പി.ആർ.ടി.സി ബസുകൾക്കായി ഇന്‍റലിജന്‍റ് ട്രാൻസ്‌പോർട്ട് സിസ്റ്റം

പി.ആർ.ടി.സി ബസുകൾക്കായി ഇന്‍റലിജന്‍റ് ട്രാൻസ്‌പോർട്ട് സിസ്റ്റം

മാഹി: പുതുച്ചേരി റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ (പി.ആർ.ടി.സി) ഇന്‍റലിജന്‍റ് ട്രാൻസ്‌പോർട്ട് സിസ്റ്റംസ് (ഐ.ടി.എസ്) സ്ഥാപിക്കാനുള്ള പദ്ധതി പ്രാദേശിക ഭരണകൂടം ആരംഭിച്ചു. കേന്ദ്രഭരണ പ്രദേശത്തുടനീളമുള്ള ബസുകളുടെ തത്സമയസ്ഥാനം ട്രാക്കുചെയ്യാൻ കഴിയുന്നതാണ് പദ്ധതി. 9.05 കോടി രൂപയാണ് പദ്ധതിയുടെ മതിപ്പ് ചെലവ്. ഇതിൽ 70 ശതമാനം കേന്ദ്ര സർക്കാർ കീഴിലുള്ള റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയവും (മോർത്ത്) 30 ശതമാനം പുതുച്ചേരി സർക്കാരും നൽകും. ഈ മാസം അവസാനത്തോടെ ഗതാഗത വകുപ്പ് പദ്ധതി നടപ്പാക്കുന്നതിനുള്ള നിർദേശം നൽകുമെന്നാണ് സൂചന. … Read more

ആറളം പുഴകടന്ന് വീണ്ടും കാട്ടാന ജനവാസ കേന്ദ്രത്തിൽ വിളക്കോട്, ചാക്കാട് മേഖലയിലുള്ളവർ ആശങ്കയിൽ

ആറളം പുഴകടന്ന് വീണ്ടും കാട്ടാന ജനവാസ കേന്ദ്രത്തിൽ വിളക്കോട്, ചാക്കാട് മേഖലയിലുള്ളവർ ആശങ്കയിൽ

ഇരിട്ടി: ആറളം പുഴകടന്ന് വീണ്ടും കാട്ടാനകൾ ജനവാസ കേന്ദ്രത്തിലേക്ക് എത്തിയതോടെ മുഴക്കുന്ന് പഞ്ചായത്തിലെ വിളക്കോട്, ചാക്കാട് മേഖലയിലുള്ളവർ ആശങ്കയിലായി. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലർച്ചെയുമായാണ് ആറളം വന്യജീവി സങ്കേതത്തിൽനിന്ന് കാട്ടാനകൾ വിളക്കോട്, ചാക്കാടിലെ ജനവാസ കേന്ദ്രത്തിൽ എത്തിയത്. ഒരാഴ്ച മുമ്പും പുഴകടന്ന് എത്തിയ ആനക്കൂട്ടം മേഖലയിൽ കനത്ത കൃഷി നാശം വരുത്തിയിരുന്നു. എടൂർ, മണത്തണ മലയോര ഹൈവേയുടെ പുഴയോടുചേർന്നുള്ള വീടിന്റെ പിന്നിലെത്തിയ ആനകൾ മതിൽ തകർക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്തിരുന്നു. ചാക്കാട് സ്വദേശി ദിനേശൻ, പെരുമ്പറമ്പ് സ്വദേശി … Read more

കണ്ണൂർ ഗവ. മെഡിക്കൽ കോളജിന് നാഥനില്ലാതെ രണ്ടരമാസം

കണ്ണൂർ ഗവ. മെഡിക്കൽ കോളജിന് നാഥനില്ലാതെ രണ്ടരമാസം

പയ്യന്നൂർ: അത്യുത്തര കേരളത്തിലെ പ്രധാന മെഡിക്കൽ വിദ്യാഭ്യാസ കേന്ദ്രമായ കണ്ണൂർ ഗവ.മെഡിക്കൽ കോളജിന് നാഥനില്ലാതെ രണ്ടര മാസം. കോളജിൽ സ്ഥിരമായി വേണ്ട പ്രിൻസിപ്പൽ കസേര ഒഴിഞ്ഞു കിടക്കുന്നത് അക്കാദമിക പ്രതിസന്ധിക്കും ഭരണപരമായ പ്രതിസന്ധിക്കും കാരണമാവുന്നു. പലപ്പോഴും പ്രിൻസിപ്പൽ ഇൻ ചാർജാണ് സ്ഥാപനത്തിൽ. മുഴുസമയ പ്രിൻസിപ്പലിനെ നിയമിക്കാതെ ഇൻചാർജ് ഭരണത്തിൽ താളം തെറ്റുകയാണ് കോളജ്. ദൈനം ദിനകാര്യങ്ങൾ കുഴഞ്ഞു മറിയുന്നതായി പരാതി ഉയരുന്നു. രണ്ടര മാസം മുമ്പ് സ്ഥലം മാറിപ്പോയ പ്രിൻസിപ്പൽ ഡോ.ടി.കെ. പ്രേമലതക്ക് പകരം നിയമിച്ച കോഴിക്കോട് … Read more

