ആനമതിൽ കടന്നെത്തിയ കാട്ടാന നരിക്കടവിൽ ഭീതി വിതച്ചു

ആനമതിൽ കടന്നെത്തിയ കാട്ടാന നരിക്കടവിൽ ഭീതി വിതച്ചു

കേളകം: ആറളം വനാതിർത്തിയിലെ ആനമതിൽ കടന്നെത്തിയ കാട്ടാന നരിക്കടവിലെയും പാറത്തോടിലെയും ജനവാസ മേഖലയിൽ ചുറ്റിക്കറങ്ങിയത് അഞ്ചു മണിക്കൂർ. തിങ്കളാഴ്ച രാത്രി ഒമ്പതിനാണ് മോഴയാന തുരുത്തിക്കാട്ടിൽ സോജന്റെ കൃഷിയിടത്തോടു ചേർന്ന ആനമതിൽ ചാടിക്കടന്ന് ജനവാസ മേഖലയിലേക്ക് കുതിച്ചത്. സംഭവമറിഞ്ഞ് കൊട്ടിയൂർ റേഞ്ച് വനപാലകർ സ്ഥലത്തെത്തി തുടർനടപടി ആരംഭിച്ചു. കാട്ടാന ജനവാസ മേഖലയിലേക്ക് എത്തിയതായും ആരും പുറത്തിറങ്ങരുതെന്നും വാഹനത്തിൽ ചുറ്റിക്കറങ്ങി അനൗൺസ് ചെയ്തതിനാൽ ആരും പുറത്തിറങ്ങാതെ വീട്ടിൽ കഴിച്ചുകൂട്ടി. ഒരു കിലോമീറ്റർ അകലെ പാറത്തോടിന് സമീപം വരെ എത്തിയ കാട്ടാനയെ … Read more

കണ്ണൂർ പയ്യാവൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു; ആക്രമിച്ചത് ബൈക്കിലെത്തിയ രണ്ടംഗ സംഘം

കണ്ണൂർ പയ്യാവൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു; ആക്രമിച്ചത് ബൈക്കിലെത്തിയ രണ്ടംഗ സംഘം

ശ്രീകണ്ഠപുരം (കണ്ണൂർ): പയ്യാവൂര്‍ കാഞ്ഞിരക്കൊല്ലിയില്‍ ബൈക്കിലെത്തിയ സംഘം യുവാവിനെ വെട്ടിക്കൊന്നു. തടയാനെത്തിയ ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ചു. കാഞ്ഞിരക്കൊല്ലി ശശിപ്പാറ റോഡരികിൽ ആമിനത്തോട്ടിലെ മടത്തേടത്ത് നിധീഷ് ബാബുവാണ് (38) വെട്ടേറ്റ് മരിച്ചത്. ഇയാളുടെ ഭാര്യ ശ്രുതിയെ (28) വെട്ടേറ്റ് ഗുരുതര നിലയിൽ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് 12.45ഓടെയായിരുന്നു സംഭവം. കൊല്ലപ്പണിക്കാരനാണ് നിധീഷ്. വീടിനോട് ചേർന്ന ഷെഡിൽ ഇരുമ്പായുധങ്ങൾ നിർമിക്കുന്നതിനിടെ ബൈക്കിലെത്തിയ സംഘം നിധീഷുമായി വാക്കുതർക്കത്തിലേർപ്പെടുകയായിരുന്നു. തർക്കം രൂക്ഷമായതോടെ പണിശാലയിൽ നിർമിച്ചുവെച്ചിരുന്ന കത്തിയെടുത്ത് … Read more

എവറസ്റ്റോളം ഉയരെ മലയാളി പെൺകരുത്ത്; കൊടുമുടി കീഴടക്കുന്ന ആദ്യ മലയാളി വനിത

എവറസ്റ്റോളം ഉയരെ മലയാളി പെൺകരുത്ത്; കൊടുമുടി കീഴടക്കുന്ന ആദ്യ മലയാളി വനിത

സഫ്രീന ലത്തീഫ് ഇന്ത്യയുടെയും ഖത്തറിന്റെയും പതാകയുമായി എവറസ്റ്റ് കൊടുമുടിക്ക് മുകളിൽ ദോഹ: ലോകത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കിയ ആദ്യ മലയാളി വനിത ആരെന്ന ചോദ്യത്തിന് സ്വന്തം പേര് ചരിത്രപുസ്തകത്തിൽ കുറിച്ച് ഉത്തരം നൽകി കണ്ണൂർ വേങ്ങാട് സ്വദേശിന സഫ്രീന ലത്തീഫ്. 8848 മീറ്റർ ഉയരെ, മഞ്ഞുകണങ്ങളാൽ അതിശയിപ്പിക്കുന്ന എവറസ്റ്റിനെ മലയാളികൾ ഉൾപ്പെടെ ഒരുപിടി ഇന്ത്യക്കാർ ഇതിനകം കാൽക്കീഴിലാക്കിയെങ്കിലും ആ ഉയരത്തിന് മുകളിലെത്തുന്ന ആദ്യ മലയാളി വനിതയായി ഖത്തർ പ്രവാസിയായ സഫ്രീന മാറി.  … Read more

കോളിത്തട്ട് ബാങ്ക് ലിക്വിഡേഷനിലേക്ക്; 30 ലക്ഷം നിക്ഷേപിച്ചവർക്ക് തിരിച്ചുകിട്ടിയത് രണ്ടുലക്ഷം

