20 മുട്ടകളും കോടിയേരിയിൽ വിരിഞ്ഞു; പെരുമ്പാമ്പിൻ കുഞ്ഞുങ്ങൾ ഇനി കാട്ടിൽ വസിക്കും

20 മുട്ടകളും കോടിയേരിയിൽ വിരിഞ്ഞു; പെരുമ്പാമ്പിൻ കുഞ്ഞുങ്ങൾ ഇനി കാട്ടിൽ വസിക്കും

പാനൂർ: കൃത്രിമ സാഹചര്യത്തിൽ വിരിയിച്ച പെരുമ്പാമ്പിൻ കുഞ്ഞുങ്ങൾ ഇനി കാടിന്റെ മക്കളായി വളരും. കരിയാട് നിന്ന് ലഭിച്ച പെരുമ്പാമ്പിൻ മുട്ടകളാണ് കൃത്രിമ സാഹചര്യത്തിൽ വിരിഞ്ഞത്. മേയ് ആദ്യവാരത്തിൽ കരിയാടുള്ള വീട്ടു പറമ്പിൽ നിന്നാണ് പെരുമ്പാമ്പിനെ കണ്ടതായി സർപ്പ വളന്റിയറും, കണ്ണൂർ വന്യജീവി സംരക്ഷണ സംഘടന മാർക്കിന്റെ പ്രവർത്തകനും ആയ ബിജിലേഷ് കോടിയേരിക്ക് വിളിയെത്തിയത്. ഉടൻ സ്ഥലത്ത് എത്തിയ ബിജിലേഷ് പെരുപാമ്പിനെ പിടികൂടി ആവാസസ്ഥലത്ത് വിട്ടയച്ചു. സ്ഥലത്ത് കൂടുതൽ പരിശോധന നടത്തിയപ്പോൾ കിട്ടിയ മുട്ടകൾ കൃത്രിമ സാഹചര്യത്തിൽ വിരിയിച്ച് … Read more

ജോലി ഒഴിവുകൾ 35,000; അപേക്ഷകർ 5500

ജോലി ഒഴിവുകൾ 35,000; അപേക്ഷകർ 5500

കണ്ണൂർ: കണ്ണൂർ ഗവ. എൻജിനീയറിങ് കോളജിൽ ഈമാസം 21ന് നടക്കുന്ന വിജ്ഞാനകേരളം മെഗാ തൊഴിൽ മേളയിൽ 35,000ത്തിലേറെ ഒഴിവുകൾ. ഇതുവരെയുള്ള അപേക്ഷകരാവട്ടെ, 5500 പേരും. സ്വകാര്യ മേഖലയിൽ ഇത്രയും ഒഴിവുകളുണ്ടായിട്ടും ഇടനിലക്കാരനായി സർക്കാർ സംവിധാനമുണ്ടായിട്ടും അപേക്ഷിക്കാൻ ആളില്ലെന്നതാണ് ഏറെ ആശ്ചര്യകരം. പ്ലസ് ടു മുതൽ പി.ജി വരെ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്ന തൊഴിലവസരങ്ങളാണ് മേളയിൽ ഉൾപ്പെടുത്തിയത്. ഐ.ടി.ഐ തത്തുല്യ യോഗ്യതയുള്ളവർക്കാണ് ഏറ്റവും കൂടുതൽ തൊഴിലവസരമുള്ളത്- 12,838 ഒഴിവുകൾ. പ്ലസ് ടുക്കാർക്ക് 3200ൽ അധികം ഒഴിവുണ്ട്. സാങ്കേതിക ഡിപ്ലോമ നേടിയവർക്ക് … Read more

ഇതെന്ത് തേങ്ങയാ…! ഒരു വർഷത്തിനിടെ വെളിച്ചെണ്ണ വില ഇരട്ടിയായി

ഇതെന്ത് തേങ്ങയാ...! ഒരു വർഷത്തിനിടെ വെളിച്ചെണ്ണ വില ഇരട്ടിയായി

കണ്ണൂർ: കഴിഞ്ഞ ദിവസവും ലിറ്ററിന് ആറുരൂപ കൂടിയതോടെ അടുക്കളയിൽ വെളിച്ചെണ്ണ പൊള്ളുകയാണ്. കഴിഞ്ഞവർഷം ജൂണിൽ ഒരു ലിറ്റർ വെളിച്ചെണ്ണയുടെ വില 155 രൂപ, തേങ്ങക്ക് കിലോക്ക് 35 രൂപ. വർഷമൊന്ന് കഴിയുമ്പോൾ തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വില ഇരട്ടിയായി. 350 രൂപയാണ് നിലവിൽ ഒരു ലിറ്റർ വെളിച്ചെണ്ണയുടെ ചില്ലറ വില. തേങ്ങ കടയിൽ വിൽക്കുമ്പോൾ 68-70 രൂപ ലഭിക്കും. ചില്ലറ വില വർധിച്ച് 76 രൂപയായതോടെ പണം കൊടുത്ത് തേങ്ങ വാങ്ങുന്നവരുടെ കൈ പൊള്ളും.കഴിഞ്ഞ ഡിസംബറിലാണ് തേങ്ങ വില … Read more