മലയോര മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷം; കർഷകർ വലയുന്നു

മലയോര മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷം; കർഷകർ വലയുന്നു

കേളകം: മലയോര മേഖലയിൽ കാട്ടുപന്നിയുടെ ശല്യം രൂക്ഷം. കർഷകർ വലയുന്നു. കാട്ടുപന്നിയുടെ ആക്രമണം മൂലം കർഷകർ ഭക്ഷ്യ വിളകളുടെ കൃഷി ഉപേക്ഷിച്ച് മറ്റ് തൊഴിലുകൾ തേടിപ്പോകുന്ന സ്ഥിതിയാണ്. നടുന്നതെല്ലാം രാത്രി കൂട്ടത്തോടെയെത്തുന്ന കാട്ടുപന്നികൾ പൂർണമായി നശിപ്പിക്കുകയാണ്. കാട്ടുപന്നിയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ഇരുചക്രവാഹനങ്ങളിൽ കാട്ടുപന്നികളിടിച്ച് അപകടങ്ങളുണ്ടാവുകയും ചെയ്തിട്ടുണ്ട്. പകലെന്നോ രാത്രിയെന്നോ ഇല്ലാതെ നാട്ടിൽ കാട്ടുപന്നി കറങ്ങി നടക്കുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന പന്നിക്കൂട്ടങ്ങളെ നിയന്ത്രിക്കുന്നതിന് യാതൊരു നടപടിയും പഞ്ചായത്ത് അധികൃതർ സ്വീകരിക്കുന്നില്ലെന്ന് കർഷകർ ആരോപിക്കുന്നു. … Read more

കനലെരിയുന്ന കാവുമ്പായിയിലും പ്രിയ സഖാവെത്തി…

കനലെരിയുന്ന കാവുമ്പായിയിലും പ്രിയ സഖാവെത്തി…

ശ്രീകണ്ഠപുരം: ഓർമയിൽ കനലെരിയാത്ത കാവുമ്പായിയുടെ മണ്ണിലും പ്രിയ സഖാവെത്തി. വിപ്ലവ ചരിത്രത്തില്‍ ചോര കൊണ്ട് ചരിത്രമെഴുതിയ കാവുമ്പായിൽ രക്തസാക്ഷി അനുസ്മരണം ഉദ്ഘാടനം ചെയ്യാനാണ് കഴിഞ്ഞ ഡിസംബർ 30ന് സീതാറാം യെച്ചൂരിയെത്തിയത്. ജില്ലയിലെ സി.പി.എമ്മിന്‍റെ ഏറ്റവും പ്രധാനപ്പെട്ട വിപ്ലവ സ്മരണയുള്ള പരിപാടിയിൽ പങ്കെടുക്കാൻ അദ്ദേഹം അവസാനമെത്തിയതും ശ്രീകണ്ഠപുരം ഏരിയയിലെ കാവുമ്പായിലാണ്. അദ്ദേഹം മലയോര മണ്ണിലെത്തിയ ഓർമ സഖാക്കൾ ആവേശപൂർവം പറയുന്നുണ്ട്. പഴയതും പുതിയതുമായ സഖാക്കളുടെ സ്‌നേഹവും ആദരവും ഏറ്റുവാങ്ങി രാത്രി ഭക്ഷണവും കഴിച്ചാണ് അന്ന് യെച്ചൂരി തിരിച്ചുപോയത്. ജില്ല … Read more

വീട്ടുമുറ്റത്ത് രഹസ്യ അറയിൽ സൂക്ഷിച്ച മദ്യം പിടികൂടി

വീട്ടുമുറ്റത്ത് രഹസ്യ അറയിൽ സൂക്ഷിച്ച മദ്യം പിടികൂടി

ചക്കരക്കൽ: വീട്ടുമുറ്റത്ത് രഹസ്യ അറയിൽ സൂക്ഷിച്ച മദ്യം പിടികൂടി. കണ്ണോത്ത് വിനോദിന്റെ വീട്ടിൽനിന്നാണ് 138 കുപ്പി ഇന്ത്യൻ നിർമിത വിദേശ മദ്യവും, 51 കുപ്പി ബിയറും പിടികൂടിയത്. ഓണക്കാലത്ത് വിൽപനക്കു വേണ്ടി സംഭരിച്ചുവെച്ച മദ്യമാണ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് ഉദ്യോഗസ്ഥർ വീട്ടിൽ പരിശോധന നടത്തിയത്. സംശയം തോന്നാത്ത വിധത്തിലാണ് വീട്ടുമുറ്റത്ത് രഹസ്യ അറ ഉണ്ടാക്കിയത്. മുമ്പും ഇദ്ദേഹത്തിന്റെ വീട്ടിൽനിന്നും മദ്യം പിടികൂടിയിരുന്നു. വ്യാഴാഴ്ച വൈകീട്ട് നടന്ന പരിശോധനയിൽ അസി. എക്സൈസ് ഇൻസ്പെക്ടർമാരായ ഷനിൽകുമാർ, എം.കെ. … Read more