ലോക്സഭ തെരഞ്ഞെടുപ്പ്; മാഹിയിൽ ഒരുക്കങ്ങൾ ദ്രുതഗതിയിൽ

ലോക്സഭ തെരഞ്ഞെടുപ്പ്; മാഹിയിൽ ഒരുക്കങ്ങൾ ദ്രുതഗതിയിൽ

മാഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുന്ന പുതുച്ചേരി ലോക്സഭ തെരഞ്ഞെടുപ്പിന് മാഹിയിൽ ഒരുക്കങ്ങൾ ദ്രുതഗതിയിൽ. തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ മാഹിയുടെ അതിർത്തിയിൽ ചെക്ക് പോസ്റ്റുകൾ തുറന്നു. കോഴിക്കോട് ജില്ലയുടെ അതിർത്തിയായ പൂഴിത്തലയും കണ്ണൂർ ജില്ലയുടെ അതിർത്തികളായ മാഹിപ്പാലം, പാറാൽ, ചൊക്ലി, കോപ്പാലം, മാക്കുനി എന്നിവിടങ്ങളിലായി മൊത്തം ആറ് ചെക്ക് പോസ്റ്റുകളും ഒരു ഫ്ലയിങ് സ്ക്വാഡും ഇതിനകം സജീവമായി. ചെക്ക് പോസ്റ്റിൽ ഒരു എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ്, ഒരു പൊലീസ്, ഒരു ഹെൽപ്പർ എന്നിവരടങ്ങുന്ന സംഘം മൂന്ന് … Read more

പ്ലീസ്, ഓൺെലെനിൽ ഒന്നു പറ്റിക്കൂ…

പ്ലീസ്, ഓൺെലെനിൽ ഒന്നു പറ്റിക്കൂ…

കണ്ണൂർ: ദയവായി ഓൺലൈനിൽ ഒരുവട്ടമെങ്കിലുമൊന്ന് പറ്റിക്കൂ എന്ന ലൈനിലാണ് മലയാളികളെന്ന് തോന്നിപ്പോകും. രണ്ടര മാസത്തിനിടെ ഒന്നര കോടിയിലേറെ രൂപയാണ് ജില്ലയിൽനിന്ന് ഓൺലൈൻ തട്ടിപ്പുസംഘങ്ങൾ കവർന്നത്. നേരത്തെ ഓൺലൈൻ തട്ടിപ്പിന് പിന്നിൽ നൈജീരിയൻ, ഉത്തരേന്ത്യൻ മാഫിയകളായിരുന്നെങ്കിൽ ഇപ്പോൾ മലയാളികൾ നേതൃത്വം നൽകുന്ന സംഘങ്ങൾ സജീവമാണെന്നാണ് സൈബർ പൊലീസിന്റെ പുതിയ കണ്ടെത്തൽ. ഓൺലൈൻ പാർട്ട് ജോലി തട്ടിപ്പ്, െക്രഡിറ്റ് കാർഡ് തട്ടിപ്പ് തുടങ്ങിയവയുടെ പിന്നിലെ പ്രധാന തല മലയാളികളെന്നാണ് തെളിയുന്നത്. ജില്ലയിലെ വിവിധ ഓൺലൈൻ തട്ടിപ്പുകേസുകളുമായി ബന്ധപ്പെട്ട് മൂന്ന് ദിവസത്തിനിടെ … Read more

20 ലക്ഷം കവര്‍ന്ന കേസ്; കണ്ണൂർ സ്വദേശികൾ പിടിയിൽ

20 ലക്ഷം കവര്‍ന്ന കേസ്; കണ്ണൂർ സ്വദേശികൾ പിടിയിൽ

മീനങ്ങാടി: കാര്‍ യാത്രക്കാരെ ആക്രമിച്ച് 20 ലക്ഷം കവര്‍ന്ന സംഭവത്തില്‍ ഒളിവില്‍ കഴിയുകയായിരുന്ന രണ്ടുപേരെ കൂടി മീനങ്ങാടി പൊലീസ് പിടികൂടി. കണ്ണൂര്‍ പള്ളിപറമ്പ് കാരോത്ത് വീട്ടില്‍ റംഷീദിനെ (31) കണ്ണൂര്‍ പറശ്ശിനിക്കടവ് ഭാഗത്ത് നിന്നും കണ്ണൂര്‍ പിണറായി സൗപർണികയില്‍ സുരേഷിനെ (36) മാനന്തവാടി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. മീനങ്ങാടി ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ പി.ജെ. കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും പിടികൂടിയത്. ഇതോടെ കേസില്‍ പിടിയിലാകുന്നവരുടെ എണ്ണം പന്ത്രണ്ടായി. ഒരാളെ കൂടി പിടികൂടാനുണ്ട്. ഒമ്പത് പേരെ … Read more

ധർമടം ഫയർസ്റ്റേഷൻ എന്ന് വരും?

ധർമടം ഫയർസ്റ്റേഷൻ എന്ന് വരും?

