പോക്സോ: യുവാവിന് 23 വര്‍ഷം കഠിനതടവ്

പോക്സോ: യുവാവിന് 23 വര്‍ഷം കഠിനതടവ്

ജിതിന്‍ രാജു തളിപ്പറമ്പ്: പതിനാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് 23 വര്‍ഷം കഠിനതടവും 75,000 രൂപ പിഴയും ശിക്ഷവിധിച്ചു. ചെറുപുഴ തിരുമേനി പ്രാപ്പൊയിലെ ജിതിന്‍ രാജു എന്ന ഉണ്ണിയെയാണ് (25) തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി ആര്‍. രാജേഷ് ശിക്ഷിച്ചത്. 2022 ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സോഷ്യൽ മീഡിയ വഴി സൗഹൃദം സ്ഥാപിച്ച് പ്രണയം നടിക്കുകയും പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിനും പീഡനത്തിനുമിരയാക്കി എന്നായിരുന്നു പരാതി. അന്നത്തെ ചെറുപുഴ ഇന്‍സ്‌പെക്ടര്‍ കെ.എ. ബോസും സബ് … Read more

‘കണ്ണൂര്‍ സ്‌ക്വാഡി’ലെ യഥാർഥ താരം റാഫി അഹമ്മദ് പടിയിറങ്ങുന്നു

‘കണ്ണൂര്‍ സ്‌ക്വാഡി’ലെ യഥാർഥ താരം റാഫി അഹമ്മദ് പടിയിറങ്ങുന്നു

 റാഫി അഹമ്മദ് ശ്രീകണ്ഠപുരം: മലയാളത്തിൽ സൂപ്പർ ഹിറ്റായ ‘കണ്ണൂര്‍ സ്‌ക്വാഡി’ലെ യഥാർഥ താരം സേനയിൽ നിന്ന് പടിയിറങ്ങുന്നു. കണ്ണൂര്‍ സ്‌ക്വാഡിനെ നയിച്ച എസ്.ഐ റാഫി അഹമ്മദാണ് അന്വേഷണ ജീവിതത്തിൽ ചരിത്രം സൃഷ്ടിച്ച് സേനയിൽനിന്ന് 30ന് പടിയിറങ്ങുന്നത്. ഇരിട്ടി വിളക്കോട് പാറക്കണ്ടം സ്വദേശിയായ റാഫി അഹമ്മദ് 1993 മാര്‍ച്ച് ഒന്നിനാണ് സർവിസില്‍ പ്രവേശിച്ചത്. പല സ്റ്റേഷനുകളിലും മാറി മാറി ജോലി ചെയ്ത റാഫി, അന്വേഷണ മികവുകൊണ്ട് സേനയിൽ ശ്രദ്ധേയനായി. അക്കാലത്ത് മോഷണ പരമ്പരകളും രാഷ്ട്രീയക്കൊലകളും കൊണ്ട് കണ്ണൂർ ജില്ലയിൽ … Read more

കഞ്ചാവുമായി യുവാവ് പിടിയില്‍

കഞ്ചാവുമായി യുവാവ് പിടിയില്‍

എം.ശദാദ് പാപ്പിനിശ്ശേരി: കഞ്ചാവുമായി യുവാവ് പിടിയില്‍ പുതിയങ്ങാടി ഹോമിയോ ഡിസ്‌പെന്‍സറിക്ക് മുന്‍വശം വെച്ച് കഞ്ചാവ് പൊതിയുമായി മാടായി പുതിയങ്ങാടി കുണ്ടായി ഇട്ടമ്മല്‍ താമസക്കാരനായ മണ്ണന്‍ ഹൗസില്‍ ഷാഹുല്‍ ഹമിദ് മകന്‍ എം. ശദാദ് (29) പിടിയിലായത്. സ്‌കൂള്‍-കോളജ് പരിസരങ്ങള്‍ കേന്ദ്രികരിച്ച് എക്‌സൈസ് നടത്തി വരുന്ന പട്രോളിങ്ങിലാണ് ഇയാള്‍ വലയിലായത്. മാട്ടൂല്‍, പുതിയങ്ങാടി, മുട്ടം, പഴയങ്ങാടി പ്രദേശങ്ങളിലെ നിരവധി യുവാക്കള്‍ക്ക് ലഹരി പദാർഥങ്ങള്‍ എത്തിച്ചു നല്‍കുന്നവരില്‍ പ്രധാനിയാണ് ശദാദെന്ന് എക്‌സൈസ് പറഞ്ഞു. പാപ്പിനിശേരി അസി. ഇന്‍സ്‌പെക്ടര്‍ എം.പി. സര്‍വ്വജ്ഞനും … Read more

