ജുബൈലിലെ നവോദയ നേതാവായിരുന്ന പ്രേംരാജ് നിര്യാതനായി

ജുബൈലിലെ നവോദയ നേതാവായിരുന്ന പ്രേംരാജ്  നിര്യാതനായി

ജുബൈൽ: ജുബൈലിലെ നവോദയ സ്ഥാപക നേതാക്കളിൽ ഒരാളും സാമൂഹ്യ, ജീവകാരുണ്യ രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന കണ്ണൂർ താഴെ ചൊവ്വ സ്വദേശി പ്രേംരാജ് (64) നാട്ടിൽ നിര്യാതനായി. മൂന്ന് പതിറ്റാണ്ടിലേറെ ജുബൈലിൽ നിറഞ്ഞു നിന്ന പ്രേംരാജ് അസുഖബാധയെ തുടർന്ന് മംഗലാപുരം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നവോദയ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം, രക്ഷാധികാരി, ജുബൈൽ വെൽഫെയർ അസോസിയേഷൻ വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. ജുബൈലിലെ ഒരു കമ്പനിയിൽ മാനേജർ ആയി ജോലി ചെയ്തുവരികയായിരുന്നു. കോവിഡ് കാലം വരെ കുടുംബസമേതം ജുബൈലിൽ … Read more

മാഹി ബൈപ്പാസിൽ ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് ഒരാൾ മരിച്ചു

മാഹി ബൈപ്പാസിൽ ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് ഒരാൾ മരിച്ചു

മാഹി: ട്രാഫിക് സിഗ്നലിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് ഒരാൾ മരിച്ചു. മാഹി – മുഴപ്പിലങ്ങാട് ബൈപ്പാസിൽ ഈസ്റ്റ് പള്ളൂർ സിഗ്നലിലാണ് അപകടം. ആലപ്പുഴ സ്വദേശിയായ ശിവപ്രസാദാണ് (43) മരിച്ചത്. കർണ്ണാടക ഭാഗങ്ങളിലെ ക്ഷേത്രങ്ങളിൽ ദർശനം നടത്തി ആലപ്പുഴയിലേക്ക് പോകുകയായിരുന്ന കുടുബമാണ് അപകടത്തിൽപെട്ടത്. ചൊവ്വാഴ്ച പുലർച്ചെ 3.30 നായിരുന്നു അപകടം. കാസർകോട് സുള്ള്യക്കടുത്ത് പുത്തൂരിൽനിന്ന് മരം കയറ്റി മലപ്പുറത്തേക്ക് പോകുകയായിരുന്നു ലോറി. ഇതേ ദിശയിൽനിന്ന് വന്ന കാർ ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറി അൽപം … Read more

വീരാജ്പേട്ടയിലെ കൊലപാതകം; നാലുപേർ അറസ്റ്റിൽ

വീരാജ്പേട്ടയിലെ കൊലപാതകം; നാലുപേർ അറസ്റ്റിൽ

ഇരിട്ടി: വീരാജ്പേട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ മേയ്‌ 23 ന് മരിച്ച നിലയിൽ കണ്ടെത്തിയ കുടക് സ്വദേശി രമേഷിന്റെ (39) കൊലപാതകവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയടക്കം നാലുപ്രതികൾ അറസ്റ്റിൽ. കുടകിലെ ലോകേഷ് (30), കൃഷ്ണ (20), ഹരീഷ്, പ്രായപൂർത്തിയാകാത്ത ആൺകുട്ടി എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. മരണപ്പെട്ട രമേഷടക്കം അഞ്ചുപേർചേർന്ന് വീരാജ്പേട്ട ടൗണിൽ ബുധനാഴ്ച രാവിലെ ഏഴുമുതൽ നൃത്തം ചെയ്ത് ആളുകളിൽനിന്നും കടയുടമകളിൽനിന്നും പണം പിരിച്ചെടുത്തിരുന്നു. വൈകീട്ട് മദ്യപിച്ചശേഷം പണം വീതം വെക്കുന്നതട്‍ലുണ്ടായ തർക്കത്തെത്തുടർന്ന് മറ്റുള്ളവർ … Read more

