ദിവ്യ പാർട്ടിക്ക് കളങ്കമുണ്ടാക്കി; തരംതാഴ്ത്തൽ സ്ഥിരീകരിച്ച് സി.പി.എം

ദിവ്യ പാർട്ടിക്ക് കളങ്കമുണ്ടാക്കി; തരംതാഴ്ത്തൽ സ്ഥിരീകരിച്ച് സി.പി.എം

കണ്ണൂർ: മുൻ എ.ഡി.എം നവീൻ ബാബു ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യക്കെതിരായ അച്ചടക്ക നടപടി സ്ഥിരീകരിച്ച് സി.പി.എം. പാർട്ടിയുടെ യശ്ശസ്സിന് കളങ്കമേൽപ്പിക്കുന്ന തരത്തിൽ പെരുമാറിയതിന് ജില്ല കമ്മിറ്റിയംഗം പി.പി. ദിവ്യയെ പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്നു ഒഴിവാക്കാൻ തീരുമാനിച്ചതായി കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ വാർത്തക്കുറിപ്പിലൂടെ അറിയിച്ചു.  ജില്ല കമ്മിറ്റിയംഗത്തിൽനിന്ന് നീക്കിയതോടെ ദിവ്യ ഇരിണാവ് ബ്രാഞ്ച് അംഗമായി മാറും. ജനാധിപത്യ മഹിള അസോസിയേഷൻ ഭാരവാഹിത്തത്തിൽ നിന്നും ഇവരെ നീക്കും. ഇന്നലെ നടന്ന … Read more

കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുന്നു

കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുന്നു

തലശ്ശേരി: കോടിയേരി -മാടപ്പീടിക പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുന്നു. നഗരസഭയുടെ അമൃത് പദ്ധതിയിലുൾപ്പെടുത്തി ഇവിടുത്തെ ജലവിതരണം വർധിപ്പിക്കുന്നതിന് സ്ഥലം എം.എൽ.എ എ.എൻ. ഷംസീറിന്റെ ആസ്തി വികസന ഫണ്ടിൽനിന്ന് മൂന്നു കോടി രൂപ അനുവദിച്ചു. ഇതിനുള്ള ഭരണാനുമതിയായി. കോടിയേരി മേഖലയിലെ ആറു വാർഡുകളാണ് രണ്ടാം ഘട്ട പദ്ധതിയിൽ ഉൾപ്പെടുക. മേഖലയിലെ ഏറ്റവും ഉയർന്ന ഭാഗമായ സാംബവ കോളനിയുടെ സമീപത്ത് 20 മീറ്റർ ഉയരത്തിൽ 13 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്കും വെള്ളം ശേഖരിക്കാനുള്ള കുളവും നിർമിക്കും. കോഴിക്കോടുനിന്ന് സൂപ്രണ്ടിങ് എൻജിനീയർ, … Read more

സി.ബി.ഐ ചമഞ്ഞ് 1.65 കോടി തട്ടി; ഗുജറാത്ത് സ്വദേശി അറസ്റ്റിൽ

സി.ബി.ഐ ചമഞ്ഞ് 1.65 കോടി തട്ടി;
ഗുജറാത്ത് സ്വദേശി അറസ്റ്റിൽ

കണ്ണൂർ: വാട്സ്ആപ് വഴി സി.ബി.ഐ ചമഞ്ഞ് ഭീഷണിപ്പെടുത്തി കണ്ണൂര്‍ സ്വദേശിനിയുടെ 1,65,83,200 രൂപ തട്ടിയെടുത്ത കേസില്‍ ഗുജറാത്ത് സ്വദേശി പിടിയിൽ. സൂറത്തിലെ മുഹമ്മദ് മുദ്ദഷർ ഖാനെയാണ് കണ്ണൂർസിറ്റി സൈബർ ക്രൈം പൊലീ‌സ് അറസ്റ്റ് ചെയ്തത്. പരാതിക്കാരിയെ ആദ്യം ക്രെഡിറ്റ് കാര്‍ഡ് ഹെഡാണെന്ന് പറഞ്ഞു വിളിച്ച് പരാതിക്കാരിയുടെ പേരിലുള്ള ക്രെഡിറ്റ് കാര്‍ഡില്‍ ഡ്യൂ ഉണ്ടെന്ന് വിശ്വസിപ്പിക്കുകയും തുടർന്ന് പരാതിക്കാരിയെ വാട്സ്ആപ് വഴി സി‌.ബി.‌ഐയില്‍ നിന്നാണെന്ന് പറഞ്ഞ് സമീപിക്കുകയും ചെയ്തു. പരാതിക്കാരിക്കെതിരെ മനുഷ്യക്കടത്തിനും കള്ളപ്പണമിടപാടിനും കേസുണ്ടെന്ന് പറഞ്ഞു വിശ്വസിപ്പിക്കുകയും പരാതിക്കാരി … Read more

