ഇല്ലാത്ത ബഫർസോണിന്റെ പേരിൽ കുരുക്ക്; വീടെന്ന സ്വപനം തകർന്ന് രണ്ടു കുടുംബങ്ങൾ

ഇല്ലാത്ത ബഫർസോണിന്റെ പേരിൽ കുരുക്ക്; വീടെന്ന സ്വപനം തകർന്ന് രണ്ടു കുടുംബങ്ങൾ

മഹേഷും സുരേഷ് കുമാറും നിർമാണം നടന്നുകൊണ്ടിരിക്കുന്ന തങ്ങളുടെ വീടുകൾക്ക് മുന്നിൽ ഇരിട്ടി: ഡാമുകളോട് ചേർന്നുള്ള ജനവാസ മേഖല ബഫർ സോൺ ആക്കിക്കൊണ്ടുള്ള ഉത്തരവ് പിൻവലിച്ചതായി വകുപ്പ് മന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചിട്ടും, ഇതു സംബന്ധിച്ച് ഉത്തരവ് ഇറങ്ങിയിട്ടും അംഗീകരിക്കാതെ, ഇല്ലാത്ത ബഫർസോണിന്റെ മറവിൽ പഴശ്ശി ജലസേചന വിഭാഗത്തിന്റെ കുരുക്കിൽ വീണ് വീടെന്ന സ്വപ്നം പൊലിഞ്ഞ് രണ്ടു കുടുംബങ്ങൾ. പഴശ്ശി പദ്ധതിയോട് ചേർന്ന് പായം പഞ്ചായത്തിലെ തന്തോട് അളപ്രറയിൽ വീട് നിർമാണത്തിനായി അപേക്ഷ നൽകിയ കുടുംബങ്ങളെയാണ് പഴശ്ശി ജലസേചന വിഭാഗം … Read more

സ്വച്ഛ് സർവേക്ഷൺ 2024; മികച്ച നേട്ടവുമായി തലശ്ശേരി നഗരസഭ

സ്വച്ഛ് സർവേക്ഷൺ 2024; മികച്ച നേട്ടവുമായി തലശ്ശേരി നഗരസഭ

തലശ്ശേരി: കേന്ദ്ര പാർപ്പിട-നഗര കാര്യമന്ത്രാലയം നടത്തിയ ദേശീയ ശുചിത്വ റാങ്കിങ്ങിൽ ചരിത്ര നേട്ടവുമായി കേരളം മുന്നേറിയപ്പോൾ തലശ്ശേരി നഗരസഭയും മികച്ച പ്രവർത്തനം കാഴ്ചവെച്ചു. ജില്ലതലത്തിൽ ആറാം സ്ഥാനവും, സംസ്ഥാനതലത്തിൽ മീഡിയം സിറ്റി വിഭാഗത്തിൽ ഒമ്പതാം സ്ഥാനവുമാണ് തലശ്ശേരിക്ക്. നഗരസഭകളുടെ റാങ്കിൽ 35 ആം സ്ഥാനവും നേടി. ദേശീയതലത്തിൽ 4852 നഗരസഭകളിൽ 325 -ാം സ്ഥാനവും നേടി സ്വച്ഛ് സർവ്വേക്ഷൺ 2024 പ്രവർത്തനങ്ങളുടെ ലക്ഷ്യം പൂർത്തീകരിച്ചു. മാലിന്യമുക്ത നവകേരളം കാമ്പയിനിലൂന്നിയ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ, മികച്ച നിലയിൽ പ്രവർത്തിക്കുന്ന … Read more

കനത്തമഴ; 1500 നേന്ത്രവാഴകൾ നിലംപൊത്തി

കനത്തമഴ; 1500 നേന്ത്രവാഴകൾ നിലംപൊത്തി

മാടത്തിയിലെ കർഷകൻ ജോളിയോയാങ്കിന്റെ വാഴകൾ നിലം പൊത്തിയ നിലയിൽ ഇരിട്ടി: ഓണം വിപണി ലക്ഷ്യമാക്കി നട്ട് നനച്ച നേന്ത്രവാഴകൾ പൊരുമഴ്കക്കാലത്ത് നിലംപൊത്തുന്നത് കണ്ട് തലയിൽ കൈവെച്ച് നെടുവീർപ്പിടുകയാണ് ഇരിട്ടി മാടത്തിയിലെ വാഴ കർഷകൻ ജോളിയോയാങ്ക്. മൂന്നുമാസമായി തുടരുന്ന തോരാ മഴകാരണം കൃഷിയിടത്തിൽ വെള്ളം കെട്ടി നിന്ന് ജോണിയുടെ കുലക്കാറായ 1500 ഓളം വാഴകളാണ് നിലംപൊത്തിക്കൊണ്ടിരിക്കുന്നത്. കരഭൂമി പാട്ടത്തിനെടുത്താണ് കൃഷിയിറക്കിയത്. ഒമ്പത് മാസത്തെ പരിചരണം കഴിഞ്ഞ് രണ്ടാൾപൊക്കത്തിൽ വളർന്ന വാഴകളാണ് ഒന്നൊന്നായി വീഴുന്നത്. തുടർച്ചയായ മഴകാരണം വെള്ളം ഇറങ്ങി … Read more

