ഇരിട്ടി പാർക്കിങ് മേഖലയിൽ അപകടഭീഷണിയായി തണൽ മരം

ഇരിട്ടി പാർക്കിങ് മേഖലയിൽ അപകടഭീഷണിയായി തണൽ മരം

ഇരിട്ടി: നഗരത്തിലെ പാർക്കിങ് ഏരിയയിൽ അപകടഭീഷണിയായി തണൽമരം. ഇരിട്ടി പുതിയ ബസ് സ്റ്റാൻഡിന് എതിർവശം ബൈപാസ് റോഡിന് സമീപത്തെ പാർക്കിങ് ഏരിയയിലാണ് തണൽ മരം ഭീഷണിയാവുന്നത്. പഴശ്ശി പദ്ധതിയുടെ അധീനതയിലുള്ള പ്രദേശമാണിത്. വർഷങ്ങളായി മിനി ചരക്ക് വാഹനം പാർക്ക് ചെയ്യുന്ന പ്രദേശത്തോട് ചേർന്ന് നിരവധി സ്വകാര്യവാഹനങ്ങൾ പാർക്ക് ചെയ്യുന്ന പ്രദേശത്താണ് തണൽ മരത്തിന്റെ വലിയ ശാഖ ചെരിഞ്ഞ് തൂങ്ങിനിൽക്കുന്നത്. പൊങ്ങ് മരമായതിനാൽ ഏത് നിമിഷവും നിലം പൊത്താവുന്ന നിലയിലാണ്. ചെരിഞ്ഞ് തൂങ്ങിയ കൂറ്റൻ ശിഖരത്തിനിടയിലൂടെയാണ് പ്രദേശത്തെ ഒരു … Read more

ബോട്ടിൽ കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

ബോട്ടിൽ കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

കണ്ണൂര്‍: മത്സ്യബന്ധന ബോട്ടില്‍ കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് മലപ്പുറം സ്വദേശികളായ നൗഫൽ, ജലാൽ എന്നിവരെ കോസ്റ്റല്‍ പൊലീസും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. മാഹിയിൽ നിന്ന് 10 നോട്ടിക്കൽ മൈൽ അകലെയായിരുന്നു രക്ഷാപ്രവർത്തനം. മത്സ്യബന്ധന ബോട്ടില്‍ എത്തിയാണ് കോസ്റ്റല്‍ പൊലീസ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രണ്ടു പേരെയും തലശ്ശേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മാഹി ബൈപാസ് സിഗ്നലിൽ ഗതാഗത നിയന്ത്രണം

മാഹി ബൈപാസ് സിഗ്നലിൽ ഗതാഗത നിയന്ത്രണം

മാഹി: പുതിയ മാഹി ബൈപാസ് സിഗ്നൽ കവലയിൽ തുടർച്ചയായി ഉണ്ടാകുന്ന വാഹന അപകടങ്ങളുടെ പശ്ചാത്തലത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ നാലുമാസത്തേക്ക് വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നു. ജൂൺ ഒന്ന് മുതൽ രാത്രി 10നും രാവിലെ ആറിനും ഇടയിൽ ഈസ്റ്റ്‌ പള്ളൂർ സിഗ്നലിൽ മറ്റ് റോഡുകളിൽ നിന്ന് ഹൈവേയിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനം നിരോധിച്ചു. സ്കൂൾ വാഹനങ്ങൾ, വിദ്യാർഥികളുമായി പോകുന്ന മറ്റു വാഹനങ്ങൾ എന്നിവ ബൈപാസ് ഹൈവേയിൽ പ്രവേശിക്കരുത്. ഈ വാഹനങ്ങൾ സർവിസ് റോഡുകൾ വഴി മറ്റ് റോഡുകളിൽ എത്തണമെന്ന് റീജനൽ അഡ്മിനിസ്ട്രേറ്റർ … Read more

കണ്ണൂര്‍ ഗവ. മെഡിക്കൽ കോളജ് മോര്‍ച്ചറി ഫ്രീസറുകളെത്തി; ജൂണിൽ പ്രവര്‍ത്തനസജ്ജമാവും

കണ്ണൂര്‍ ഗവ. മെഡിക്കൽ കോളജ് മോര്‍ച്ചറി ഫ്രീസറുകളെത്തി; ജൂണിൽ പ്രവര്‍ത്തനസജ്ജമാവും

