കാട്ടുപന്നിക്കൂട്ടം കൃഷി നശിപ്പിച്ചു; കർഷകൻ ആത്മഹത്യ ഭീഷണി മുഴക്കി

കാട്ടുപന്നിക്കൂട്ടം കൃഷി നശിപ്പിച്ചു; കർഷകൻ ആത്മഹത്യ ഭീഷണി മുഴക്കി

കേളകം: കാട്ടുപന്നിക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചതിനെത്തുടർന്ന് കർഷകൻ മരത്തിനു മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി. കേളകം പഞ്ചായത്തിലെ ചെട്ടിയാംപറമ്പ് നരിക്കടവിലെ അറക്കൽ തോമസാണ് നഷ്ടപരിഹാരവും അടിയന്തര നടപടിയും ആവശ്യപ്പെട്ട് മരത്തിനു മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. നരിക്കടവ് സ്വദേശിയിൽ നിന്ന് സ്ഥലം പാട്ടത്തിനെടുത്താണ് തോമസ് കപ്പ, ചേമ്പ്, കാച്ചിൽ എന്നിവ കൃഷി ചെയ്തിരുന്നത്. കൂടാതെ ഒന്നര ലക്ഷത്തോളം രൂപ കൃഷി ആവശ്യങ്ങൾക്കായി ലോണും എടുത്തിരുന്നു. 400ലധികം കപ്പ കൃഷി ഇറക്കിയതിൽ 200 ഓളവും കാട്ടുപന്നിക്കൂട്ടം … Read more

നിക്ഷേപ തട്ടിപ്പ്: നിക്ഷേപകരുടെ പണം നൽകാൻ നടപടി

നിക്ഷേപ തട്ടിപ്പ്: നിക്ഷേപകരുടെ പണം നൽകാൻ നടപടി

കേളകം: വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂനിറ്റിൽ മുൻ ഭരണസമിതികളുടെ കാലയളവിൽ നടന്ന സാമ്പത്തിക ക്രമക്കേടിൽ പണം ലഭിക്കാനുള്ള 371 നിക്ഷേപകർക്ക് പണം തിരികെ നൽകാൻ നടപടി ആരംഭിച്ചതായി വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂനിറ്റ് പ്രസിഡന്‍റ് രജീഷ് ബൂൺ, ജനറൽ സെക്രട്ടറി ബിബിൻ കടക്കുഴ, ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ കൊച്ചിൻ രാജൻ, ജോൺസൻ നോവ, സാബു മുളന്താനം, കെ.പി. ജോളി തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 371 നിക്ഷേപകർക്ക് രണ്ട് കോടി 80 ലക്ഷം … Read more

ആനമതിൽ മാർച്ച് 31 നകം പൂർത്തിയാക്കണം

ആനമതിൽ മാർച്ച് 31 നകം പൂർത്തിയാക്കണം

കേളകം: ആറളം പുനരധിവാസ മേഖലയിൽ നിർമിക്കുന്ന ആനമതിലിന്റെ പ്രവൃത്തി മാർച്ച് 31 നുള്ളിൽ പൂർത്തിയാക്കണമെന്ന് പട്ടികജാതി-വർഗ കമീഷന്റെ നിർദേശം. കമീഷൻ ഫാമിൽ നടത്തിയ സിറ്റിങ്ങിലാണ് കർശന നിലപാട് ആവർത്തിച്ചത്. ആറളം ഫാമിലും പുനരധിവാസ മേഖലയിലും രൂക്ഷമായി തുടരുന്ന കാട്ടാന ശല്യം തടയാൻ മതിലിന്റെ നിർമാണം അടിയന്തരമായി പൂർത്തിയാക്കാൻ കമീഷൻ പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകി. കൂടാതെ പുനരധിവാസ മേഖലയിൽ നബാർഡ് ധനസഹായത്തോടെ പൂർത്തിയാക്കിയ 22 കെട്ടിടങ്ങൾ ഉടൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി പ്രവർത്തനക്ഷമമാക്കാനും കമീഷൻ നിർദേശിച്ചു . … Read more

ഇടവേളക്കുശേഷം ഇ.പി പാർട്ടി വേദിയിൽ: ‘മാധ്യമങ്ങൾ മുഖ്യമന്ത്രിയെയും കുടുംബത്തെയും കുറ്റക്കാരായി കാണിക്കുന്നു’

ഇടവേളക്കുശേഷം ഇ.പി പാർട്ടി വേദിയിൽ: ‘മാധ്യമങ്ങൾ മുഖ്യമന്ത്രിയെയും കുടുംബത്തെയും കുറ്റക്കാരായി കാണിക്കുന്നു’

