എഴുത്തും വരയുമായി തിരക്കേറിയ വിശ്രമജീവിതം

എഴുത്തും വരയുമായി തിരക്കേറിയ വിശ്രമജീവിതം

 ഡോ. പി.കെ. ഭാഗ്യലക്ഷ്മി ജോലിയിൽനിന്ന് വിരമിക്കുന്നതോടെ വിശ്രമകാലം തുടങ്ങുകയായി എന്നൊരു എഴുതാപ്പുറം വായിക്കുന്നവരാണ് സമൂഹത്തിലെ ഭൂരിഭാഗംപേരും. എന്നാൽ, കണ്ണൂരിലെ പഴയങ്ങാടി എരിപുരത്തുള്ള ഡോ. പി.കെ. ഭാഗ്യലക്ഷ്മിയെന്ന റിട്ട. അധ്യാപികക്ക് അത് തിരക്കിന്‍റെ കാലമാണ്. എഴുത്തും വരയും യാത്രയുമായി ‘വിശ്രമജീവിതം’ സാർഥകമാക്കുകയാണ് ടീച്ചർ. 2017ൽ യു.പി സ്കൂൾ അധ്യാപികയായി വിരമിച്ചുവെങ്കിലും നിരവധി പുസ്തകങ്ങൾ എഴുതുകയും നൂറുകണക്കിന് പെയിന്‍റിങ്ങുകൾക്ക് നിറമേകുകയും ഇടയിൽ യാത്രകൾക്കായി സമയം നീക്കിവെക്കുകയും ചെയ്യുന്നതിലൂടെ തനിക്കുചുറ്റിലും സർഗാത്മകതയുടെ ഒരു ലോകംതന്നെ ഇവർ സൃഷ്ടിച്ചെടുത്തുകഴിഞ്ഞു. ഇതിനെല്ലാം പുറമെയാണ് എരിപുരത്തുള്ള … Read more

ആറളം ഫാം; തമ്പടിച്ച ഒമ്പത് കാട്ടാനകളെ വനത്തിലേക്ക് കടത്തി

ആറളം ഫാം; തമ്പടിച്ച ഒമ്പത് കാട്ടാനകളെ വനത്തിലേക്ക് കടത്തി

ആറളം ഫാം എട്ടാം ബ്ലോക്കിൽ തമ്പടിച്ച കാട്ടാനകൾ കേളകം: ആറളം ഫാം പുനരധിവാസ മേഖലയിൽ തമ്പടിച്ച കാട്ടാനകളെ തുരത്തുന്നതിനുള്ള ആനയോടിക്കൽ രണ്ട് ദിവസത്തെ തീവ്രയജ്ഞത്തിൽ ഒമ്പത് കാട്ടാനകളെ വനത്തിലേക്ക് തുരത്തി. ദൗത്യത്തിന്റെ രണ്ടാം ദിവസം മൂന്ന് ആനകളെയാണ് വന്യ ജീവി സങ്കേതത്തിലേക്ക് കയറ്റി വിട്ടത്. ബുധനാഴ്ച ആറ് കാട്ടാനകളെയും വനത്തിലേക്ക് കയറ്റിയിരുന്നു. കൂടാതെ പുനരധിവാസ മേഖലയോട് ചേർന്ന് വന്യജീവി സങ്കേതത്തിൽ സ്ഥാപിച്ച സോളാർ ഫെൻസിങ് ലൈനിൽ പൂക്കുണ്ട് മുതൽ കോട്ടപ്പാറ വരെ പരിശോധിക്കുകയും ലൈനുകൾ അറ്റകുറ്റപ്പണികൾ നടത്തി … Read more

കുടിവെള്ളമില്ല; കേളകത്ത് കുടുംബങ്ങൾ ദുരിതത്തിൽ

കുടിവെള്ളമില്ല; കേളകത്ത് കുടുംബങ്ങൾ ദുരിതത്തിൽ

കേളകം: പഞ്ചായത്ത് 12 ാം വാർഡ് വഴിക്കുടിമലയിലെ 20 ലധികം കുടുംബങ്ങൾക്ക് കുടിവെള്ളം കിട്ടാതെ ദുരിതത്തിൽ. കഴിഞ്ഞ 22 ദിവസത്തിലധികം പ്രദേശത്ത് ജല അതോറിറ്റിയുടെ കുടിവെള്ള വിതരണം തടസ്സപ്പട്ടതാണ് കാരണം. കുടിവെള്ളം ലഭിക്കാത്തതിനെ തുടർന്ന് വാർഡ് മെംബറോടും ജല അതോറിറ്റി ഉദ്യോഗസ്ഥരോടും പരാതി പറഞ്ഞുവെങ്കിലും നടപടിയായില്ല. ഇതിനിടയിൽ കുടി വെള്ളം വരുന്ന പൈപ്പ് ബ്ലോക്ക് ആണെന്ന് പറഞ്ഞ് വലിയ കുഴി കുഴിച്ച് പോയ ജല അതോറിറ്റിക്കാരെ പിന്നീട് ഈ വഴിക്ക് കണ്ടിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. വേനൽ ശക്തമായതോടെ … Read more

