മാലിന്യം നിറഞ്ഞ് തലശ്ശേരി കടലോരം

മാലിന്യം നിറഞ്ഞ് തലശ്ശേരി കടലോരം

തലശ്ശേരി: നിരീക്ഷണ കാമറകൾ സ്ഥാപിച്ചിട്ടും തലശ്ശേരി കടൽക്കരയിൽ മാലിന്യം തള്ളുന്നതിന് അറുതിയില്ല. കടൽപാലം പരിസരത്തും മൊത്ത മത്സ്യമാർക്കറ്റ് പരിസരത്തും ദിവസവും മാലിന്യം കുമിയുകയാണ്. ദേശീയപാതയിൽ കോടതി റോഡിലെ കടലോരത്തും സ്ഥിതി വ്യത്യസ്തമല്ല. കോടതി പരിസരത്ത് ഐ.എം.എ ഹൗസിന് സമാന്തരമായുളള റോഡരികിൽ മത്സ്യവണ്ടികളിൽ നിന്നുള്ള മലിന ജലമൊഴുക്കുന്നത് തടയാനും നടപടിയില്ല. കുറ്റകൃത്യം കണ്ടെത്താൻ നഗരസഭ പലയിടങ്ങളിലായി നിരീക്ഷണ കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ, കാമറയുള്ള ഭാഗങ്ങളിൽ തന്നെ നിയമലംഘനം തുടരുകയാണ്. രാത്രിയുടെ മറവിൽ കടൽക്കരയിൽ മാലിന്യം തള്ളുന്നത് നഗരത്തിൽ വ്യാപകമാണ്. … Read more

പോയന്റ് ഓഫ് കോൾ പദവി; അയവില്ലാതെ കേന്ദ്രം

പോയന്റ് ഓഫ് കോൾ പദവി; അയവില്ലാതെ കേന്ദ്രം

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് വിദേശ വിമാനക്കമ്പനികള്‍ക്ക് സർവിസ് നടത്താനുള്ള അനുമതി (പോയന്റ് ഓഫ് കോള്‍ പദവി) നിഷേധിക്കുന്ന നിലപാടിൽ അയവില്ലാതെ കേന്ദ്രസർക്കാർ. മെട്രോ നഗരമല്ലാത്തതിനാൽ പോയന്റ് ഓഫ് കോള്‍ പദവി നല്‍കാനാവില്ലെന്ന വിചിത്ര നിലപാട് ആവർത്തിക്കുകയാണ് കേന്ദ്രം. സമാനമായ ഗോവയിലെ മോപ്പ വിമാനത്താവളത്തിന് വിദേശവിമാനക്കമ്പനികൾക്ക് സർവിസ് നടത്താൻ അനുമതി കഴിഞ്ഞവർഷം നൽകിയിട്ടും കണ്ണൂരിനോടുള്ള വിവേചനം തുടരുകയാണ്. തുടർച്ചയായി രണ്ട് തവണ ഹജ്ജ് പുറപ്പെടൽ കേന്ദ്രമായി കണ്ണൂർ വിമാനത്താവളത്തെ തിരഞ്ഞെടുത്തിട്ടും ഇക്കാര്യത്തിൽ മാത്രം കേന്ദ്രം മുഖംതിരിച്ച് നിൽക്കുകയാണ്. … Read more

പി.ആർ.ടി.സി ബസുകൾക്കായി ഇന്‍റലിജന്‍റ് ട്രാൻസ്‌പോർട്ട് സിസ്റ്റം

പി.ആർ.ടി.സി ബസുകൾക്കായി ഇന്‍റലിജന്‍റ് ട്രാൻസ്‌പോർട്ട് സിസ്റ്റം

മാഹി: പുതുച്ചേരി റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ (പി.ആർ.ടി.സി) ഇന്‍റലിജന്‍റ് ട്രാൻസ്‌പോർട്ട് സിസ്റ്റംസ് (ഐ.ടി.എസ്) സ്ഥാപിക്കാനുള്ള പദ്ധതി പ്രാദേശിക ഭരണകൂടം ആരംഭിച്ചു. കേന്ദ്രഭരണ പ്രദേശത്തുടനീളമുള്ള ബസുകളുടെ തത്സമയസ്ഥാനം ട്രാക്കുചെയ്യാൻ കഴിയുന്നതാണ് പദ്ധതി. 9.05 കോടി രൂപയാണ് പദ്ധതിയുടെ മതിപ്പ് ചെലവ്. ഇതിൽ 70 ശതമാനം കേന്ദ്ര സർക്കാർ കീഴിലുള്ള റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയവും (മോർത്ത്) 30 ശതമാനം പുതുച്ചേരി സർക്കാരും നൽകും. ഈ മാസം അവസാനത്തോടെ ഗതാഗത വകുപ്പ് പദ്ധതി നടപ്പാക്കുന്നതിനുള്ള നിർദേശം നൽകുമെന്നാണ് സൂചന. … Read more

ആറളം പുഴകടന്ന് വീണ്ടും കാട്ടാന ജനവാസ കേന്ദ്രത്തിൽ വിളക്കോട്, ചാക്കാട് മേഖലയിലുള്ളവർ ആശങ്കയിൽ

