ആ കുഞ്ഞുങ്ങളെ ഓർക്കുമ്പോൾ ഞാനെങ്ങനെ ആ പേരിടാതിരിക്കും?

ആ കുഞ്ഞുങ്ങളെ ഓർക്കുമ്പോൾ ഞാനെങ്ങനെ ആ പേരിടാതിരിക്കും?

പയ്യന്നൂർ: നൂറു പൂക്കളേ, നൂറു നൂറു പൂക്കളേ… ജനപക്ഷത്തുനിന്ന് ആസ്വാദകർക്ക് ആവേശത്തിന്റെ ഗാനമലരുകൾ സമ്മാനിക്കുന്ന പുതിയ കാലത്തിന്റെ ജനകീയ ഗായകൻ അലോഷി പിന്നെങ്ങനെ സ്വന്തം മകന് പേരിടാതിരിക്കും? അതെ, ലോകത്തിന്റെ നൊമ്പരമായി മാറിയ ‘ഗസ്സ’യെന്ന പേര് മകനു നൽകി ഗായകൻ തന്റെ നിലപാട് വേദനയനുഭവിക്കുന്നവർക്കൊപ്പവും നീതിയുടെ പക്ഷത്തുമാണെന്ന് ഒരിക്കൽകൂടി വ്യക്തമാക്കുകയാണ്. ഏറെ ജനപ്രിയനായ ഗായകൻ അലോഷിക്ക് സംഗീതവഴിയിലും ജീവിതത്തിലും കൃത്യമായ നിലപാടുണ്ട്. ഈ നിലപാടിന്റെ ഒടുവിലത്തെ അടയാളപ്പെടുത്തലാണ് രണ്ടാമത്തെ കുഞ്ഞിന് നൽകിയ ഗസ്സയെന്ന പേര്. ഇസ്രായേൽ ആക്രമണത്തിൽ … Read more

കൂട്ടുപുഴയിൽ മയക്കുമരുന്ന് വേട്ട; മാട്ടൂൽ സ്വദേശി പിടിയിൽ

കൂട്ടുപുഴയിൽ മയക്കുമരുന്ന് വേട്ട; മാട്ടൂൽ സ്വദേശി പിടിയിൽ

ഇരിട്ടി: മാരുതി ആൾട്ടോ കാറിൽ കടത്തുകയായിരുന്ന 32.5 ഗ്രാം മെത്താംഫിറ്റമിനുമായി കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ യുവാവ് പിടിയിലായി. മാട്ടൂൽ സ്വദേശി പി.പി. അഹമ്മദ് അലിയെയാണ് എക്സൈസ് ഇൻസ്പെക്ടർ പി.കെ. മുഹമ്മദ് ഷെഫീഖും സംഘവും വാഹന പരിശോധനയിൽ പിടികൂടിയത്. കാറും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം ജീവനക്കാരനെ ഇടിച്ചുതെറിപ്പിച്ചുപോയ കാറിൽനിന്ന് 680ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു കേസെടുത്തിരുന്നു. സംസ്ഥാന അതിർത്തിയായ കൂട്ടുപുഴയിൽ ഒരുമാസത്തിനകം 20ഓളം മയക്കുമരുന്ന് കേസുകളാണ് റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്.

മലയോര റോഡിൽ ഭീഷണിയായി ഉണങ്ങിയ മരങ്ങളും മുളങ്കാടുകളും

മലയോര റോഡിൽ ഭീഷണിയായി ഉണങ്ങിയ മരങ്ങളും മുളങ്കാടുകളും

പേരാവൂർ: നെടുംപൊയിൽ-തലശ്ശേരി റോഡിലും നെടുംപൊയിൽ -കൊട്ടിയൂർ, പേരാവൂർ റോഡിലും കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായി ഉണങ്ങിയ മരങ്ങളും മുളങ്കാടുകളും. കോളയാട് മുതൽ ഈരായിക്കൊല്ലി വരെയുള്ള ഭാഗങ്ങളിൽ ഒട്ടേറെ മരങ്ങളാണ് ഉണങ്ങി നിൽക്കുന്നത്. ഇതിനു പുറമേ റോഡിലേക്ക് ചാഞ്ഞ നിലയിൽ മുളങ്കാടുകളുമുണ്ട്. ഉണങ്ങി ദ്രവിച്ച മുളകൾ യാത്രക്കാർക്ക് മേൽ വീഴാമെന്ന സ്ഥിതിയാണ്. ഇവ മുറിച്ചുമാറ്റാൻ അധികൃതർ തയാറല്ലെന്നാണ് നാട്ടുകാരുടെ പരാതി. നിരവധി തവണ മുളകൾ റോഡിലേക്കു വീണ് അപകടങ്ങൾ ഉണ്ടായെങ്കിലും അധികൃതർ മൗനത്തിലാണ്. ചില സന്ദർഭങ്ങളിൽ ഉദ്യോഗസ്ഥരെത്തി റോഡിലേക്ക് താഴ്ന്നു … Read more