ഭക്ഷണത്തിന് ദുര്‍ഗന്ധം, മലിനജലം പറമ്പിലേക്ക്; ഹോട്ടലുകൾക്കെതിരെ നടപടി

ഭക്ഷണത്തിന് ദുര്‍ഗന്ധം, മലിനജലം പറമ്പിലേക്ക്; 
ഹോട്ടലുകൾക്കെതിരെ നടപടി

പയ്യന്നൂര്‍: ഓര്‍ഡര്‍ ചെയ്തപ്പോള്‍ ലഭിച്ച ഭക്ഷണത്തിലെ ചിക്കന് അരുചിയും ദുര്‍ഗന്ധവും. പരാതിയെത്തുടർന്ന് അന്വേഷണത്തിനെത്തിയ പൊലീസിനും സംഭവം ബോധ്യപ്പെട്ടു. തുടന്ന് നഗരസഭ ആരോഗ്യ വിഭാഗം നടപടിയുടെ ഭാഗമായി നോട്ടീസ് നൽകി. ബുധനാഴ്ച പുലര്‍ച്ച മൂന്നേമുക്കാലോടെ പെരുമ്പയിലെ അവക്കാഡോ കഫേയിലാണ് പരാതിക്കാസ്പദമായ സംഭവം. സുഹൃത്തുക്കളായ എഴിലോട്ടെ റാഫി, കുഞ്ഞിമംഗലത്തെ നെഹിയാന്‍, രാമന്തളിയിലെ ശാസിന്‍ എന്നിവരാണ് ഇവിടെ ഭക്ഷണം കഴിക്കാന്‍ കയറിയത്. അല്‍ഫാമും മറ്റും ഓര്‍ഡര്‍ ചെയ്ത ഇവര്‍ക്കുമുമ്പില്‍ എത്തിയ ചിക്കന്‍ കടിച്ചപ്പോള്‍തന്നെ അരുചിയും ദുര്‍ഗന്ധമുണ്ടായെന്ന് യുവാക്കള്‍ പറഞ്ഞു. ഈ വിവരം … Read more

പ്ലസ്‍ വൺ പ്രവേശനം; ഫുൾ എ പ്ലസുകാരനും പുറത്ത്

പ്ലസ്‍ വൺ പ്രവേശനം; ഫുൾ എ പ്ലസുകാരനും പുറത്ത്

കണ്ണൂർ: എസ്.എസ്.എൽ.സിക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചിട്ടും പ്ലസ്‍വൺ ഒന്നും രണ്ടും അലോട്ട്മെന്റിലും സീറ്റുറപ്പിക്കാതെ വിദ്യാർഥി പുറത്ത്. കണ്ണൂർ ജില്ലയിലെ മയ്യിൽ ഐ.എം.എൻ.എസ് ഹയർസെക്കൻഡറി സ്കൂളിൽനിന്ന് പത്താം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഓടെ വിജയിച്ച ലിയോൺ കെ. ബൈജുവിനാണ് ഈ ദുർഗതി. തെക്കൻ ജില്ലകളിൽ സീറ്റ് കാലിയാകുമ്പോൾ മലബാറിൽ ഫുൾ എ പ്ലസുകാർക്കും രക്ഷയില്ലെന്ന് ശരിവെക്കുന്നതായി വിദ്യാർഥിയുടെ അനുഭവം. സയൻസ് ഗ്രൂപ്പിനാണ് ലിയോൺ അപേക്ഷിച്ചത്. ആദ്യ അലോട്ട്മെന്റ് വന്നപ്പോൾ രണ്ടാമത്തെ അലോട്ട്മെന്റിൽ സീറ്റ് … Read more

കോവിഡ് കേസുകൾ വർധിക്കുന്നു; ജില്ലയിൽ 22 രോഗികൾ

കോവിഡ് കേസുകൾ വർധിക്കുന്നു; ജില്ലയിൽ 22 രോഗികൾ

കണ്ണൂർ: ജില്ലയിൽ കോവിഡ് കേസുകൾ വർധിക്കുന്നു. നിലവിൽ 22 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. പനിയും ജലദോഷവും അടക്കമുള്ള ലക്ഷണങ്ങൾ ഉള്ളവർക്ക് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞയാഴ്ച ജില്ലയില്‍ അഞ്ച് കോവിഡ് കേസുകള്‍ മാത്രമാണുണ്ടായിരുന്നത്. ദിവസേന രോഗബാധിതരുടെ എണ്ണം കൂടുകയാണ്. കോവിഡ് ലക്ഷണങ്ങളുമായി ആശുപത്രിയിൽ എത്തുന്നവർക്ക് നിർബന്ധമായും കോവിഡ് പരിശോധന നടത്തണമെന്ന ആരോഗ്യ വകുപ്പ് നിർദേശമുണ്ട്. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ പൊതുയിടങ്ങളിൽ മാസ്ക് ധരിക്കാനും നിർദേശമുണ്ട്. ആശുപത്രികളിലും മാസ്ക് ധരിക്കണം. … Read more