ഒഡിഷക്കാരനെ കൊലപ്പെടുത്തിയ കേസ്; നാല് പ്രതികൾ കുറ്റക്കാർ

ഒഡിഷക്കാരനെ കൊലപ്പെടുത്തിയ കേസ്; നാല് പ്രതികൾ കുറ്റക്കാർ

തലശ്ശേരി: വളപട്ടണത്തെ വാടക ക്വാർട്ടേഴ്സിൽ അതിക്രമിച്ചുകടന്ന് ഭാര്യയുടെയും മകളുടെയും കൺമുന്നിൽ വെച്ച് ഒഡിഷക്കാരനായ ഗൃഹനാഥനെ കുത്തിക്കൊലപ്പെടുത്തുകയും സ്വർണവും പണവും മൊബൈൽ ഫോണുകളും കവരുകയുംചെയ്ത കേസിൽ ഒഡിഷക്കാരായ നാല് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തി. പ്രതികൾക്കുള്ള ശിക്ഷ പ്രോസിക്യൂഷൻ വാദം കേട്ടശേഷം അഡീഷനൽ ജില്ല സെഷൻസ് കോടതി (ഒന്ന്) ജഡ്ജി എ.വി. മൃദുല ബുധനാഴ്ച പ്രഖ്യാപിക്കും. വളപട്ടണം ചിറക്കൽ കീരിയാട് ഹാജി ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഒഡിഷ സ്വദേശി പ്രഭാകർ ദാസിനെയാണ് (43) യാണ് ഭാര്യയുടെയും മകളുടെയും മുന്നിൽവെച്ച് അഞ്ച് പേരടങ്ങുന്ന … Read more

പാർട്ട്‌ ടൈം ജോലി തട്ടിപ്പിൽ യുവതിക്ക് 32 ലക്ഷം നഷ്ടം

പാർട്ട്‌ ടൈം ജോലി തട്ടിപ്പിൽ യുവതിക്ക് 32 ലക്ഷം നഷ്ടം

കണ്ണൂർ: പാർട്ട് ടൈം ജോലി ചെയ്ത് പണം സമ്പാദിക്കാമെന്ന് സമൂഹമാധ്യമത്തിൽ സന്ദേശംകണ്ട് പണം നൽകിയ കൂത്തുപറമ്പ് സ്വദേശിനിക്ക് 32.30 ലക്ഷം രൂപ നഷ്ടമായി. നിക്ഷേപിക്കുന്ന തുകക്കനുസരിച്ച് ഉയർന്ന ലാഭം തിരികെ ലഭിക്കുമെന്ന് ടെലഗ്രാം സന്ദേശത്തിലൂടെ വിശ്വസിപ്പിച്ചാണ് യുവതിയെ തട്ടിപ്പിന് ഇരയാക്കിയത്. തുടക്കത്തിൽ നൽകിയ ടാസ്കുകൾ പൂർത്തിയാക്കുമ്പോൾ ചെറിയ ലാഭത്തോടുകൂടി പണം തിരികെ ലഭിക്കും. പിന്നീട് വൻ തുക ആവശ്യപ്പെടുകയും പണം നൽകിയാൽ പല കാരണങ്ങൾ പറഞ്ഞ് ലാഭമോ മുതലോ തിരികെ നൽകാതെ വഞ്ചിക്കുന്നതാണ് ഇത്തരക്കാരുടെ രീതി. മറ്റൊരു … Read more

എല്ലാ വിദ്യാര്‍ഥികള്‍ക്കും വോട്ട്; രാജ്യത്ത് തിളങ്ങും കണ്ണൂര്‍

എല്ലാ വിദ്യാര്‍ഥികള്‍ക്കും വോട്ട്; രാജ്യത്ത് തിളങ്ങും കണ്ണൂര്‍

കണ്ണൂർ: അര്‍ഹരായ മുഴുവന്‍ വിദ്യാര്‍ഥികളെയും വോട്ടര്‍മാരാക്കിയ രാജ്യത്തെ ആദ്യ ജില്ലയായി കണ്ണൂര്‍. അസി. കലക്ടര്‍ അനൂപ് ഗാര്‍ഗ് നോഡല്‍ ഓഫിസറായ സ്വീപിന്റെ നേതൃത്വത്തില്‍ നടത്തിയ കാമ്പയിനിലാണ് ഈ നേട്ടം കൈവരിച്ചത്. ഇതോടെ 11 നിയമസഭ മണ്ഡലങ്ങളിലെ 115 കോളജുകളില്‍ നിന്നായി 27,450 വിദ്യാര്‍ഥികളെയാണ് വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തത്. ജില്ല നോഡല്‍ ഓഫിസറുടെ കീഴില്‍ ഓരോ മണ്ഡലങ്ങളിലും പ്രത്യേക നോഡല്‍ ഓഫിസര്‍മാര്‍ ടീമായാണ് കാമ്പയിന്‍ ഏകോപിപ്പിച്ചത്. കല്യാശ്ശേരി മണ്ഡലത്തിലെ വിവിധ കോളജുകളില്‍നിന്നാണ് കൂടുതല്‍ വിദ്യാര്‍ഥികളെ ചേര്‍ത്തത്. 8207 യുവതകളെ … Read more