ആറളം പുഴകടന്ന് വീണ്ടും കാട്ടാന ജനവാസ കേന്ദ്രത്തിൽ വിളക്കോട്, ചാക്കാട് മേഖലയിലുള്ളവർ ആശങ്കയിൽ

ഇരിട്ടി: ആറളം പുഴകടന്ന് വീണ്ടും കാട്ടാനകൾ ജനവാസ കേന്ദ്രത്തിലേക്ക് എത്തിയതോടെ മുഴക്കുന്ന് പഞ്ചായത്തിലെ വിളക്കോട്, ചാക്കാട് മേഖലയിലുള്ളവർ ആശങ്കയിലായി. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലർച്ചെയുമായാണ് ആറളം വന്യജീവി സങ്കേതത്തിൽനിന്ന് കാട്ടാനകൾ വിളക്കോട്, ചാക്കാടിലെ ജനവാസ കേന്ദ്രത്തിൽ എത്തിയത്. ഒരാഴ്ച മുമ്പും പുഴകടന്ന് എത്തിയ ആനക്കൂട്ടം മേഖലയിൽ കനത്ത കൃഷി നാശം വരുത്തിയിരുന്നു. എടൂർ, മണത്തണ മലയോര ഹൈവേയുടെ പുഴയോടുചേർന്നുള്ള വീടിന്റെ പിന്നിലെത്തിയ ആനകൾ മതിൽ തകർക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്തിരുന്നു. ചാക്കാട് സ്വദേശി ദിനേശൻ, പെരുമ്പറമ്പ് സ്വദേശി … Read more

കണ്ണൂർ ഗവ. മെഡിക്കൽ കോളജിന് നാഥനില്ലാതെ രണ്ടരമാസം

കണ്ണൂർ ഗവ. മെഡിക്കൽ കോളജിന് നാഥനില്ലാതെ രണ്ടരമാസം

പയ്യന്നൂർ: അത്യുത്തര കേരളത്തിലെ പ്രധാന മെഡിക്കൽ വിദ്യാഭ്യാസ കേന്ദ്രമായ കണ്ണൂർ ഗവ.മെഡിക്കൽ കോളജിന് നാഥനില്ലാതെ രണ്ടര മാസം. കോളജിൽ സ്ഥിരമായി വേണ്ട പ്രിൻസിപ്പൽ കസേര ഒഴിഞ്ഞു കിടക്കുന്നത് അക്കാദമിക പ്രതിസന്ധിക്കും ഭരണപരമായ പ്രതിസന്ധിക്കും കാരണമാവുന്നു. പലപ്പോഴും പ്രിൻസിപ്പൽ ഇൻ ചാർജാണ് സ്ഥാപനത്തിൽ. മുഴുസമയ പ്രിൻസിപ്പലിനെ നിയമിക്കാതെ ഇൻചാർജ് ഭരണത്തിൽ താളം തെറ്റുകയാണ് കോളജ്. ദൈനം ദിനകാര്യങ്ങൾ കുഴഞ്ഞു മറിയുന്നതായി പരാതി ഉയരുന്നു. രണ്ടര മാസം മുമ്പ് സ്ഥലം മാറിപ്പോയ പ്രിൻസിപ്പൽ ഡോ.ടി.കെ. പ്രേമലതക്ക് പകരം നിയമിച്ച കോഴിക്കോട് … Read more

മലയോര മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷം; കർഷകർ വലയുന്നു

മലയോര മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷം; കർഷകർ വലയുന്നു

കേളകം: മലയോര മേഖലയിൽ കാട്ടുപന്നിയുടെ ശല്യം രൂക്ഷം. കർഷകർ വലയുന്നു. കാട്ടുപന്നിയുടെ ആക്രമണം മൂലം കർഷകർ ഭക്ഷ്യ വിളകളുടെ കൃഷി ഉപേക്ഷിച്ച് മറ്റ് തൊഴിലുകൾ തേടിപ്പോകുന്ന സ്ഥിതിയാണ്. നടുന്നതെല്ലാം രാത്രി കൂട്ടത്തോടെയെത്തുന്ന കാട്ടുപന്നികൾ പൂർണമായി നശിപ്പിക്കുകയാണ്. കാട്ടുപന്നിയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ഇരുചക്രവാഹനങ്ങളിൽ കാട്ടുപന്നികളിടിച്ച് അപകടങ്ങളുണ്ടാവുകയും ചെയ്തിട്ടുണ്ട്. പകലെന്നോ രാത്രിയെന്നോ ഇല്ലാതെ നാട്ടിൽ കാട്ടുപന്നി കറങ്ങി നടക്കുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന പന്നിക്കൂട്ടങ്ങളെ നിയന്ത്രിക്കുന്നതിന് യാതൊരു നടപടിയും പഞ്ചായത്ത് അധികൃതർ സ്വീകരിക്കുന്നില്ലെന്ന് കർഷകർ ആരോപിക്കുന്നു. … Read more