കൊട്ടിയൂർ സമാന്തര പാത: തീർഥാടക വാഹനങ്ങൾക്ക് കുരുക്കാവും

കൊട്ടിയൂർ സമാന്തര പാത: തീർഥാടക വാഹനങ്ങൾക്ക് കുരുക്കാവും

പേരാവൂർ: കേളകം, കൊട്ടിയൂർ പഞ്ചായത്തുകളെ ബന്ധിപ്പിച്ചു വൈശാഖ മഹേത്സവത്തിനെത്തുന്ന ഭക്തരുടെ വാഹനങ്ങൾ കടത്തിവിട്ട് തിരക്ക് നിയന്ത്രിക്കാൻ വിഭാവനം ചെയ്ത സമാന്തരപാതയുടെ നിർമാണപിഴവ് തീർഥാടക വാഹനങ്ങൾക്ക് കുരുക്കാവും. വേനൽമഴ ശക്തി പ്രാപിച്ചതോടെ റോഡിന്‍റെ വശങ്ങളിൽ വെള്ളക്കെട്ടുണ്ടായി ഗർത്തങ്ങൾ രൂപപ്പെട്ട് ഗതാഗതം ദുഷ്കരമാവുകയുമാണ്. പഴയ റോഡിനെക്കാൾ ഉയർത്തി നിർമിച്ച പാതയുടെ പാർശ്വഭാഗങ്ങൾ താഴ്ചയുള്ളതാണ്. ഇത് മറക്കാൻ മണ്ണിട്ട് നികത്തിയതാണ് പ്രശ്ന കാരണം. വാഹനങ്ങൾ ടാർ റോഡിൽനിന്ന് വശങ്ങളിലേക്കിറങ്ങിയാൽ അപകടത്തിൽപെടും. കൊട്ടിയൂർ മന്ദംചേരി മുതൽ കണിച്ചാർ വരെ ഇതാണ് അവസ്ഥ. കൂടാതെ … Read more

ലണ്ടൻ യൂനിവേഴ്‌സിറ്റി കോളജിന്റെ 1.75 കോടിയുടെ സ്‌കോളർഷിപ് നേടി ഫെമി ബെന്നി

ലണ്ടൻ യൂനിവേഴ്‌സിറ്റി കോളജിന്റെ 1.75 കോടിയുടെ സ്‌കോളർഷിപ് നേടി ഫെമി ബെന്നി

ഇരിട്ടി: ലണ്ടൻ യൂനിവേഴ്‌സിറ്റി കോളജിന്റെ 1.75 കോടിയുടെ റിസർച് എക്‌സലൻസ് സ്‌കോളർഷിപ് കരസ്ഥമാക്കി ഇരിട്ടി എടത്തൊട്ടി സ്വദേശിനി ഫെമി ബെന്നി. കീടശാസ്ത്ര, ജൈവവൈവിധ്യ സംരക്ഷണ മേഖലയിലെ ഗവേഷണത്തിനാണ് സ്‌കോളർഷിപ് ലഭിച്ചത്. സ്‌കോളർഷിപ്പിനായുള്ള ആയിരക്കണക്കിന് അപേക്ഷകരിൽനിന്ന് ഓരോവർഷവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 40 ഗവേഷകരെയാണ് തിരഞ്ഞെടുക്കുന്നത്. കർഷകനായ എഴുത്തുപള്ളിക്കൽ ബെന്നിയുടെയും ഗ്രേസി ബെന്നിയുടെയും മകളാണ്. കോഴിക്കോട് പ്രൊവിഡൻസ് വിമൻസ് കോളജിൽ നിന്ന് സുവോളജിയിൽ ബിരുദവും കോഴിക്കോട് സർവകലാശാല കാമ്പസിൽ നിന്ന് എം.എസ് സി അപ്ലൈഡ് സുവോളജിയിൽ (എന്റമോളജി) ഒന്നാം … Read more

ശ്രീകണ്ഠപുരം നഗരസഭ; വാടക പുതുക്കുന്നില്ല; ആസ്തി സംരക്ഷണത്തിലും വീഴ്ചയെന്ന് ഓഡിറ്റ് റിപ്പോർട്ട്

ശ്രീകണ്ഠപുരം നഗരസഭ; വാടക പുതുക്കുന്നില്ല; ആസ്തി സംരക്ഷണത്തിലും വീഴ്ചയെന്ന് ഓഡിറ്റ് റിപ്പോർട്ട്

ശ്രീകണ്ഠപുരം: ആസ്തി സംരക്ഷണ പ്രവർത്തനങ്ങളിൽ ശ്രീകണ്ഠപുരം നഗരസഭക്ക് വൻവീഴ്ച. വാടക പുതുക്കാത്തതിനാൽ വൻവരുമാന നഷ്ടവും. 2022-23 സാമ്പത്തീക വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. നഗരസഭയുടെ ആസ്തി രജിസ്റ്ററിലെ വിവരങ്ങൾ രേഖപ്പെടുത്തൽ അപൂർണമാണ്. ഓരോവർഷവും നടപ്പാക്കുന്ന പദ്ധതികളുടെ അടിസ്ഥാനത്തിലുള്ള അപ്ഡേഷൻ പോലും ആസ്തി രജിസ്റ്ററിൽ നടത്തിയിട്ടില്ല. കെട്ടിടങ്ങളുടെയും ഭൂമിയുടെയും വിവരങ്ങൾ അപുർണമാണ്. റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട വിവരങ്ങളും കൃത്യമാക്കിയിട്ടില്ല. നഗരസഭയുടെ ഉടമസ്ഥതയിലുള്ള അടിസ്ഥാന ഭൂനികുതി അതത് വില്ലേജുകളിൽ ഒടുക്കാൻ നടപടി സ്വീകരിച്ചിട്ടില്ല. ശ്രീകണ്ഠപുരത്ത് നഗരസഭ ഷോപ്പിങ് കോംപ്ലക്സ് … Read more

