വെള്ളിയാഴ്ചയിലെ തെരഞ്ഞെടുപ്പ്: ജുമുഅ സമയക്രമീകരണം

വെള്ളിയാഴ്ചയിലെ തെരഞ്ഞെടുപ്പ്: ജുമുഅ സമയക്രമീകരണം

കണ്ണൂർ: 26ന് വെള്ളിയാഴ്ച നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടി നിർവഹിക്കേണ്ടവർക്ക് ജുമുഅ നമസ്കാരത്തിന് സൗകര്യം ചെയ്യുന്നതിന് പള്ളികളിൽ നമസ്കാരസമയം ക്രമീകരിക്കാൻ തുടങ്ങി. ഇതു സംബന്ധിച്ച് സമസ്ത കേരള ജംഇയ്യതുൽ ഉലമയടക്കമുള്ള വിവിധ മതസംഘടനകൾ മഹല്ല് കമ്മിറ്റികൾക്ക് സമയം ക്രമീകരിക്കാൻ നിർദേശം നൽകിയിരുന്നു. ഒരു പള്ളിയിൽ ബാങ്ക് കൊടുത്ത ഉടനെയും അടുത്ത പള്ളിയിൽ ഒരു മണിക്കൂർ കഴിഞ്ഞും ജുമുഅ നിമസ്കാരം ക്രമപ്പെടുത്തുന്ന രീതിയിലാണ് മിക്ക പള്ളികളിലും ക്രമീകരിക്കുന്നത്. കണ്ണൂർ നഗരത്തിലെ കാമ്പസാർ പള്ളിസഭക്ക് കീഴിലെ മൂന്നുപള്ളികളിലും ജുമുഅ … Read more

നിർത്തിയിട്ട ലോറിക്ക് പിറകിൽ കാറിടിച്ച് ഒരാൾ മരിച്ചു; അഞ്ച് പേർക്ക് പരിക്ക് 

നിർത്തിയിട്ട ലോറിക്ക് പിറകിൽ കാറിടിച്ച് ഒരാൾ മരിച്ചു; അഞ്ച് പേർക്ക് പരിക്ക് 

പയ്യോളി : ദേശീയപാതയിൽ നിർത്തിയിട്ട ലോറിക്ക് പുറകിൽ കാറിടിച്ച് കാർയാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം . അപകടത്തിൽ കാർയാത്രക്കാരായ നാല് കുട്ടികളടക്കം അഞ്ച് പേർക്ക്  പരിക്കേറ്റു. മടവൂർ ചോലക്കര താഴം വെങ്ങോളിപുറത്ത് നാസറിൻ്റെ ഭാര്യ തൻസി(33)യാണ് മരണപ്പെട്ടത്. അപകടത്തിൽ തൻസിയുടെ ഭർത്താവ് നാസർ (40) ,  ആദിൽ അബ്ദുല്ല (11) , ബിഷറുൽ അഫി(8) , ഫാത്തിമ മെഹ്റിൻ (10) , സിയ (7)  എന്നിവർക്ക് പരിക്കേറ്റു .        തിങ്കളാഴ്ച്ച ഉച്ചക്ക് രണ്ടരയോടെ   പയ്യോളി … Read more

അവധി, ആഘോഷങ്ങളില്ലാതെ സെക്ടർ ഓഫിസർമാർ

അവധി, ആഘോഷങ്ങളില്ലാതെ സെക്ടർ ഓഫിസർമാർ

പയ്യന്നൂർ: തെരഞ്ഞെടുപ്പ് അടുത്തതോടെ വിഷുവും പെരുന്നാളും മറ്റ് അവധിദിവസങ്ങളും ആസ്വദിക്കാനാവാതെ ഉദ്യോഗസ്ഥർ. റവന്യൂ വകുപ്പിലെ സെക്ടർ ഓഫിസർമാരാണ് ആഘോഷങ്ങൾക്ക് അവധി നൽകി രാപ്പകൽ ജോലി ചെയ്യുന്നത്. തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുമ്പോഴും വാഹനം അനുവദിക്കാത്തതിനാൽ സ്വന്തം വണ്ടിയിലും കത്തുന്ന വെയിൽ കൊണ്ടും കൃത്യനിർവഹണം നടത്തേണ്ട സ്ഥിതിയിലാണ് ജീവനക്കാർ. വാഹനം അനുവദിക്കാത്തത് റവന്യൂ ഉദ്യോഗസ്ഥരിൽ കടുത്ത അമർഷത്തിനും പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്. മേലധികാരികളോട് പരാതിപ്പെട്ടിട്ടും ഇക്കാര്യത്തിന് പരിഹാരമുണ്ടായില്ലെന്ന് ഇവർ പറയുന്നു. ഇതിനു പുറമെ പോളിങ് ബൂത്തുകൾ ഒരുക്കുന്നതിനാവശ്യമായ ചെലവിന്റെ മുൻകൂർ സംഖ്യയും … Read more

