ഗോവിന്ദച്ചാമി ജയിൽ ചാടാൻ ഡയറ്റ് നോക്കി, ചോറ് ഒഴിവാക്കി ചപ്പാത്തിയാക്കി; മാസങ്ങൾ നീണ്ട മുന്നൊരുക്കം

ഗോവിന്ദച്ചാമി ജയിൽ ചാടാൻ ഡയറ്റ് നോക്കി, ചോറ് ഒഴിവാക്കി ചപ്പാത്തിയാക്കി; മാസങ്ങൾ നീണ്ട മുന്നൊരുക്കം

കണ്ണൂർ: കൊടുംകുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടാൻ നടത്തിയത് മാസങ്ങൾ നീണ്ട മുന്നൊരുക്കങ്ങൾ. ആഹാരം കഴിക്കുന്നത് കുറച്ച് ശരീരഭാരത്തിൽ കുറവ് വരുത്തി. വണ്ണം കുറക്കാൻ വേണ്ടി ചോറ് കഴിക്കുന്നത് അവസാനിപ്പിച്ചിരുന്നു. പകരം ആഴ്ചകളായി ചപ്പാത്തി മാത്രമാണ് പ്രതി കഴിച്ചിരുന്നത്. വണ്ണം കുറച്ചത് വഴിയാണ് രണ്ട് കമ്പികൾ മുറിച്ച് മാറ്റിയ ചെറിയ വിടവിലൂടെ ഗോവിന്ദച്ചാമിക്ക് നുഴഞ്ഞുകയറി പുറത്തുകടക്കാൻ സാധിച്ചത്. അതേസമയം, കൃത്യമായ മെനുവും അളവും അനുസരിച്ചാണ് കേരളത്തിലെ ജയിലുകളിൽ തടവുകാർക്ക് ഭക്ഷണം നൽകുന്നത്. ഒരു തടവുകാരൻ ഭക്ഷണം കഴിക്കാതിരിക്കുക്കയോ ഭക്ഷണത്തിൽ … Read more

‘നമ്മൾ നോക്കുമ്പോൾ ഇയാൾ ഒറ്റക്കൈ കൊണ്ട് കയറ് പിടിച്ച് കിണറ്റിൽ നിൽക്കുന്നു, സമൂഹം ആകെ വെറുക്കുന്ന പ്രതിയാണ് മുന്നിൽ…’ -ദൃക്സാക്ഷിയായി റിജിൽ മാക്കുറ്റി

‘നമ്മൾ നോക്കുമ്പോൾ ഇയാൾ ഒറ്റക്കൈ കൊണ്ട് കയറ് പിടിച്ച് കിണറ്റിൽ നിൽക്കുന്നു, സമൂഹം ആകെ വെറുക്കുന്ന പ്രതിയാണ് മുന്നിൽ...’ -ദൃക്സാക്ഷിയായി റിജിൽ മാക്കുറ്റി

കണ്ണൂർ: ‘നമ്മള് ശബ്ദം കേട്ട് വരുമ്പോൾ ഇയാൾ ഈ ഒറ്റക്കൈ കൊണ്ട് കയറ് പിടിച്ച് കിണറ്റിൽ നിൽക്കുകയാണ്’ -ജയിൽ ചാടിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയെ പിടിക്കാനുള്ള തെരച്ചിലിൽ പങ്കാളിയായ യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി സംഭവം വിശദീകരിച്ചു. ‘നമ്മൾ എത്തിയപ്പോൾ അയാൾ കയറുന്നില്ല. ആ ഒറ്റക്കൈ കൊണ്ട് ഇയാൾ ഇത്രയും സാഹസം കാണിച്ചത്. ഇത്രയും നൊട്ടോറിയസ് പ്രതി ജയിൽ ചാടണമെങ്കിൽ സിസ്റ്റത്തിന്റെയും ജയിൽ സംവിധാനത്തിന്റെയും പരാജയമാണ്. പ്രതികൾ കൂളായി രക്ഷപ്പെടുന്ന അവസ്ഥയാണ്. സമൂഹം ആകെ വെറുക്കുന്ന പ്രതി … Read more

ചാവശ്ശേരി മേഖലയില്‍ വാഹനാപകടങ്ങള്‍ പതിവാകുന്നു

ചാവശ്ശേരി മേഖലയില്‍ വാഹനാപകടങ്ങള്‍ പതിവാകുന്നു

മട്ടന്നൂര്‍: മട്ടന്നൂര്‍-ഇരിട്ടി റോഡിലെ ചാവശ്ശേരി മേഖലയില്‍ വാഹനാപകടങ്ങള്‍ പതിവാകുന്നു. അപകടങ്ങളില്‍ ദിവസേന യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുന്നു. കാല്‍നടയാത്രക്കാര്‍ക്ക് അപകടമുണ്ടാകുന്ന സംഭവങ്ങളും കൂടിവരുകയാണ്. കഴിഞ്ഞ നാല് ദിവസത്തിനിടെ രണ്ടുപേര്‍ക്കാണ് റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് പരിക്കേറ്റത്. കഴിഞ്ഞ ദിവസം 21ാം മൈലില്‍ ബസിടിച്ച് വയോധികന് കാലിനു പരിക്കേറ്റിരുന്നു. മൂന്നുദിവസംമുമ്പ് കാറിടിച്ച് യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. സീബ്രാ ലൈനില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് ഇവരെ കാറിടിച്ചു വീഴ്ത്തിയത്. വാഹനങ്ങളുടെ അമിതവേഗമാണ് പ്രധാനമായും അപകടങ്ങള്‍ക്ക് ഇടയാക്കുന്നത്. തലശ്ശേരി-വളവുപാറ റോഡ് പ്രവൃത്തിയുടെ ഭാഗമായി റോഡ് മെക്കാഡം … Read more