രണ്ടു ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

രണ്ടു ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കണ്ണൂർ: അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാൽ കണ്ണൂർ, കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അംഗൻവാടികള്‍, മദ്റസകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷല്‍ ക്ലാസുകള്‍ എന്നിവക്ക് വ്യാഴാഴ്ച  അതതു ജില്ലാ കലക്ടര്‍മാർ അവധി പ്രഖ്യാപിച്ചു.

തിളക്കമേറെ, മീരയുടെ എ പ്ലസിന്

തിളക്കമേറെ, മീരയുടെ എ പ്ലസിന്

മീരാകുമാരി ശ്രീകണ്ഠപുരം: നാടുകടന്നെത്തി തിളക്കമാർന്ന വിജയം നേടിയ ഒരു പെൺകൊടി ഇവിടെയുണ്ട്. ഹയര്‍ സെക്കൻഡറി പരീക്ഷയിൽ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ ഒരു രാജസ്ഥാന്‍കാരി. ശ്രീകണ്ഠപുരം ഗവ. ഹയർ സെക്കൻഡറി സ്‌കൂള്‍ വിദ്യാർഥിനി മീരാകുമാരിയാണ് ഈ നേട്ടത്തിനുടമ. 1200ല്‍ 1196 മാര്‍ക്കും ഈ മിടുക്കി സ്വന്തമാക്കി. രാജസ്ഥാനിലെ ഭരത്പൂര്‍ ജില്ലയിലെ രൂപ്‌വാസ് താലൂക്കില്‍പ്പെട്ട പച്ചാന്ദ്ര നാഗല എന്ന സ്ഥലത്താണ് മീരാകുമാരിയുടെ ജനനം. വേദ്പ്രകാശ്-മിദ്‌ലേഷ് കുമാരി ദമ്പതികളുടെ മൂന്നാമത്തെ മകളാണ്. 2007ല്‍ മീരാകുമാരിക്ക് രണ്ട് മാസം പ്രായമുള്ളപ്പോഴാണ് … Read more

പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ വെള്ളം കയറി

പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ വെള്ളം കയറി

പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ കെട്ടിക്കിടക്കുന്ന വെള്ളം പയ്യന്നൂർ: ശക്തമായ മഴയിൽ പയ്യന്നൂർ താലൂക്ക് ആശുപത്രിക്കകത്ത് വെള്ളം കയറി. ഇതോടെ രോഗികളും സന്ദർശകരും ബുദ്ധിമുട്ടിലായി. കെട്ടിട നിർമാണത്തിലെ അശാസ്ത്രീയതയാണ് ഇതിന് കാരണമെന്ന ആക്ഷേപമുയർന്നു. ഏഴുനിലകളുള്ള കെട്ടിടത്തിന്റെ, മുകൾ നിലയിൽനിന്ന് താഴത്തെ നിലവരെ റാമ്പ് വഴി വെള്ളം ഒഴുകിയിറങ്ങുകയായിരുന്നു. ഇതിലൂടെ എല്ലാ നിലയിലും വെള്ളമെത്തി. ഒ.പി വിഭാഗം പൂർണമായി വെള്ളത്തിലായിരുന്നു. ആശുപത്രിയിൽ കഴിയുന്ന രോഗികൾക്കോ ബന്ധുക്കൾക്കോ കെട്ടിട വരാന്തയിലൂടെ നടക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്. വഴുതി വീഴാനുള്ള സാധ്യതയും ഏറെയാണ്. … Read more