സിഗ്നൽ ലൈറ്റുകൾ അണഞ്ഞിട്ട് ഒരാഴ്ച; അധികൃതർ നിസ്സംഗതയിൽ

സിഗ്നൽ ലൈറ്റുകൾ അണഞ്ഞിട്ട് ഒരാഴ്ച; അധികൃതർ നിസ്സംഗതയിൽ

മാഹി: സിഗ്നൽ ലൈറ്റുകൾ അണഞ്ഞതിനെത്തുടർന്ന് ചൊക്ലി -പെരിങ്ങാടി റോഡ് അടച്ചതിനാൽ നൂറു കണക്കിന് യാത്രക്കാർ ദുരിതത്തിൽ. ബൈപാസ് സിഗ്നലിലെ എട്ട് ബാറ്ററികൾ മോഷണം പോയതിനെ തുടർന്നാണ് ലൈറ്റ് അണഞ്ഞത്. മോഷണം പോയി ഒരാഴ്ച കഴിഞ്ഞിട്ടും മോഷ്ടാവിനെ പിടികൂടാനോ പുതിയ ബാറ്ററി സ്ഥാപിക്കാനോ നടപടിയുണ്ടായിട്ടില്ല. സിഗ്നൽ പ്രവർത്തന രഹിതമായതിനാൽ സ്പിന്നിങ് മിൽ, പെരിങ്ങാടി റോഡ് വഴിയുള്ള യാത്രയും തടസ്സപ്പെട്ടു. ബാരിക്കേഡ് വെച്ച് പൊലീസ് ഗതാഗതം തടസ്സപ്പെടുത്തിയതിനാൽ സർവിസ് റോഡ് വഴി കറങ്ങിയാണ് വാഹനങ്ങൾ ഇരുവശങ്ങളിലേക്കും കടന്നു പോകാുന്നത്. പലപ്പോഴും … Read more

കര്‍ണാടക വനംവകുപ്പിന്റെ കൈയേറ്റ ശ്രമം

കര്‍ണാടക വനംവകുപ്പിന്റെ കൈയേറ്റ ശ്രമം

കാര്യങ്കോട് പുഴയില്‍ കര്‍ണാടക വനംവകുപ്പ് പാറനാമം രേഖപ്പെടുത്തിയതറിഞ്ഞ് പരിശോധനക്കെത്തിയ റവന്യൂ സംഘം ചെറുപുഴ: പഞ്ചായത്ത് അതിര്‍ത്തിയില്‍ കേരളത്തിന്റെ അധീനതയിലുള്ള കാര്യങ്കോട് പുഴയിലേക്ക് കടന്ന് കര്‍ണാടക വനംവകുപ്പ് അതിരുകള്‍ സൂചിപ്പിക്കുന്ന ‘പാറ മാർക്ക്’ സ്ഥാപിച്ചതിനു പിന്നാലെ റവന്യൂ വകുപ്പിന്റെ ഇടപെടല്‍. കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ തഹസില്‍ദാര്‍ ഉള്‍പ്പെടുന്ന സംഘം പരിശോധനക്കെത്തി. ആറാട്ട്കടവ്, ഇടവരമ്പ പ്രദേശങ്ങളിലാണ് പയ്യന്നൂര്‍ തഹസിദാര്‍ ടി. മനോഹരന്‍, പുളിങ്ങോം വില്ലേജ് ഓഫിസര്‍ കെ.എസ്. വിനോദ്കുമാര്‍, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് കെ.ഇ. ഷറഫുദ്ദീൻ, മനോജ് പി. … Read more

സുന്ദരക്കാഴ്ചകൾ മങ്ങില്ല; വരും ടൂറിസം സർക്യൂട്ട് പദ്ധതി…

സുന്ദരക്കാഴ്ചകൾ മങ്ങില്ല; വരും ടൂറിസം സർക്യൂട്ട് പദ്ധതി...

ശ്രീകണ്ഠപുരം: കാഴ്ചകളുടെ സുന്ദര ലോകം ഒന്നിച്ചു നൽകാൻ പ്രതീക്ഷ നൽകി ടൂറിസം സർക്യൂട്ട് പദ്ധതി. മലയോര ടൂറിസം വികസനം ലക്ഷ്യമാക്കി പാലക്കയംതട്ട്- പൈതൽമല – കാഞ്ഞിരക്കൊല്ലി – കാപ്പിമല എന്നീ ടൂറിസം കേന്ദ്രങ്ങൾ സംയോജിപ്പിച്ചുള്ള ഇരിക്കൂർ ടൂറിസം സർക്യൂട്ട് പദ്ധതി യാഥാർഥ്യമാവുമോയെന്ന കാത്തിരിപ്പിലാണ് വിനോദ സഞ്ചാരികൾ. അവിസ്മരണീയ ദൃശ്യവിരുന്നുകളാണ് ഈ കാനന മാമലകളിൽ കാണാനാവുക. പൈതൽമല, പാലക്കയംതട്ട്, കാഞ്ഞിരക്കൊല്ലി, കാപ്പിമല, കാലാങ്കി തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യ വികസനം ഉറപ്പുവരുത്താൻ കർമപദ്ധതികളാണ് ആദ്യഘട്ടമെന്ന നിലയിൽ നടത്തുക. … Read more

