ഉപകാരപ്പെടുമോ? ചമതച്ചാൽ-തിരൂർ റെഗുലേറ്റർ

ഉപകാരപ്പെടുമോ? ചമതച്ചാൽ-തിരൂർ റെഗുലേറ്റർ

ശ്രീകണ്ഠപുരം: മലയോരത്തെ കാർഷിക മേഖലയിലെ ജലസേചനത്തിനും യാത്രസൗകര്യത്തിനുമായി നിർമിച്ച ചമതച്ചാൽ-തിരൂർ റെഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതിയിൽനിന്ന് നാലുവർഷം കഴിഞ്ഞിട്ടും പ്രയോജനം ലഭിച്ചില്ല. ഇരിക്കൂര്‍ നിയോജക മണ്ഡലത്തിലെ പയ്യാവൂർ പഞ്ചായത്തിനെയും മട്ടന്നൂർ മണ്ഡലത്തിലെ പടിയൂർ പഞ്ചായത്തിനെയും ബന്ധിപ്പിച്ചാണ് തിരൂര്‍-ചമതച്ചാല്‍ പുഴക്ക് കുറുകെ റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മിച്ചത്. 19 കോടി രൂപയാണ് ഇതിനായി ചെലവാക്കിയത്. 93.6 മീറ്റര്‍ നീളമുള്ള പാലവും മെക്കാനിക്കല്‍ ഷട്ടര്‍ സംവിധാനത്തോടുകൂടിയ റെഗുലേറ്ററും 7.5 മീറ്റര്‍ വീതിയില്‍ വാഹന ഗതാഗതത്തിനനുയോജ്യമായ പാലവുമാണ് നിര്‍മിച്ചിട്ടുള്ളത്. 2020ലാണ് ഉദ്ഘാടനം … Read more

തലശ്ശേരിയിലെ പഴയ ബംഗ്ല തറവാട് ഓർമയായി

തലശ്ശേരിയിലെ പഴയ ബംഗ്ല തറവാട് ഓർമയായി

തലശ്ശേരി: നഗരത്തിലെ പുരാതന തറവാട് പൊളിച്ചതിൽ ആരോപണവുമായി അവകാശികൾ രംഗത്ത്. നഗരസഭ ഓഫിസിന് സമീപത്തെ രണ്ട് നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള പഴയ ബംഗ്ല തറവാടാണ് ഒറ്റ രാത്രിയിൽ അപ്രത്യക്ഷമായത്. നിരവധി മുറികളുള്ള ഇരുനിലകളിലായി തല ഉയർത്തി നിന്ന കെട്ടിടമാണ് കഴിഞ്ഞ ദിവസം അർധരാത്രി ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചത്. അവകാശികളിൽ ചിലരുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് തറവാട് പൊളിച്ചുമാറ്റിയതെന്ന് ആരോപണമുയർന്നു. കൂത്തുപറമ്പിൽ താമസിക്കുന്ന വി.വി. അഷ്റഫാണ് ആരോപണവുമായി രംഗത്തെത്തിയത്. അഷ്റഫിന്റെ ജ്യേഷ്ഠൻ അസീസ് ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകിയതായാണ് വിവരം. … Read more

മിന്നലിൽ മാഹി മേഖലയിൽ കനത്ത നാശം

മിന്നലിൽ മാഹി മേഖലയിൽ കനത്ത നാശം

മാഹി: കനത്ത കാറ്റിലും മഴയിലും മാഹിയിലും പരിസരപ്രദേശങ്ങളിലും വ്യാപകനാശം. പന്തക്കൽ മൂലക്കടവിലെ ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്‍റെ അധീനതയിലുള്ള നോബിൾ പെട്രോൾ പമ്പിലെ മേൽക്കൂരയുടെ ഒരുഭാഗത്തെ ഭാരമുള്ള ഷീറ്റുകൾ പമ്പ് അങ്കണത്തിൽ അടർന്നുവീണത് ആശങ്കയുണർത്തി. ബുധനാഴ്ച രാത്രി 10ഓടെയാണ് സംഭവം. ആളപായമില്ല. മഴ കാരണം പെട്രോൾ പമ്പിൽ ഇന്ധനം നിറക്കാൻ വാഹനങ്ങൾ കുറവായതിനാലാണ് ദുരന്തം ഒഴിവായത്. ഈസ്റ്റ് പള്ളൂരിൽ നാലിടത്ത് ഫീഡർ തകരാറിലായി. മിന്നലിൽ ചാലക്കര, പള്ളൂർ, പന്തക്കൽ, മാഹി എന്നിവിടങ്ങളിൽ ഇൻസുലേറ്റർ പൊട്ടി. ഈസ്റ്റ് പള്ളൂരിൽ നാലിടങ്ങളിൽ വൈദ്യുതി … Read more