മട്ടന്നൂരില്‍ പനിബാധിതരുടെ എണ്ണം കൂടുന്നു; ഗവ. ആശുപത്രിയില്‍ രോഗികൾക്ക് ദുരിതം

മട്ടന്നൂരില്‍ പനിബാധിതരുടെ എണ്ണം കൂടുന്നു; ഗവ. ആശുപത്രിയില്‍ രോഗികൾക്ക് ദുരിതം

വെമ്പടി മേഖലയില്‍ പ്രതിരോധ ബോധവത്കരണ കാമ്പയിന്‍ നടത്തുന്നു മട്ടന്നൂര്‍: മേഖലയില്‍ പനി ബാധിതരുടെ എണ്ണം കൂടുന്നു. ദിനംപ്രതി അഞ്ഞൂറോളം രോഗികളാണ് ഇപ്പോള്‍ മട്ടന്നൂര്‍ ഗവ. ആശുപത്രിയിലെത്തുന്നത്. ഒ.പി ചീട്ട് ലഭിക്കുന്നതിനും, തുടര്‍ന്ന് ഡോക്ടറെ കാണുന്നതിനും, മരുന്നു വാങ്ങിക്കുന്നതിനും മണിക്കൂറുകളാണ് രോഗികള്‍ കാത്തുനില്‍ക്കേണ്ടി വരുന്നത്. ആശുപത്രിയില്‍ ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തതാണ് ദുരിത്തതിന് കാരണം. ഒ.പി ചീട്ട് ലഭിക്കാനും ഡോക്ടറെ കാണുവാനും മരുന്നുവാങ്ങുവാനും നീണ്ട ക്യൂ ആണ്. മരുന്നു വിതരണം നടത്തുന്ന ഫാര്‍മസിയില്‍ മാത്രമാണ് അഞ്ചോ ആറോ ജീവനക്കാരുള്ളത്. ഒ.പി … Read more

തലശ്ശേരിയിൽ വൻ ലഹരിമരുന്ന് വേട്ട; രണ്ടു പേർ പിടിയിൽ

തലശ്ശേരിയിൽ വൻ ലഹരിമരുന്ന് വേട്ട; രണ്ടു പേർ പിടിയിൽ

റിഷാദ്, നദീം തലശ്ശേരി: മാരക മയക്കുമരുന്നുമായി തലശ്ശേരിയിൽ രണ്ടു പേർ പൊലീസ് പിടിയിലായി. ടെമ്പിൾ ഗേറ്റ് അച്ചാരത്ത് റോഡിലെ റംലാസ് വീട്ടിൽ നദീം (56), എറണാകുളം പള്ളുരുത്തി സ്വദേശി റിഷാദ് (30) എന്നിവരാണ് പിടിയിലായത്. നഗരമധ്യത്തിലെ ഒരു ലോഡ്ജിൽ ലഹരിവിൽപന സംഘം എത്തിയിട്ടുണ്ടെന്ന് തലശ്ശേരി എ.എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് എസ്.ഐ ഷമീലും ലഹരിവിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിലാണ് പഴയ ബസ് സ്റ്റാൻഡിലെ ലോഡ്ജ് മുറിയിൽ മയക്കുമരുന്നുമായി പ്രതികൾ പിടിയിലാകുന്നത്. ഇവരിൽനിന്ന് 15.49 ഗ്രാം എം.ഡി.എം.എ, 5.61 … Read more

മത്സ്യവിപണനത്തിന് ഇനി ഇ-ഓട്ടോകൾ

മത്സ്യവിപണനത്തിന് ഇനി ഇ-ഓട്ടോകൾ

ചാലില്‍ ഗോപാലപേട്ടയില്‍ മത്സ്യവിപണനത്തിന് സജ്ജമായ ഇലക്ട്രോണിക് ഓട്ടോകള്‍ തലശ്ശേരി: ജില്ലയിലെ സംയോജിത ആധുനിക മത്സ്യബന്ധന ഗ്രാമമായ ചാലിൽ ഗോപാലപേട്ടയിൽനിന്ന് മത്സ്യവിപണനത്തിനായി ഇനിമുതൽ ഇലക്ട്രിക് ഓട്ടോകൾ ഓടിത്തുടങ്ങും. ചെറുകിട മത്സ്യക്കച്ചവടക്കാർക്കായി അഞ്ച് മത്സ്യവിപണന ഇലക്ട്രോണിക് ഓട്ടോകൾ (മൊബൈൽ ഫിഷ് വെൻഡിങ് കിയോസ്‌ക്കുകൾ) സജ്ജമായി. 25 കിലോയുടെ അഞ്ച് ക്രേയ്റ്റുകൾ ഇതിൽ കൊണ്ടുപോകാനാകും. മത്സ്യം പ്രദർശിപ്പിക്കാനുള്ള സുതാര്യമായ ചില്ലുകൂടാണ് ഇതിന്റെ പ്രധാന ആകർഷണം. മീൻ മുറിക്കാനും വൃത്തിയാക്കാനും പാക്കിങ്ങിനും മാലിന്യ ശേഖരണത്തിനും പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ചെതുമ്പൽ പോക്കാൻ കൈകൊണ്ട് … Read more