ തൻവീർ (51) അജ്മാനിൽ നിര്യാതനായി. ബുധനാഴ്ച രാത്രി അജ്മാനിലെ ഒരു റസ്റ്റോറന്റിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ അജ്മാൻ ഖലീഫ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അജ്മാൻ ഇത്തിസലാത്തിൽ ജോലി ചെയ്തുവരികയായിരുന്നു. മാതാവ് ഖദീജ. ഭാര്യ: റഫീന. മക്കൾ’: ആയിശ, ആലിയ. സഹോദരങ്ങൾ’: താജുന്നിസ അൻസാരി, തസ്നീം ഹാഷിം (ദുബൈ), തനൂജ ഹാറൂൺ.

കണ്ണൂർ സ്വദേശി ദുബായിൽ നിര്യാതനായി

കണ്ണൂർ സ്വദേശി ദുബായിൽ നിര്യാതനായി

കണ്ണൂർ: തായത്തെരു അമീർ ഹംസാസിലെ തൻവീർ അമീർ ഹംസ (51) ദുബായിൽ നിര്യാതനായി. സുഹൃത്തുക്കളോടൊപ്പം കളികണ്ട് പുറത്തിറങ്ങിയപ്പോൾ ഹൃദയാഘാതത്തെ തുടർന്നാണ് മരണം. 15 വർഷത്തോളമായി ഗൾഫിൽ തന്നെയാണ് താമസം. പ്രവാസി പ്രമുഖനായ പരേതൻ അമീർ ഹംസയുടെ മകനാണ്. തൈക്കണ്ടി ഖദീജയാണ് മാതാവ്. ഭാര്യ’: റഫീന കോയ്യോട്. ( ദുബായ്).മക്കൾ’: ആയിശ, ആലിയ.സഹോദരങ്ങൾ’: താജുന്നിസ അൻസാരി, തസ്നീം ഹാഷിം (ദുബായ്) തനൂജ ഹാറൂൺ (പിരിശക്കൂട്ടം അഡ്മിൻ)

പയ്യന്നൂരിലെ കവർച്ച; അന്വേഷണം ഊർജിതം

പയ്യന്നൂരിലെ കവർച്ച; അന്വേഷണം ഊർജിതം

പയ്യന്നൂർ: പെരുമ്പയിൽ വീട്ടുകാർ ഉറങ്ങികിടക്കവേ വീടിന്റെ മുൻ വാതിൽ കുത്തിത്തുറന്ന് അകത്ത് മുറികളിലെ അലമാരകളിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും 4000 രൂപയും കവർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി പയ്യന്നൂർ ഡി.വൈ.എസ്.പി എ. ഉമേഷ്. സംഭവത്തിൽ ശാസ്ത്രീയ തെളിവെടുപ്പുകൾ പൂർത്തിയായതായും നിർണായക വിവരങ്ങൾ ലഭിച്ചതായും അദ്ദേഹം പറഞ്ഞു. അതേസമയം, നഷ്ടപ്പെട്ടതായി കരുതിയ 36 പവൻ വീട്ടിൽ നിന്ന് ലഭിച്ചു. വീട്ടിലുള്ളവർ മറ്റൊരിടത്ത് സൂക്ഷിച്ചതാണ് കണ്ടെടുത്തത്. ഇതോടെ 40 പവൻ സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. നേരത്തെ ഇതുൾപ്പെടെ 76 പവൻ നഷ്ടപ്പെട്ടതായാണ് പരാതി … Read more