അവഗണനയൊഴിയാതെ ഐച്ചേരി അലക്സ് നഗർ റോഡ്

അവഗണനയൊഴിയാതെ ഐച്ചേരി അലക്സ് നഗർ റോഡ്

തകർന്ന ഐച്ചേരി-അലക്സ് നഗർ റോഡ് ശ്രീകണ്ഠപുരം: അലക്സ് നഗറിൽ നിന്ന് ഐച്ചേരിയിലേക്കുള്ള രണ്ടര കിലോമീറ്റർ റോഡിനോടുള്ള വർഷങ്ങളായുള്ള അധികൃതരുടെ അവഗണന തുടരുകയാണ്. നന്നേ വീതി കുറഞ്ഞ റോഡ് പല സ്ഥലത്തും തകർന്ന് കുഴികൾ മാത്രമായി മാറിയ കാഴ്ചയാണ്. അലക്‌സ് നഗറിനെയും കാഞ്ഞിലേരിയേയും ബന്ധിപ്പിച്ച പാലം നിർമാണത്തിന്റെ ആദ്യ ടെൻഡറിൽ ഈ റോഡിന്റെ വികസനത്തിനും 10.10 കോടി രൂപ 2016ൽ വകയിരുത്തിയിരുന്നു. 5.50 മീറ്റർ വീതിയിൽ റോഡ് നവീകരിക്കാനായിരുന്നു പദ്ധതി. എന്നാൽ കരാറുകാരന്റെ അനാസ്ഥ മൂലം പാലം പണി … Read more

കൃഷി ഓഫിസർ ഇല്ല, താളംതെറ്റി കേളകത്തെ കൃഷിഭവൻ

കൃഷി ഓഫിസർ ഇല്ല, താളംതെറ്റി കേളകത്തെ കൃഷിഭവൻ

കേളകം കൃഷിഭവൻ കേളകം: കൃഷിഭവനിൽ കൃഷി ഓഫിസർ ഇല്ലാതായിട്ട് നാല് മാസം. നാല് മാസം മുമ്പ് കൃഷി ഓഫിസറായിരുന്ന കെ.ജി സുനിൽ വയനാടിലേക്ക് സ്ഥലം മാറിപ്പോയതിനെ തുടർന്ന് മറ്റൊരു ഓഫിസർ ചാർജെടുത്തിരുന്നു. ചാർജ് എടുത്ത് ദിവസങ്ങൾക്കുള്ളിൽ ഈ ഓഫിസർ മെഡിക്കൽ ലീവെടുത്ത് പോയതോടെ കൃഷി ഓഫിസർ ഇല്ലാതെ നാല് മാസം.എന്നാൽ നിലവിൽ കൊട്ടിയൂർ കൃഷി ഓഫിസർക്കാണ് കേളകത്തെ അധിക ചുമതല നൽകിയിരിക്കുന്നത്.എന്നാൽ ഒട്ടേറെ കർഷകരുള്ള പ്രദേശത്ത് കൃഷി ഓഫിസറില്ലാതായതോടെ മുഴുവൻ സേവനങ്ങളും മുടങ്ങിയിരിക്കുകയാണ്. കൃഷി ഓഫിസർക്ക് പുറമെ … Read more

ഹഷീഷ് ഓയിലുമായി യുവാവ് പിടിയിൽ

ഹഷീഷ് ഓയിലുമായി യുവാവ് പിടിയിൽ

അബ്‌ദുൽ നാസർ തളിപ്പറമ്പ്: മാരക മയക്കുമരുന്നായ ഹഷീഷ് ഓയിലുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഓലയമ്പാടി പെരുവാമ്പയിലെ കമ്പിൽ പായലോട്ട് അബ്‌ദുൽ നാസറാണ് (35) തിങ്കളാഴ്ച വൈകിട്ട് പിടിയിലായത്. ഇയാളിൽനിന്ന് 2.460 ഗ്രാം ഹഷീഷ് ഓയിൽ പിടിച്ചെടുത്തു. റൂറൽ എസ്.പിയുടെ ഡാൻസാഫ് ടീമും തളിപ്പറമ്പ് പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ അറസ്റ്റിലായത്‌. എസ്.ഐ കെ.വി. സതീശൻ, ഗ്രേഡ് എ.എസ്.ഐ ഷിജോ അഗസ്റ്റിൻ, സി.പി.ഒ പി.വി. വിനോദ് എന്നിവരുടെ നേതൃത്വത്തിലാണ് യുവാവിനെ പിടികൂടിയത്.