ചക്കരക്കല്ല്: ജില്ലയിൽ വേനൽ ചൂട് കൂടുന്നതോടെ തീപടരാനുള്ള സാഹചര്യവും കൂടുതലാണ്. ധർമടം മണ്ഡലത്തിനകത്ത് തീപിടുത്തം ഉണ്ടായാൽ കണ്ണൂർ, തലശ്ശേരി, മട്ടന്നൂർ, കൂത്തുപറമ്പ് എന്നിവിടങ്ങളിലുള്ള ഫയർസ്റ്റേഷനിൽ അഗ്നിരക്ഷാസേന എത്തണം. എന്നാൽ രണ്ടരവർഷങ്ങൾക്ക് മുമ്പ് മുഴപ്പാലയിലെ ബംഗ്ലാവ്മെട്ടക്ക് സമീപം ആഭ്യന്തരവകുപ്പിന് കീഴിലുള്ള നാലര ഏക്കർ സ്ഥലത്ത് ഫയർസ്റ്റേഷൻ നിർമിക്കാൻ നടപടി ആരംഭിച്ചിരുന്നു. പക്ഷേ, തുടർനടപടികളൊന്നും ഉണ്ടായില്ലെന്നാണ് നാട്ടുകാർ പറയുന്നത്. പൊലീസ് പിടികൂടുന്ന വാഹനങ്ങൾ സൂക്ഷിക്കുന്ന ഡംപിങ് യാർഡാണ് നിലവിൽ ഈ സ്ഥലം. ദൂരസ്ഥലങ്ങളിൽ നിന്നുള്ള അഗ്നിശമന സേന യൂനിറ്റ് അപകടസ്ഥലങ്ങളിൽ … Read more

എന്നു തീരും സഫ്‍വാനയുടെ ഈ യാത്രാദുരിതം

എന്നു തീരും സഫ്‍വാനയുടെ ഈ യാത്രാദുരിതം

മാഹി: ചാലക്കര എക്സൽ സ്കൂളിന് സമീപത്തെ ബൈത്തുൽ സഫ് വാനാസിലെ സഫ്‌വാനക്ക് സ്കൂളിൽ പോകാൻ ഏറെ ആഗ്രഹമുണ്ടെങ്കിലും പരിമിതികളാൽ വീർപ്പുമുട്ടുകയാണ്. ജനിതക വൈകല്യമുള്ള സഫ്‌വാനക്ക് എപ്പോഴും കൂട്ട് വീൽചെയറാണ്. ചുരുക്കത്തിൽ സഫ്‌വാനയുടെ കൈകാലുകൾ ഉമ്മയും ഉപ്പയുമാണെന്ന് തന്നെ പറയാം. സ്കൂളിൽ പോകാൻ അതിയായ മോഹമുണ്ടെങ്കിലും വീട്ടുമുറ്റത്ത് വാഹനമെത്താത്തതിനാൽ സ്കൂളെന്ന സ്വപ്നം പലപ്പോഴും മരീചികയാവുകയാണ്. വീടുമുറ്റത്തുവരെ റോഡുണ്ടെങ്കിലും പൊട്ടിപ്പൊളിഞ്ഞ് കയറ്റമുള്ളതായതിനാൽ 200 മീറ്റർ ദൂരത്തിൽ വരെ മാത്രമേ വാഹനം വരൂ. സഫ്‌വാനയുടെ ഉമ്മക്ക് മകളെ ചുമന്ന് റോഡുവരെ കൊണ്ടുപോകാൻ … Read more

കടുവയെ കണ്ടു, കണ്ടില്ല!

കടുവയെ കണ്ടു, കണ്ടില്ല!

  കേളകം: കരിയംകാപ്പിൽ ചുറ്റിക്കറങ്ങുന്ന കടുവ വീണ്ടും ഒളിത്താവളത്തിൽ. തുടർച്ചയായ ദിവസങ്ങളിൽ വനംവകുപ്പ് സംഘവും നാട്ടുകാരും മലമടക്കുകളിൽ വിയർപ്പൊഴുക്കി നടത്തിയ തിരച്ചിൽ വിഫലമായി. അടക്കാത്തോട്ടിലെ കരിയംകാപ്പിൽ തിങ്കളാഴ്ച രാവിലെ കടുവയെ നേരിൽ കണ്ടത് കൊട്ടിയൂർ റേഞ്ച് ഓഫിസർ സുധീർ നരോത്തും സംഘവുമായിരുന്നു. തുടർന്ന് കുന്നിറങ്ങി കടുവയെ കണ്ട സ്ഥലം മുതൽ മലമടക്കുകളിലും താഴ്വാരങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഞായറാഴ്ച രാത്രി വനംവകുപ്പ് വിരിച്ച വലയിൽനിന്ന് അതിവിദഗ്ധമായി രക്ഷപ്പെട്ട കടുവ തിങ്കളാഴ്ച രാവിലെ വീണ്ടും പ്രത്യക്ഷപ്പെട്ടത് സമീപത്തെ ചിറക്കുഴി … Read more