മാലിന്യ കൂമ്പാരമില്ല; പായം ഇനി പാർക്കുകളുടെ പറുദീസ

മാലിന്യ കൂമ്പാരമില്ല; പായം ഇനി പാർക്കുകളുടെ പറുദീസ

ഇരിട്ടി പാലത്തിന് സമീപമുള്ള ഗ്രീൻ ലീഫ് പാർക്ക്  ഇരിട്ടി: ജില്ലക്ക് തന്നെ അഭിമാനമായി മലയോര പഞ്ചായത്തായ പായം ഇനി പാർക്കുകളുടെ ഗ്രാമം. പൊതുജന കൂട്ടായ്മയിലും വിവിധ സംഘടനകളുടെ സഹായത്തോടെയും വലുതും ചെറുതുമായ ഒരു ഡസൻ പാർക്കുകളാണ് പായം പഞ്ചായത്തിലെ വിവിധ സ്ഥലങ്ങൾക്ക് മനോഹാരിതയേകുന്നത്. മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായിരുന്ന ദുർഗന്ധം വമിക്കുന്ന സ്ഥലങ്ങളാണ് ഇന്ന് പാർക്കുകളായി മാറിയിരിക്കുന്നത് . തലശേരി- മൈസൂർ അന്തർസംസ്ഥാന പാതയിൽ ഇരിട്ടി മുതൽ കൂട്ടുപുഴ വരെയുള്ള പ്രധാന റോഡ് കടന്നുപോകുന്നത് പായം പഞ്ചായത്തിലൂടെയാണ്. പാതയോരത്തെ … Read more

സൈനുദ്ദീൻ കൊലക്കേസ് പ്രതിയായ സി.പി.എം പ്രവർത്തകൻ തൂങ്ങി മരിച്ചനിലയിൽ

സൈനുദ്ദീൻ കൊലക്കേസ് പ്രതിയായ സി.പി.എം പ്രവർത്തകൻ തൂങ്ങി മരിച്ചനിലയിൽ

ഇരിട്ടി: എൻ.ഡി.എഫ് പ്രവർത്തകൻ വിളക്കോട് പാറക്കണ്ടത്തെ സൈനുദ്ദീനെ വെട്ടിക്കൊന്ന കേസിൽ ശിക്ഷിക്കപ്പെട്ട് പരോളിലിറങ്ങിയ പ്രതി തൂങ്ങി മരിച്ചനിലയിൽ. പയഞ്ചേരിയിലെ ആനതുഴിയിൽ വി. വിനീഷി(44)നെയാണ് പയഞ്ചേരി ജബ്ബാർക്കടവിലെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഏതാനുംദിവസം മുമ്പ് പരോൾ ലഭിച്ച് നാട്ടിലെത്തിയ വിനീഷ് ഇന്ന് ജയിലിലേക്ക് തിരിച്ച് പോകേണ്ടതായിരുന്നു. 2008 ജൂൺ 23ന് കാക്കയങ്ങാട് ടൗണിൽവെച്ചാണ് സൈനുദ്ദീൻ കൊല്ലപ്പെട്ടത്. വിവാഹം കഴിഞ്ഞ് ഏതാനും നാളുകൾക്കകമാണ് പട്ടാപ്പകൽ വിനീഷ് … Read more

ആനത്താവളമായി ചീങ്കണ്ണിപ്പുഴയോരം

ആനത്താവളമായി ചീങ്കണ്ണിപ്പുഴയോരം

ആറളം വനാതിർത്തിയിലെ ചീങ്കണ്ണിപ്പുഴയോരത്തെത്തിയ കാട്ടാന കേളകം: ആറളം വന്യജീവി സങ്കേതത്തിന്റെ അതിർത്തിയിൽ വളയഞ്ചാൽ ചീങ്കണ്ണിപ്പുഴയോരം ആനത്താവളമായി. ആറളം വനാതിർത്തിയിലെ വിശാലമായ മുട്ടുമാറ്റിയിലെ പുൽമേട്ടിലൂടെ കാട്ടാനകളുടെ സഞ്ചാരം പതിവായതോടെ ആനകളെ കാണാനെത്തുന്നവരുടെ എണ്ണവും പെരുകി. വൈകീട്ടോടെ കാട്ടാനകൾ പുഴയിലെത്തി വെള്ളം കുടിച്ച് മദിക്കുന്നത് പതിവായതോടെ എതിർകരയിലെ ആന മതിലിന് മീതെ ആനക്കാഴ്ച കാണാൻ കാത്തിരിക്കുകയാണ് ഗ്രാമവാസികളും വിനോദ സഞ്ചാരികളും.ശനിയാഴ്ച രാവിലെ വളയഞ്ചാൽ പാലത്തിന് സമീപം വട്ടമിട്ടത് രണ്ട് കാട്ടാനകളാണ്.