കണ്ണൂർ: ഇടതുമുന്നണി കൺവീനർ സ്ഥാനത്തുനിന്ന് നീക്കിയശേഷം മൂന്നാഴ്ചയിലേറെ നീണ്ട ഇടവേളക്കുശേഷം സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജൻ വീണ്ടും പാർട്ടി വേദിയിൽ. ‘മാധ്യമങ്ങളുടെ കള്ളപ്രചാരണത്തിനെതിരെ’ സി.പി.എം ജില്ല കമ്മിറ്റി കണ്ണൂരിൽ സംഘടിപ്പിച്ച ബഹുജന പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യാനാണ് ഇ.പി. ജയരാജനെത്തിയത്. മാധ്യമങ്ങൾ വ്യക്തിഹത്യ നടത്തുന്നുവെന്നും മുഖ്യമന്ത്രിയെയും കുടുംബത്തിനെയും ജനങ്ങൾക്ക് മുന്നിൽ കുറ്റക്കാരായി കാണിക്കുന്നുവെന്നും എല്ലാ മാധ്യമങ്ങൾക്കും രാഷ്ട്രീയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി നേതാവ് പ്രകാശ് ജാവ്ദേക്കറുമായുള്ള കൂടിക്കാഴ്ചയെതുടർന്ന് ആഗസ്റ്റ് 30ന് നടന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് … Read more

ശുഹൈബ് വധം: സി.ബി.ഐ അന്വേഷണമില്ല; മാതാപിതാക്കളുടെ ഹരജി സുപ്രീംകോടതി തള്ളി

ശുഹൈബ് വധം: സി.ബി.ഐ അന്വേഷണമില്ല; മാതാപിതാക്കളുടെ ഹരജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: കണ്ണൂര്‍ മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന മാതാപിതാക്കളുടെ ആവശ്യം സുപ്രീംകോടതി തള്ളി. പ്രതികള്‍ക്ക് സി.പി.എമ്മുമായുള്ള അടുത്തബന്ധം കേരള പൊലീസ് അന്വേഷിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കളായ സി.പി. മുഹമ്മദ്, എസ്.പി. റസിയ എന്നിവര്‍ സമർപ്പിച്ച ഹരജിയാണ് ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്. അന്തിമ അന്വേഷണ റിപ്പോർട്ടും കുറ്റപത്രവും സമർപ്പിച്ച കേസിൽ സി.ബി.ഐ അന്വേഷണ ആവശ്യം അംഗീകരിക്കില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. ഇപ്പോൾ പ്രതികളല്ലാത്ത ആർക്കെങ്കിലും കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് … Read more

ആർക്കും വേണ്ടാതെ ഈ കടൽത്തീരം

ആർക്കും വേണ്ടാതെ ഈ കടൽത്തീരം

തലശ്ശേരി: ബ്രിട്ടീഷ് ഭരണകാലത്ത് വാണിജ്യ കയറ്റിറക്കുമതിയിൽ നിറഞ്ഞുനിന്ന തലശ്ശേരി കടൽത്തീരം നശിച്ചുതീരുന്നു. കടലും വേണ്ട, തീരവും വേണ്ട എന്ന സ്ഥിതിയിലേക്കാണ് പൈതൃകനഗരിയിലെ ഈ കടൽത്തീരം നാശത്തിലേക്ക് കൂപ്പുകുത്തുന്നത്. കടലിന്റെ ആവാസവ്യവസ്ഥകളെ തകിടംമറിക്കുന്ന രീതിയിൽ തീരത്ത് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ അനുദിനം വ്യാപിക്കുകയാണ്. മത്സ്യ-മാംസ മാർക്കറ്റിലെയും ജനറൽ ആശുപത്രിയിലെയും അഴുക്കുവെള്ളം കടത്തിവിടുന്നതും കടലിലേക്കാണ്. തലശ്ശേരി മത്സ്യമാർക്കറ്റ് മുതൽ പോർട്ട് ഓഫിസ് വരെയുള്ള ഭാഗത്ത് മൂക്കുപൊത്താതെ നടക്കാനാവില്ല. തലശ്ശേരിയിൽ പ്രത്യേകം അറവുശാലയില്ലാത്തതിനാൽ മാംസ മാർക്കറ്റിനകത്തുതന്നെയാണ് ആടുമാടുകളെ കശാപ്പ് ചെയ്യുന്നത്. കശാപ്പിന് … Read more