എം.വി.ഗോവിന്ദെൻറ പേരിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചയാൾക്കെതിരെ പൊലീസിൽ പരാതി നൽകി

എം.വി.ഗോവിന്ദെൻറ പേരിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചയാൾക്കെതിരെ പൊലീസിൽ പരാതി നൽകി

ന്യൂമാഹി: സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദെൻറ പ്രസ്താവന എന്ന പേരിൽ വ്യാജ വാർത്ത വാട്സ് ആപ്പ് ഗ്രൂപ്പിൽ (പെരിങ്ങാടി റെയിൽവെ ഗെയിറ്റ്) പ്രചരിപ്പിച്ചയാൾക്കെതിരെ പൊലീസിൽ പരാതി നൽകി. വസ്തുതാവിരുദ്ധവും സമൂഹത്തിൽ ഭിന്നിപ്പ് ഉളവാക്കുന്നതുമായ സന്ദേശം പ്രചരിപ്പിച്ചതായാണ് പരാതി. വ്യാജസന്ദേശം നിർമ്മിച്ച് പ്രചരിപ്പിച്ച വ്യക്തിക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം. ന്യൂമാഹി ലോക്കൽ സെക്രട്ടറി കെ.ജയപ്രകാശനാണ് ന്യൂമാഹി പൊലീസിൽ പരാതി നൽകിയത്.

കവർച്ച കേസ് പ്രതി 17 വർഷത്തിനുശേഷം പിടിയിൽ

കവർച്ച കേസ് പ്രതി 17 വർഷത്തിനുശേഷം പിടിയിൽ

തളിപ്പറമ്പ്: പതിനേഴ് വർഷം മുമ്പ് തളിപ്പറമ്പിലെ സ്വർണാഭരണ നിർമാണശാല കുത്തിത്തുറന്ന് സ്വർണത്തരികൾ കവർച്ച ചെയ്ത‌ കേസിലെ പ്രതി പൊലീസ് പിടിയിലായി. തോട്ടട സമാജ്‌വാദി കോളനിയിലെ കെ. ഉമേഷിനെയാണ് (42) തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. 2007 ൽ തളിപ്പറമ്പ് രജിസ്ട്രാർ ഓഫിസിന് പിറകിലെ സ്ഥാപനത്തിൽ കവർച്ച നടത്തിയ കേസിലെ പ്രതിയായ ഉമേഷിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. നാലംഗ സംഘമാണ് കവർച്ച നടത്തിയിരുന്നത്. ആക്രി സാധനങ്ങൾ ശേഖരിച്ച് വിൽക്കുന്ന ഉമേഷിനെ ഞായറാഴ്ച വൈകീട്ട് തളിപ്പറമ്പ് ബസ് സ്റ്റാൻഡിനു സമീപം കാണപ്പെട്ടതിനെത്തുടർന്ന് … Read more

സി.പി.എം പ്രവർത്തകർക്ക് വെട്ടേറ്റ സംഭവം; അഞ്ചുപേര്‍ റിമാൻഡിൽ

സി.പി.എം പ്രവർത്തകർക്ക് വെട്ടേറ്റ സംഭവം; അഞ്ചുപേര്‍ റിമാൻഡിൽ

മട്ടന്നൂര്‍: ഇടവേലിക്കലില്‍ മൂന്നുസി.പി.എം പ്രവര്‍ത്തകരെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ എ.കെ. നിധിന്‍, വി.കെ. ദിജിന്‍, ഹരിലാല്‍, ശ്രീകുട്ടന്‍, ആദര്‍ശ് എന്നിവരെ റിമാൻഡ് ചെയ്തു. ആറു പേര്‍ മട്ടന്നൂര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. കേസിലുള്‍പ്പെട്ട 11 പേരും ഇതോടെ പിടിയിലായി. സംഭവത്തില്‍ രാഷ്ട്രീയമില്ലെന്ന് പൊലീസ് വ്യക്തമാക്കി. സി.പി.എം പ്രവര്‍ത്തകരായ ലതീഷ് (36), സുനോഭ് (35), റിജില്‍ (30) എന്നിവര്‍ക്കാണ് ഞായറാഴ്ച രാത്രി പത്തുമണിയോടെ ഇടവേലിക്കല്‍ ബസ് സ്റ്റോപ്പില്‍വെച്ച് വെട്ടേറ്റത്. ഇവരെ കണ്ണൂര്‍ എ.കെ.ജി സ്മാരക സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍.എസ്.എസ് … Read more