മലയോര ഹൈവേ; മൂന്ന് പാലങ്ങളുടെ നിർമാണം ഇഴയുന്നു

മലയോര ഹൈവേ; മൂന്ന് പാലങ്ങളുടെ നിർമാണം ഇഴയുന്നു

ഇരിട്ടി: മലയോര ഹൈവേ നവീകരണത്തിന്റെ ഭാഗമായി മഴക്കുമുമ്പേ പൂർത്തീകരിക്കേണ്ട മൂന്ന് പാലങ്ങളുടെ നിർമാണ പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നതായി പരാതി. വള്ളിത്തോട്-മണത്തണ റീച്ചിൽ വരുന്ന വെമ്പുഴ, ആനപ്പന്തി, ചേംതോട് പാലങ്ങളുടെ പ്രവൃത്തിയാണ് വൈകുന്നത്. ഇതിൽ ആനപ്പന്തി പാലത്തിന്റെ പണി ഇതുവരെ ആരംഭിച്ചിട്ടുപോലുമില്ല. ആദ്യം പണി തുടങ്ങിയ വെമ്പുഴ പാലം മൂന്നുമാസം പിന്നിടുമ്പോഴും ഒരുതൂണിന്റെ കോൺക്രീറ്റ് പ്രവൃത്തി മാത്രമാണു പൂർത്തിയായത്. ചേംതോട് പാലം രണ്ടാംതൂൺ നിർമാണ പ്രവൃത്തി തുടങ്ങി. വെമ്പുഴ പാലം പണിയിലെ കാലതാമസമാണു പ്രദേശവാസികളെ കൂടുതൽ ആശങ്കയിലാക്കിയിട്ടുള്ളത്. 16 മീറ്റർ … Read more

ഇരിട്ടിയിൽ സോളാർ വഴിവിളക്കുകൾ തകരുന്നു

ഇരിട്ടിയിൽ സോളാർ വഴിവിളക്കുകൾ തകരുന്നു

ഇരിട്ടി: രക്ഷകനില്ലാതെ നോക്കുകുത്തിയായ സോളാർ വഴിവിളക്കുകൾ തകർന്നുവീഴുന്നു. ഇരിട്ടി ടൗണിലെ പ്രവർത്തനരഹിതമായ 30ഓളം സോളാർ വഴിവിളക്കുകളിൽ ഒരെണ്ണം രണ്ടു ദിവസം മുമ്പ് അജ്ഞാത വാഹനം ഇടിച്ച് തകർന്നു. നേരംപോക്ക് റോഡ് ജങ്ഷനിൽ പുലർച്ചയോടെയാണ് സംഭവം. നേരത്തേ രണ്ട് വഴിവിളക്കുകൾ വാഹനമിടിച്ച് തകർന്നിരുന്നു. ബാറ്ററിയടക്കം തകർന്നുവീണപ്പോൾ മറ്റു വാഹനങ്ങളും യാത്രക്കാരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. വാഹനം ഇടിച്ചിട്ട് കടന്നുപോയ വഴിവിളക്ക് പിന്നീട് തൊഴിലാളികൾ ഡിവൈഡറിനു മുകളിൽ എടുത്തുവെക്കുകയായിരുന്നു. വഴിവിളക്കും ഡിവൈഡറിൽ സ്ഥാപിച്ച ബോർഡും തകർന്നെങ്കിലും സംഭവം നടന്ന് … Read more

കാപ്പ ചുമത്തി നാടുകടത്തി

കാപ്പ ചുമത്തി നാടുകടത്തി

ഇരിട്ടി: നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി. പുന്നാട് സ്വദേശി കാണികല്ലുവളപ്പിൽ മുഹമ്മദ് ഷാഫിയെയാണ് (37) കണ്ണൂർ ഡി.ഐ.ജിയുടെ ഉത്തരവ് പ്രകാരം ഒരു വർഷത്തേക്ക് കാപ്പ നിയമപ്രകാരം നാടുകടത്തിയത്.