അവശേഷിക്കുന്നത് നിതിന്റെ വീടെന്ന സ്വപ്നം

അവശേഷിക്കുന്നത് നിതിന്റെ വീടെന്ന സ്വപ്നം

ചെറുപുഴ (കണ്ണൂർ): അടച്ചുറപ്പുള്ള നല്ലൊരു വീടെന്ന സ്വപ്‌നം ബാക്കിയാക്കിയാണ് പെരിങ്ങോം വയക്കര സ്വദേശി കൂത്തൂര്‍ നിതിന്റെ മടക്കം. അഞ്ചുവർഷമായി കുവൈത്തിലെ നിര്‍മാണ കമ്പനിയില്‍ ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവറായി ജോലി ചെയ്തുവരുന്നതിനിടെയാണ് ആകസ്മിക വിയോഗം. വയക്കര ചേട്ടൂര്‍ കാവിന് സമീപം പുതിയ വീട് നിര്‍മിക്കാനുള്ള തയാറെടുപ്പിലായിരുന്നു. ഇതിനായി തറയുടെയും കുഴൽക്കിണറിന്റെയും നിര്‍മാണം പൂര്‍ത്തിയാക്കി. ബാങ്ക് ലോണും പാസായി. ഭിത്തി നിർമാണത്തിനുള്ള ചെങ്കല്ലുമിറക്കി. കഴിഞ്ഞവര്‍ഷം വയക്കര മുണ്ട്യയില്‍ ഒറ്റക്കോല മഹോത്സവത്തിന് നാട്ടിലെത്തിയിരുന്നു. അപ്പോഴും വീടിന്റെ ബാക്കി പണികള്‍ എത്രയും … Read more

പോക്സോ: മധ്യവയസ്കൻ അറസ്റ്റിൽ

പോക്സോ: മധ്യവയസ്കൻ അറസ്റ്റിൽ

പാനൂർ: പാനൂരിൽ പോക്സോ കേസിൽ മധ്യവയസ്കൻ അറസ്റ്റിലായി. മുത്താറിപ്പീടിക സ്വദേശി പട്ടാണിവച്ച പറമ്പത്ത് ബാബു (53)വിനെയാണ് പാനൂർ സി.ഐ പ്രദീപ് കുമാറിന്‍റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. വീട്ടിൽ സുഹൃത്തുക്കളോടൊപ്പം കളിക്കാനെത്തിയ ആൺകുട്ടിയെ മാനഭംഗപ്പെടുത്തുന്ന രീതിയിൽ പെരുമാറിയെന്നാണ് കേസ്.

തീരാത്ത ചോർച്ച; തലശ്ശേരി ജൂബിലി ഷോപ്പിങ് കോംപ്ലക്സ് ചോർന്നൊലിക്കുന്നു

തീരാത്ത ചോർച്ച; തലശ്ശേരി ജൂബിലി ഷോപ്പിങ് കോംപ്ലക്സ് ചോർന്നൊലിക്കുന്നു

തലശ്ശേരി: പഴയ ബസ് സ്റ്റാൻഡ് ആശുപത്രി റോഡിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള ജൂബിലി ഷോപ്പിങ് കോംപ്ലക്സിൽ ചോർച്ചയോട് ചോർച്ച. കാലവർഷം തുടങ്ങുമ്പോൾ കോംപ്ലക്സിൽ ഇത് പതിവുകാഴ്ചയാണ്. വിവിധ ആവശ്യങ്ങൾക്കായി നിരവധിയാളുകൾ കയറിയിറങ്ങുന്ന കെട്ടിടത്തിൽ പക്ഷേ, ചോർച്ച തടയാനുള്ള ശാശ്വത പരിഹാരം ഇനിയുമായില്ല. നഗരസഭ എൻജിനീയറിങ് വിഭാഗം ഇക്കാര്യത്തിൽ തികഞ്ഞ അനാസ്ഥയാണ് തുടരുന്നത്. കെട്ടിടത്തിന്റെ മുകൾ നിലയിലാണ് ചോർച്ച രൂക്ഷമായിട്ടുളളത്. മഴ പെയ്ത് തോർന്നാലും ചോർച്ച നിൽക്കുന്നില്ലെന്നാണ് കഴിഞ്ഞ ദിവസങ്ങളിലെ അനുഭവം. നേരത്തെ ലക്ഷങ്ങൾ മുടക്കി മുകളിൽ ഷീറ്റ് പാകിയും … Read more