നവീന്‍ ബാബുവിന്‍റെ മരണം: കേസ് അഞ്ചിന് പരിഗണിക്കും

നവീന്‍ ബാബുവിന്‍റെ മരണം: കേസ് അഞ്ചിന് പരിഗണിക്കും

കണ്ണൂര്‍: മുൻ എ.ഡി.എം നവീൻ ബാബു മരിച്ച സംഭവത്തിലെ ആത്മഹത്യാപ്രേരണ കേസ് പരിഗണിക്കുന്നത് ആഗസ്റ്റ് അഞ്ചിലേക്ക് മാറ്റി. നവീന്‍ ബാബുവിന്റെ ഭാര്യ കെ. മഞ്ജുഷ കോടതിയില്‍ ഹരജി നല്‍കിയതിനെതുടര്‍ന്നാണ് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കേസ് മാറ്റിവെച്ചത്. പൊലീസ് കഴിഞ്ഞ ആഴ്ച സമര്‍പ്പിച്ച അഡീഷനല്‍ കുറ്റപത്രവും അനുബന്ധ രേഖകളും പരിശോധിക്കാന്‍ സമയം വേണമെന്നാണ് മഞ്ജുഷ ആവശ്യപ്പെട്ടത്. കേസിലെ ഏക പ്രതിയായ മുന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ബുധനാഴ്ച കോടതിയില്‍ ഹാജരായിരുന്നു. കേസില്‍ … Read more

കാർ കടത്തൽ; പ്രതി വിമാനത്താവളത്തിൽ പിടിയിൽ

കാർ കടത്തൽ; പ്രതി വിമാനത്താവളത്തിൽ പിടിയിൽ

റുഷൈദ് ചൊക്ലി: വാങ്ങാമെന്ന് പറഞ്ഞ് ട്രയൽ റണ്ണിന് കൊണ്ടുപോയ കാർ ഉടമക്ക് തിരിച്ചു നൽകാതെ വഞ്ചിച്ച കേസിൽ പ്രതിയായ പാനൂർ സ്വദേശിയെ കരിപ്പൂർ വിമാനത്താവളത്തിൽ ചൊക്ലി പൊലീസ് പിടികൂടി. പാനൂർ ചിരിമുക്കിൽ വെള്ളം പൊടിച്ചീന്‍റവിട റുഷൈദിനെയാണ് (34) ചൊക്ലി പൊലീസ് ഗൾഫിൽനിന്നു നാട്ടിലേക്കുള്ള യാത്രയിൽ കരിപ്പൂർ വിമാനത്താവളത്തിൽവെച്ച് പിടികൂടിയത്. 2023 മേയ് ഏഴിനാണ് കേസിനാസ്പദമായ സംഭവം. കെ.എൽ. 58 എ.ബി. 4371 നമ്പർ കാർ ഉടമയായ ഒളവിലം സ്വദേശി തലക്കാപുറത്ത് ആദർശിൽനിന്ന് വിലക്കാവശ്യമുണ്ടെന്നു പറഞ്ഞ് മൂന്നാം പ്രതി … Read more

മാഹി ഭരണസിരാകേന്ദ്രത്തിന് മുന്നിൽ മാലിന്യക്കൂമ്പാരം

മാഹി ഭരണസിരാകേന്ദ്രത്തിന് മുന്നിൽ മാലിന്യക്കൂമ്പാരം

മാഹി ഗവ. ഹൗസിന് തൊട്ടടുത്തുള്ള പറമ്പിൽ അജ്ഞാതർ വലിച്ചെറിയുന്ന മാലിന്യക്കൂമ്പാരം മാഹി: സബ് ജയിൽ പരിസരമുൾപ്പെടെ മാഹിയുടെ പല ഭാഗങ്ങളിലും പ്ലാസ്റ്റിക് കവറിൽ കെട്ടിയ മാലിന്യക്കെട്ടുകൾ പെരുകുന്നു. മാഹി റീജനൽ അഡ്മിനിസ്ട്രേറ്ററുടെ ഓഫിസ്, എം.എൽ.എയുടെ ക്യാമ്പ് ഓഫിസടക്കമുള്ള കെട്ടിടങ്ങളുടെ വിളിപ്പാടകലെ ആളൊഴിഞ്ഞ പറമ്പിലെ മാലിന്യം നീക്കം ചെയ്യാൻ പറ്റാത്ത അധികാരികൾക്ക് മാഹിയിൽ ബാക്കിയുള്ള സ്ഥലത്തെ മാലിന്യങ്ങൾ തള്ളുമ്പോൾ എങ്ങനെ നടപടിയെടുക്കാൻ കഴിയുമെന്ന സംശയം പങ്കുവെക്കുകയാണ് ടാഗോർ പാർക്കിലെയും പുഴയോര നടപ്പാതയുടെയും ഭംഗി, സായാഹ്നങ്ങൾ ആസ്വദിക്കാനെത്തുന്ന മാഹിയിലും പുറത്തുമുള്ള … Read more