സി.ബി.ഐയുടെ പേരിലും ഓൺലൈൻ തട്ടിപ്പുകൾ

സി.ബി.ഐയുടെ പേരിലും ഓൺലൈൻ തട്ടിപ്പുകൾ

ഇരിട്ടി: സി.ബി.ഐയും പൊലീസ് ഓഫിസർ ചമഞ്ഞ് ഫോൺ വിളിച്ചു തട്ടിപ്പ് നടത്തുന്ന സംഘം ഇരിട്ടി മേഖലയിലും വ്യാപകമാവുന്നു. കണ്ണൂരിലെ ഒരു സ്വകാര്യ കോളജ് അധ്യാപകനും ഇരിട്ടിയിലെ നൃത്ത സംഗീത വിദ്യാലയമായ ചിദംബരം കലാസമിതിയുടമയുമായ കെ.എം കൃഷ്ണനെ തേടിയാണ് വ്യാജ സിബിഐ ഉദ്യോഗസ്ഥരുടെ ഫോൺകോൾ വന്നത്. ചെന്നൈയിൽ നിന്ന് സി.ബി.ഐ ഓഫിസറാണെന്ന് ഹിന്ദിയിൽ സ്വയം പരിചയപ്പെടുത്തിയാണ് സംസാരിച്ചത്. ഹിന്ദി അറിയില്ലെന്ന് പറഞ്ഞതോടെ പിന്നീട് ഇംഗ്ലീഷിലായി സംസാരം. ചെന്നൈയിലെ കോളജിൽ പഠിക്കുന്ന കൃഷ്ണന്‍റെ മകളെ സി.ബി.ഐ അറസ്റ്റ് ചെയ്തതായും ഉടൻ … Read more

കൂട്ടുപുഴയിൽ വീണ്ടും മയക്കുമരുന്ന് വേട്ട; വടകര സ്വദേശികളായ രണ്ട് യുവാക്കൾ പിടിയിൽ

കൂട്ടുപുഴയിൽ വീണ്ടും മയക്കുമരുന്ന് വേട്ട; വടകര സ്വദേശികളായ രണ്ട് യുവാക്കൾ പിടിയിൽ

ഇരിട്ടി : കേരള -കർണാടക അതിർത്തിയായ കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ വീണ്ടും മയക്കുമരുന്ന് വേട്ട. ഓണം സ്പെഷ് ഡ്രൈവിന്റെ ഭാഗമായി എക്സൈസ് ഇൻസ്പെക്ടർ അജീബ് ലബ്ബയുടെ നേതൃത്വത്തിൽ വാഹന പരിശോധനക്കിടയിലാണ് ബംഗളൂരു നിന്ന് വടകരയിലേക്ക് പോകുന്ന സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന 52.252 ഗ്രാം എം.ഡി.എം.എയും 12.90 ഗ്രാം കഞ്ചാവും പിടികൂടിയത്. വടകര ഓഞ്ചിയം പുതിയോട്ട് സ്വദേശി അമൽ രാജ്( 32 ), വടകര അഴിയൂർ കുഞ്ഞിപ്പള്ളി സ്വദേശി അജാസ് (32 ) എന്നിവരെ എക്‌സൈസ് അറസ്റ്റ് … Read more

ആറളത്തെ ഭൂമിയിൽ പുനരധിവാസ കുടുംബങ്ങൾക്ക് ദുരിതജീവിതം

ആറളത്തെ ഭൂമിയിൽ പുനരധിവാസ കുടുംബങ്ങൾക്ക് ദുരിതജീവിതം

കേളകം: ആറളം ഫാമിന്റെ വിവിധ ബ്ലോക്കുകളിലായി നാല് ഘട്ടങ്ങളിൽ വിവിധ ജില്ലകളിലുള്ള 3500ഓളം ആദിവാസി കുടുംബങ്ങൾക്ക് സർക്കാർ ഒരേക്കർ ഭൂമി വീതം നൽകിയെങ്കിലും ഭൂമി ഏറ്റെടുത്ത് താമസമാക്കിയത് രണ്ടായിരത്തോളം പേർ മാത്രമാണെന്ന് ട്രൈബൽ മിഷൻ രേഖകൾ. അവശേഷിച്ച 1500 കുടുംബങ്ങൾ ഭൂമി ഏറ്റെടുത്ത് താമസിക്കാത്തതാണ് ആറളം ഫാം കാട് കയറി കാട്ടാനകൾ ഉൾപ്പെടെ വന്യജീവികൾ താവളമാക്കാൻ കാരണം. ഫാമിൽ ബ്ലോക്ക് ഏഴിലും 10ലൂമായി മറ്റ് ജില്ലകളിൽ നിന്നുള്ള നാനൂറോളം കുടുംബങ്ങൾക്ക് ഭൂമി നൽകിയെങ്കിലും ഭൂമി ഏറ്റെടുത്തിട്ടില്ല. ഭൂമി … Read more