അഭിഭാഷകരുടെ ക്രിക്കറ്റ്: മംഗളൂരു ബാർ അസോസിയേഷൻ ചാമ്പ്യന്മാർ

അഭിഭാഷകരുടെ ക്രിക്കറ്റ്: മംഗളൂരു ബാർ അസോസിയേഷൻ ചാമ്പ്യന്മാർ

തലശ്ശേരി: ജില്ല കോടതി ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സൗത്ത് ഇന്ത്യൻ ലീഗൽ ഫ്രറ്റേണിറ്റി ക്രിക്കറ്റ് ടൂർണമെൻറിൽ മംഗളൂരു ബാർ അസോസിയേഷൻ ചാമ്പ്യന്മാരായി. വടക്കാഞ്ചേരി ബാർ അസോസിയേഷനെയാണ് 28 റൺസിന് തോൽപിച്ചത്. നാല് പൂളുകളിലായി 12 ടീമുകൾ പങ്കെടുത്ത മത്സരത്തിൽനിന്ന് തലശ്ശേരി ബാർ അസോസിയേഷൻ, മൈസൂരു ബാർ അസോസിയേഷൻ, വടക്കാഞ്ചേരി ബാർ അസോസിയേഷൻ, മംഗളൂരു ബാർ അസോസിയേഷൻ എന്നിവർ സെമിഫൈനലിലേക്ക് വിജയിച്ചു. തുടർന്ന് നടന്ന സെമി ഫൈനൽ മത്സരത്തിൽ തലശ്ശേരി ബാർ അസോസിയേഷൻ വടക്കാഞ്ചേരി ബാർ അസോസിയേഷനുമായി … Read more

വാഹനാപകടം ജീവിതം തകർത്ത പ്രേമൻ സഹായം തേടുന്നു

വാഹനാപകടം ജീവിതം തകർത്ത പ്രേമൻ സഹായം തേടുന്നു

തലശ്ശേരി: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ തലശ്ശേരി നഗരസഭ മുൻ കൗൺസിലറും സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമായ കൊളശ്ശേരിയിലെ ടി.കെ. പ്രേമെന്റ ചികിത്സക്ക് സഹായം തേടുന്നു. 12ന് രാത്രി എരഞ്ഞോളിപാലത്തിൽ വാഹനാപകടത്തിൽ പരിക്കേറ്റ പ്രേമൻ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചി കിത്സ തേടിയ ശേഷമാണ് കോയ മ്പത്തൂരിലേക്ക് മാറ്റിയത്. അപകടത്തിൽ നട്ടെല്ലിന് പരിക്കേറ്റ് കൈകാലുകളുടെ ചലനശേഷി സാരമായി ബാധിച്ചു. വൃക്കസംബന്ധമായ പ്രശ്നമുള്ളതിനാൽ ഡയാലിസിസും ചെയ്യണം. സി.പി.എം തലശ്ശേരി നോർത്ത് ലോക്കൽ കമ്മിറ്റി മുഖേനയാണ് … Read more

മാക്കൂട്ടം ചുരം പാതയിൽ കാട്ടാനക്കൂട്ടം; യാത്രക്കാർ ഭീതിയിൽ

മാക്കൂട്ടം ചുരം പാതയിൽ കാട്ടാനക്കൂട്ടം; യാത്രക്കാർ ഭീതിയിൽ

ഇരിട്ടി: കേരള-കർണാടക അന്തർസംസ്ഥാന പാതയിലെ മാക്കൂട്ടം ചുരത്തിൽ കാട്ടനാക്കൂട്ടങ്ങളുടെ സാന്നിധ്യം യാത്രക്കാരെ പരിഭ്രാന്തരാക്കി. ശനിയാഴ്ച പുലർച്ചെ ഏഴോടെയാണ് കാട്ടാനക്കൂട്ടം ഇരിട്ടി-വിരാജ് പേട്ട റൂട്ടിൽ മാക്കൂട്ടത്ത് റോഡ് മുറിച്ചുകടന്നത്. ബാരാപ്പുഴക്കപ്പുറമുള്ള കേരളത്തിലെ ജനവാസമേഖലയിൽ രാത്രി ഇറങ്ങിയ കാട്ടാനക്കൂട്ടം തിരിച്ച് കർണാടകയുടെ ഭാഗമായ ബ്രഹ്മഗിരി വനത്തിലേക്ക് കടക്കുന്നതിനിടയിലാണ് റോഡിൽ നിലയുറപ്പിച്ചത്. എന്നാൽ, അപൂർവമായി മാത്രമേ കാട്ടാനകളെ ഈ റൂട്ടിൽ കണ്ടു വരാറുള്ളൂ. കൊമ്പനും പിടയും കുട്ടിയാനയും ഉൾപ്പെടെയുള്ള സംഘമായാണ് കാട്ടാനകൾ എത്തിയത്. ഇടതടവില്ലാതെ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ … Read more