കോളിത്തട്ട് ബാങ്ക് ലിക്വിഡേഷനിലേക്ക്; 30 ലക്ഷം നിക്ഷേപിച്ചവർക്ക് തിരിച്ചുകിട്ടിയത് രണ്ടുലക്ഷം

ഇരിട്ടി: കോടികളുടെ വെട്ടിപ്പും അധികാര ദുർവിനിയോഗവും കാരണം നഷ്ടത്തിലായ കോളിത്തട്ട് സർവിസ് സഹകരണ ബാങ്ക് ലിക്വിഡേഷനിലേക്ക്. നിക്ഷേപകന് കിട്ടിയത് നിക്ഷേപ തുകയുടെ ഏഴ് ശതമാനം മുതൽ പത്ത് ശതമാനം വരെ മാത്രം. അവശേഷിക്കുന്ന നിക്ഷേപ തുക ആര് നൽകുമെന്ന് ചോദിക്കുകയാണ് നിക്ഷേപകർ. അഡ്മിനിസ്‌ട്രേറ്റുടെ കാലാവധിയും അവസാനിച്ചതോടെ കോളിത്തട്ട് ബാങ്ക് പൂർണമായും അനാഥമായി. അഡ്മിനിസ്‌ട്രേറ്ററുടെ കാലാവധിക്ക് പിന്നാലെ മൂന്നംഗ അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റിക്ക് ഭരണ ചുമതല കൈമാറാനുള്ള നീക്കവും പരാജയപ്പെട്ടു. നിലവിലുള്ള അഡ്മിനിസ്‌ട്രേറ്ററുടെ കാലാവധി നീട്ടിയാലും ഈ തസ്തികയിൽ തുടരാൻ … Read more

മുരിക്കഞ്ചേരി കുളം; ചരിത്രശേഷിപ്പ് സംരക്ഷിക്കാൻ അധികൃതർ കനിയുമോ

മുരിക്കഞ്ചേരി കുളം; ചരിത്രശേഷിപ്പ് സംരക്ഷിക്കാൻ അധികൃതർ കനിയുമോ

അഴിക്കോട് വൻകുളത്ത് വയലിലെ മുരിക്കൻ ചേരി കേളു നിർമിച്ച വൻ കുളം പാപ്പിനിശ്ശേരി: മുരിക്കൻ ചേരി കേളുവിനെ ഓർക്കാൻ നൂറ്റാണ്ടുകൾക്കു ശേഷം ഒരു സ്മാരകം ഒരുങ്ങുമ്പോൾ അഴിക്കോട് വൻകുളത്ത് വയലിലെ വൻകുളത്തിനും അർഹമായ പ്രാധാന്യം ലഭിക്കണമെന്ന് പ്രദേശത്തുകാർ. കാരണം ചറക്കൽ-അറക്കൽ രാജാക്കന്മാരുടെ ധീരനായ പടനായകനും മുരിക്കൻ ചേരി കേളുവിന്റെ ചരിത്രം നിലനിൽക്കുന്ന ഏക തെളിവാണ് വൻകുളത്ത് വയലിലെ വൻ കുളം. ചിറക്കൽ രാജാവുമായി പിണങ്ങിനിന്ന മുരിക്കൻ ചേരി കേളുവിന് രാജാവിനോട് തോന്നിയ പകയിൽ ചിറക്കൽ ചിറയേക്കാളും കൗതുകമുണർത്തുന്ന … Read more

വഴിയമ്പലം പയ്യാമ്പലമായി, മുരിക്കഞ്ചേരി കേളു അനശ്വരനായി

വഴിയമ്പലം പയ്യാമ്പലമായി, മുരിക്കഞ്ചേരി കേളു അനശ്വരനായി

മുരിക്കഞ്ചേരി കേളു ശവകുടീരം പാപ്പിനിശ്ശേരി: അറക്കൽ, ചിറക്കൽ രാജാക്കന്മാരുടെ പടനായകനും ധീര ദേശാഭിമാനിയുമായ മുരിക്കഞ്ചേരി കേളു വെടിയേറ്റു വീണ വഴിയമ്പലമെന്ന പയ്യാമ്പലത്ത് അദ്ദേഹത്തിനായി സ്മാരകം ഒരുങ്ങുന്നു. പയ്യാമ്പലത്ത് നടന്ന ആദ്യ സംസ്കാരം മുരിക്കഞ്ചേരി കേളുവിന്റെതായിരിക്കുമെന്നാണ് ചരിത്രകാരൻമാർ അടയാളപ്പെടുത്തുന്നത്. വീരനായകൻ അന്ത്യവിശ്രമം കൊള്ളുന്ന പയ്യാമ്പലത്ത് ശവസംസ്കാരം നടത്തുന്നത് പിൽക്കാലത്ത് ജനങ്ങൾ അഭിമാനമായിക്കണ്ടു. നൂറ്റാണ്ടുകൾക്ക് ശേഷം മുരിക്കഞ്ചേരി കേളുവിന് സ്മാരകമൊരുങ്ങുമ്പോൾ അദ്ദേഹത്തിന്‍റെ വീരകഥകൾ നാട് ഓർത്തെടുക്കുകയാണ്. കോട്ടകെട്ടിയ പടനായകൻ കേളുവിനെ ചിറക്കൽ രാജാവ് നന്നെ ചെറുപ്പത്തിൽ തന്നെ കൊട്ടാരത്തിൽനിന്ന് അഭ്യാസമുറകളും … Read more