പുതിയതെരുവിൽ കുരുങ്ങേണ്ട; കണ്ണൂരിലെത്താൻ ഇതുവഴി പോകാം

പുതിയതെരുവിൽ കുരുങ്ങേണ്ട; കണ്ണൂരിലെത്താൻ ഇതുവഴി പോകാം

പുതിയതെരു: പാപ്പിനിശ്ശേരി, വളപട്ടണംപാലം ഭാഗത്തുനിന്ന് കണ്ണൂർ നഗരത്തിലെത്താൻ ഇനി ഗതാഗതക്കുരുക്കിൽ ശ്വാസം മുട്ടേണ്ട. പാപ്പിനിശ്ശേരി-പുതിയതെരു ഹൈവേയിലെ കളരിവാതുക്കൽ റോഡ് വീതി കൂട്ടി മെക്കാഡം ടാറിങ് ചെയ്ത് പ്രവൃത്തിപൂർത്തിയാക്കി തുറന്നു കൊടുത്തു. റോഡിൽ ഏതാനും മിനുക്കുപണികൾ മാത്രമാണ് ബാക്കിയുള്ളത്. 79.60 ലക്ഷം രൂപയാണ് പൊതുമരാമത്ത് വിഭാഗം റോഡ് നവീകരണത്തിനായി അനുവദിച്ചത്. കളരിവാതുക്കൽ-മന്ന ജങ്ഷൻ-അലവിൽ വഴി കണ്ണൂർ നഗരത്തിൽ എളുപ്പത്തിൽ എത്താനുള്ള റോഡാണിത്. വളപട്ടണത്തും പുതിയതെരുവിലും വാഹനക്കുരുക്കുണ്ടാകുമ്പോൾ യാത്രക്കാർ ഏറെ ആശ്രയിക്കുന്ന റോഡാണിത്. ഒരുകാലത്ത് വളപട്ടണം വാണ വല്ലഭരാജാവിന്റെ തേര് … Read more

വെള്ളക്കെട്ട് ദുരിതം പേറാൻ ഒരു നാട്

വെള്ളക്കെട്ട് ദുരിതം പേറാൻ ഒരു നാട്

മുഴപ്പിലങ്ങാട്: വേനൽമഴക്കുശേഷം കാലവർഷം തുടങ്ങാനിരിക്കെ മുഴപ്പിലങ്ങാട് പഞ്ചായത്ത് രണ്ടാം വാർഡിലെ താമരക്കുളം ഭാഗത്ത് താമസിക്കുന്ന 25ഓളം കുടുംബങ്ങൾ മഴപ്പേടിയിൽ കഴിയുകയാണ്. വർഷങ്ങളായി പ്രദേശവാസികൾ വെള്ളക്കെട്ട് ദുരിതം അനുഭവിക്കുകയാണ്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നടത്തിയ ഓവുചാൽ നിർമാണത്തിലെ അപാകത കാരണം രണ്ടുവർഷമായി മഴ കനക്കും മുന്നേ പ്രദേശത്ത് രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ട് വീടിനകത്ത് വെള്ളം കയറുന്ന അവസ്ഥയാണ്. ഇത് മൂലം പല കുടുംബങ്ങളും വീടുവിട്ട് ബന്ധുവീടുകളിലേക്ക് താമസം മാറ്റുകയാണ് പതിവ്. കഴിഞ്ഞവർഷം വലിയ തോതിൽ വെള്ളം കയറിയതിനെ തുടർന്ന് … Read more

സ്കൂൾ കുട്ടികൾക്കെതിരായ അതിക്രമം തടയൽ ലക്ഷ്യം; ക്ലിയറൻസ് സർട്ടിഫിക്കറ്റ് കർശനമാക്കുന്നു

സ്കൂൾ കുട്ടികൾക്കെതിരായ അതിക്രമം തടയൽ ലക്ഷ്യം; ക്ലിയറൻസ് സർട്ടിഫിക്കറ്റ് കർശനമാക്കുന്നു

പാനൂർ: വിദ്യാർഥികളെ വാഹനങ്ങളിൽ കൊണ്ടുപോകുന്ന ഡ്രൈവർമാർക്കും സഹായികൾക്കും ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണമെന്ന ചട്ടത്തിൽ സർക്കാർ നിയമം കർശനമാക്കുന്നു. സ്കൂളിന്‍റെ സ്വന്തം വണ്ടികളല്ലാതെ വിദ്യാർഥികളെ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് നിയമം ബാധകമാണ്. സ്കൂൾ പരിധിയിലെ പൊലീസ് സ്റ്റേഷനിൽനിന്നാണ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വാങ്ങേണ്ടത്. ഡ്രൈവർമാർക്കും സഹായികൾക്കും പുറമെ സ്കൂളിന്‍റെ ഔദ്യോഗിക സ്റ്റാഫല്ലാത്ത ഉച്ചഭക്ഷണം പാകം ചെയ്യുന്നവർ, സ്കൂൾ കാന്‍റീനിൽ പ്രവർത്തിക്കുന്നവർ, മറ്റ് സ്കൂൾ കുട്ടികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കെല്ലാം പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണം. നിയമം കഴിഞ്ഞവർഷം തന്നെ നിലവിൽ വന്നെങ്കിലും ഇത്തവണ … Read more