പയ്യന്നൂർ: ഏറെക്കാലത്തെ മുറവിളിക്ക് ശേഷം പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലേക്ക് മോര്‍ച്ചറി ഫ്രീസറുകളെത്തി. കഴിഞ്ഞ ദിവസമാണ് നാലു ഫ്രീസറുകള്‍ എത്തിച്ചത്. ഒന്നര വര്‍ഷംമുമ്പ് മെഡിക്കല്‍ കോളജ് അധികൃതര്‍ ഈ ആവശ്യത്തിനായി മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷന് 7.25 ലക്ഷം രൂപ അടച്ചിരുന്നു. എന്നാല്‍, വിതരണ കമ്പനി വൈകിക്കുകയായിരുന്നു. ഒടുവിൽ സ്ഥാപനത്തെ കരിമ്പട്ടികയില്‍ പെടുത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയ ശേഷമാണ് നാല് യൂനിറ്റ് എത്തിച്ചത്. ജൂണ്‍ മധ്യത്തോടെ ഇവ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ആറുമാസത്തിലേറെയായി … Read more

കൂട്ടുപുഴ ചെക്ക്പോസ്റ്റിൽ പരിശോധനക്ക് വനിതകളില്ലാത്തത് പ്രതിസന്ധി

കൂട്ടുപുഴ ചെക്ക്പോസ്റ്റിൽ പരിശോധനക്ക് വനിതകളില്ലാത്തത് പ്രതിസന്ധി

ഇരിട്ടി: കേരള-കർണാടക അതിർത്തിയായ കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ വനിത യാത്രക്കാരെ പരിശോധിക്കാൻ വനിത ജീവനക്കാരില്ലാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നു. നിരവധി മയക്കുമരുന്ന് കേസുകൾ പിടികൂടുന്ന അതിർത്തിയിലെ ചെക്ക്പോസ്റ്റാണ് സ്ത്രീ യാത്രക്കാരെ പരിശോധിക്കാൻ വനിത ജീവനക്കാരില്ലാതെ പ്രതിസന്ധിയിലായത്. ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങൾ പോകുന്ന ചെക്ക്പോസ്റ്റിൽ വനിത ജീവനക്കാർ ഇല്ലാത്ത അവസരം മുതലാക്കി ഇതുവഴി സ്ത്രീകളെ ഉപയോഗിച്ച് മയക്കുമരുന്നുകൾ കടത്തുന്നതായി ആക്ഷേപം ഉയരുന്നുണ്ട്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രണ്ടാഴ്ചയോളം വനിത ജീവനക്കാരെ അനുവദിച്ചിരുന്നുവെങ്കിലും പിന്നീട് പിൻവലിക്കുകയായിരുന്നു. ബംഗളൂരുവിൽനിന്ന് എത്തുന്ന വിദ്യാർഥികളെ ഉപയോഗിച്ച് മാഫിയ സംഘം … Read more

62 കോടിയുടെ കണിയാർവയൽ-ഉളിക്കൽ റോഡിൽ ഓടാൻ ബസില്ല

62 കോടിയുടെ കണിയാർവയൽ-ഉളിക്കൽ റോഡിൽ ഓടാൻ ബസില്ല

ശ്രീകണ്ഠപുരം: കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 62.12 കോടി രൂപ ചെലവിലാണ് കണിയാർവയൽ-കാഞ്ഞിലേരി-ഉളിക്കൽ റോഡ് 12 മീറ്റർ വീതിയിൽ നവീകരിച്ചത്. എന്നാൽ, 18 കി.മീറ്ററുള്ള റോഡിലൂടെ ഓടുന്നത് ഒരേയൊരു ബസാണ്. ഉദ്ഘാടനം കഴിഞ്ഞിട്ട് രണ്ട് വർഷമായെങ്കിലും ഇതുവഴി ബസുകൾ ഇല്ലാത്തത് പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു. ഇരിക്കൂർ, മട്ടന്നൂർ നിയോജക മണ്ഡലങ്ങളിലൂടെ പോകുന്ന റോഡ് 2018-ലാണ് നിർമാണം തുടങ്ങിയത്. പുഴവെള്ളം കയറുന്ന പ്രദേശങ്ങളിൽ രണ്ടര കി.മീറ്റർ നീളത്തിൽ റോഡ് ഉയർത്തിയും നടപ്പാതയും 40ഓളം കലുങ്കുകളും ആവശ്യമായ സ്ഥലങ്ങളിൽ പാർശ്വഭിത്തികളും ഒരുക്കിയാണ് റോഡ് … Read more