കണ്ണൂർ ടൗണിൽ വൻ മയക്കുമരുന്ന് വേട്ട

കണ്ണൂർ ടൗണിൽ വൻ മയക്കുമരുന്ന് വേട്ട

കണ്ണൂർ: കണ്ണൂർ ടൗണിൽ വൻ കഞ്ചാവ് വേട്ട. രണ്ടു കിലോ കഞ്ചാവും 95 ഗ്രാം എം.ഡി.എം.എയും 333 മില്ലിഗ്രാം എൽ.എസ്.ഡി സ്റ്റാമ്പുമാണ് പിടികൂടിയത്. സംഭവത്തിൽ ഉത്തർപ്രദേശ് വാരാണസി സ്വദേശി ദീപു സഹാനിയെ (24) എക്സൈസ് അറസ്റ്റ് ചെയ്തു. എക്സൈസ് കമീഷണർ സ്‌ക്വാഡ് അംഗം സിവിൽ എക്സൈസ് ഓഫിസർ ഗണേഷ് ബാബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ എക്സൈസ് റേഞ്ച് ഓഫിസിലെ സർക്കിൾ ഇൻസ്പെക്ടർ പി.പി. ജനാർദനനും സംഘവും കണ്ണൂർ ടൗൺ ഭാഗത്തു നടത്തിയ പരിശോധനയിൽ താളിക്കാവ് … Read more

പഴയ മൊയ്തുപാലം; ബലപരിശോധന തുടങ്ങി

പഴയ മൊയ്തുപാലം;
ബലപരിശോധന തുടങ്ങി

മുഴപ്പിലങ്ങാട്: പുതിയ പാലം തുറന്നതോടെ ഉപയോഗിക്കാതിരുന്ന പഴയ മൊയ്തു പാലം ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്നതിന്റെ ഭാഗമായി ബല പരിശോധന ആരംഭിച്ചു. കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്ടർ ജെ. സോണിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് പരിശോധന ആരംഭിച്ചത്. 40 മീറ്ററിലുള്ള നാല് സ്പാനുകളിലാണ് പഴയ മൊയ്തു പാലത്തിന്റെ നിർമാണം. ഇതിലെ ഓരോ സ്പാനുകളിലും ചാക്കിൽ നിറച്ച മണ്ണ് അട്ടിവെച്ചാണ് പരിശോധന. 24 മണിക്കൂറും തുടരുന്ന പരിശോധന വെള്ളിയാഴ്ചയാണ് തുടങ്ങിയത്. തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ വരുന്ന മൂന്നു … Read more

രാത്രിയായാൽ ബസുകളും കടകളുമില്ല; ശ്രീകണ്ഠപുരത്ത് ദുരിതയാത്ര

രാത്രിയായാൽ ബസുകളും കടകളുമില്ല; ശ്രീകണ്ഠപുരത്ത് ദുരിതയാത്ര

ശ്രീകണ്ഠപുരം: ഇരുട്ടിത്തുടങ്ങിയാൽ ശ്രീകണ്ഠപുരമില്ലെന്നാണ് നിലവിലെ അവസ്ഥ. ജില്ലയിൽ തന്നെ ആദ്യം ഉറങ്ങുന്ന നഗര കേന്ദ്രം എന്ന പേരുദോഷവും. രൂപവത്കരിച്ച് 10 വർഷമാകാറായിട്ടും ഇത് മാറ്റാൻ ശ്രീകണ്ഠപുരം നഗരസഭക്ക് കഴിഞ്ഞിട്ടില്ല. ഇരിക്കൂർ നിയോജക മണ്ഡലത്തിന്റെ ആസ്ഥാനം, മലയോര കേന്ദ്രം എന്നിങ്ങനെ വിശേഷണങ്ങളേറെയുണ്ടെങ്കിലും സന്ധ്യമയങ്ങുന്നതോടെ ശ്രീകണ്ഠപുരം നഗരം ചലനമില്ലാതെയാകും. മലയോര മേഖലയിലുള്ളവരുടെ പ്രധാന ആശ്രയ കേന്ദ്രമായ ഇവിടെ ഏഴ് മണി കഴിഞ്ഞാൽ ബസോട്ടം പേരിന് മാത്രമാണ്. അതുകൊണ്ടുതന്നെ രാത്രി 7.30ഓടെ നഗരത്തിലെ കടകളെല്ലാം അടച്ചു തുടങ്ങും. പണ്ട് മുതലേ ഭൂരിഭാഗം … Read more