ദുരിതയാത്ര ബാക്കി; മടമ്പംവഴി ബസ് സർവിസ് നിലച്ചിട്ട് പതിറ്റാണ്ട്

ദുരിതയാത്ര ബാക്കി; മടമ്പംവഴി ബസ് സർവിസ് നിലച്ചിട്ട് പതിറ്റാണ്ട്

ശ്രീകണ്ഠപുരം: നഗരസഭയിലെ കുടിയേറ്റ മേഖലയായ മടമ്പം വഴി ബസ് സർവിസുകൾ നിലച്ചിട്ട് 11 വർഷം. ഹൈസ്കൂളും ബാങ്കും ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളുള്ള മടമ്പം, അലക്സ് നഗർ, പാറക്കടവ് മേഖലയിലെ ജനങ്ങളുടെ യാത്രാദുരിതം തുടരുകയാണ്. കെ.എസ്.ആർ.ടി.സി ബസ് ഉൾപ്പെടെ ആറു ബസുകൾ സർവിസ് നടത്തിയ മേഖലയാണിത്. പൊടിക്കളം – മടമ്പം- അലക്സ് നഗർ – പാറക്കടവ് വഴിയാണ് ബസ് സർവിസുണ്ടായിരുന്നത്. പയ്യാവൂർ പഞ്ചായത്തിന്‍റെ അതിർത്തിയായ പാറക്കടവ് മുതൽ അലക്സ്നഗർ, മടമ്പം ഭാഗത്തുള്ളവർക്ക് ശ്രീകണ്ഠപുരം പയ്യാവൂർ ടൗണുകളുമായി എളുപ്പത്തിൽ ബന്ധപ്പെടാനുള്ള … Read more

പയ്യന്നൂർ പുതിയ ബസ് സ്റ്റാൻഡ് യാഥാർഥ്യത്തിലേക്ക്

പയ്യന്നൂർ പുതിയ ബസ് സ്റ്റാൻഡ് യാഥാർഥ്യത്തിലേക്ക്

പയ്യന്നൂർ: ഒടുവിൽ പയ്യന്നൂർ പുതിയ ബസ് സ്റ്റാൻഡ് യാഥാർഥ്യത്തിലേക്ക്. സർക്കാറിൽനിന്ന് സാങ്കേതികാനുമതി ലഭിച്ചതോടെ കാൽ നൂറ്റാണ്ടിലധികമുള്ള പയ്യന്നൂരിന്‍റെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്. ബസ് സ്റ്റാൻഡിന് ഹഡ്കോയിൽനിന്ന് നാലര കോടി രൂപ വായ്പയെടുക്കാനും പ്രവൃത്തി ഊരാളുങ്കൽ സൊസൈറ്റിക്ക് നൽകാനും നേരത്തേ അനുമതി ലഭിച്ചിരുന്നു. സങ്കേതികാനുമതി കൂടി ലഭ്യമായതോടെ പ്രവൃത്തിക്ക് തുടക്കം കുറിക്കാനുള്ള തയാറെടുപ്പിലാണ് നഗരസഭ. അനുദിനം വികസിച്ചുവരുന്ന പയ്യന്നൂരിൽ യാത്രക്കാർക്കും മറ്റ് വാഹനങ്ങൾക്കും സൗകര്യത്തിന് വേണ്ടി പുതിയൊരു ബസ് സ്റ്റാൻഡെന്ന ആശയമുണ്ടായത് 27 വർഷം മുമ്പായിരുന്നു. ഇതിനായി സ്ഥലം കണ്ടെത്താനുള്ള … Read more

നേരമ്പോക്കിനായി കമ്യൂണിറ്റി കിച്ചൺ തുടങ്ങി; ഇന്ന് ലക്ഷം ലാഭം

നേരമ്പോക്കിനായി കമ്യൂണിറ്റി കിച്ചൺ തുടങ്ങി; ഇന്ന് ലക്ഷം ലാഭം

കണ്ണൂർ: നേരമ്പോക്കിനായി തുടങ്ങിയ കുടുംബശ്രീ കമ്യൂണിറ്റി കിച്ചന്റെ ലാഭവിഹിതം ഇന്ന് മാസം ഒന്നര ലക്ഷം രൂപയാണ്. മാട്ടൂൽ പഞ്ചായത്തിലെ സാന്ത്വനം കുടുംബശ്രീയുടെ സംരംഭമായ രഹന കമ്യൂണിറ്റി കിച്ചണാണ് സ്വയം സംരംഭങ്ങളുടെ പെരുമ വാനോളമുയർത്തിയത്. ഏഴു വർഷങ്ങൾക്ക് മുന്നേ ഒരു ചെറുകിട പലഹാര നിർമാണ യൂനിറ്റായി തുടങ്ങിയ സംരംഭത്തിന്റെ പെരുമ ഇന്ന് കടൽകടന്ന് അറേബ്യൻ രാജ്യങ്ങളിൽ പോലുമെത്തി. വീട്ടിൽനിന്ന് നിർമിക്കുന്ന പുട്ടുപൊടി, കറി പൗഡറുകൾ, ചിപ്സ്, ബേക്കറി പലഹാരങ്ങൾ തുടങ്ങിയ ഉൽപന്നങ്ങൾക്കാണ് ഗൾഫിൽ ആവിശ്യക്കാരേറെ. കോവിഡ് സമയത്ത് പലഹാര … Read more