പതനവും കാത്ത് തലശ്ശേരിയിൽ ഒരു കെട്ടിടം

പതനവും കാത്ത് തലശ്ശേരിയിൽ ഒരു കെട്ടിടം

തലശ്ശേരി: നഗരമധ്യത്തിൽ അപകടഭീതിയുണർത്തി പഴഞ്ചൻ കെട്ടിടം. പഴയ ബസ് സ്റ്റാൻഡ് എം.ജി ബസാറിനോട് ചേർന്നുള്ള പൂട്ടിയിട്ട കെ.ആർ. ബിസ്കറ്റ് കമ്പനി കെട്ടിടമാണ് അപകടഭീഷണി ഉയർത്തുന്നത്. സ്ഥാപനം അടച്ചുപൂട്ടിയിട്ട് വർഷങ്ങളായി. ബിസിനസിന് ഏറ്റവും അനുയോജ്യവും നല്ല കാഴ്ചയുമുള്ള കെട്ടിടമായിരുന്നു ഇത്. കാലപ്പഴക്കം ഏറെയുള്ള കെട്ടിടം കൈമാറ്റം ചെയ്യപ്പെടാത്തതിനാൽ നശിക്കുകയാണ്. കെട്ടിടത്തിന്‍റെ മുൻഭാഗത്തെ മതിലിന്‍റെ മുകൾഭാഗം രണ്ടായി പിളർന്ന നിലയിലാണ്. ഷട്ടറുകൾ തുരുമ്പെടുത്ത് ദ്രവിച്ചു. ചുമരിലും കേടുപാടുകൾ പ്രത്യക്ഷമായി. കെട്ടിടം ഏതുസമയവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. മഴക്കാലത്ത് ദുരന്ത നിവാരണ സമിതി … Read more

മഴക്കെടുതി നേരിടാൻ പൊലീസും ഒരുങ്ങി

മഴക്കെടുതി നേരിടാൻ പൊലീസും ഒരുങ്ങി

തളിപ്പറമ്പ്: പ്രകൃതിക്ഷോഭത്തെ നേരിടാൻ കണ്ണൂര്‍ റൂറല്‍ പൊലീസും സജ്ജമായി. ഇതിന്‍റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളിലേക്കുമുള്ള ദുരന്ത നിവാരണ ഉപകരണങ്ങള്‍ വിതരണം ചെയ്തു. പ്രകൃതിദുരന്തങ്ങള്‍ നേരിടുന്നതിനായി പൊലീസിനെ കൂടി ഉപയോഗപ്പടുത്തുന്നതിന്റെ ഭാഗമായാണ് അതിനൂതനങ്ങളായ ജീവന്‍രക്ഷ ഉപകരണങ്ങള്‍ കണ്ണൂർ റൂറല്‍ ജില്ലയിലെ എല്ലാ പൊലീസ് സ്‌റ്റേഷനുകളിലേക്കും വിതരണം ചെയ്തത്. ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ അഗ്നിരക്ഷസേനയേയോ ദുരന്തനിവാരണ സേനകളേയോ കാത്തുനില്‍ക്കാതെ പൊതുജനങ്ങളുമായി സഹകരിച്ച് പൊലീസ് തന്നെ രംഗത്തിറങ്ങണമെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ദുരന്തങ്ങളുടെ ആഘാതം പരമാവധി കുറച്ച് പൊതുജനങ്ങളെ സഹായിക്കുക … Read more

കണ്ണൂർ സ്വദേശി അജ്മാനിൽ നിര്യാതനായി

കണ്ണൂർ സ്വദേശി അജ്മാനിൽ നിര്യാതനായി

അജ്മാൻ: കണ്ണൂർ താഴത്തെരു അമീർ ഹംസ മകൻ തൻവീർ (51) അജ്മാനിൽ നിര്യാതനായി. ബുധനാഴ്ച രാത്രി അജ്മാനിലെ ഒരു റസ്റ്റോറന്റിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ അജ്മാൻ ഖലീഫ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അജ്മാൻ ഇത്തിസലാത്തിൽ ജോലി ചെയ്തുവരികയായിരുന്നു. മാതാവ് ഖദീജ. ഭാര്യ: റഫീന. മക്കൾ’: ആയിശ, ആലിയ. സഹോദരങ്ങൾ’: താജുന്നിസ അൻസാരി, തസ്നീം ഹാഷിം (ദുബൈ), തനൂജ ഹാറൂൺ.