സീബ്ര ലൈനിൽ കുട്ടികളെ ഇടിച്ചുതെറിപ്പിച്ച് കാർ

സീബ്ര ലൈനിൽ കുട്ടികളെ 
ഇടിച്ചുതെറിപ്പിച്ച് കാർ

ചെറുപുഴ: സ്‌കൂളിലേക്കെത്താന്‍ റോഡിലെ സീബ്ര ലൈന്‍ മുറിച്ചുകടക്കുകയായിരുന്ന കുട്ടികളെ അമിതവേഗത്തിൽ എത്തിയ കാര്‍ ഇടിച്ചു. ചെറുപുഴ ജെ.എം.യു.പി സ്‌കൂളിന് മുന്നില്‍ ചൊവ്വാഴ്ച രാവിലെ 8.30 ഓടെയായിരുന്നു അപകടം. ജെ.എം.യു.പി സ്‌കൂളിലെ വിദ്യാര്‍ഥിനികളായ തീര്‍ഥ ലക്ഷ്മി, നിഹാല എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ചെറുപുഴയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രഥമശുശ്രൂഷ നല്‍കി. ടൗണില്‍ തന്നെയുള്ള സ്‌കൂളിലേക്ക് റോഡ് മുറിച്ചുകടക്കാന്‍ കുട്ടികള്‍ സീബ്രലൈനിലൂടെ നടക്കുമ്പോഴാണ് കാറിടിച്ചത്. സ്വകാര്യ ബസിനെ മറികടന്നെത്തിയ കാറാണ് കുട്ടികളെ ഇടിച്ചുതെറിപ്പിച്ചത്. സാധാരണയായി രാവിലെ 8.30 മുതല്‍ 9.30 വരെ … Read more

ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു; ഹോട്ടൽ കത്തി നശിച്ചു

ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു; ഹോട്ടൽ കത്തി നശിച്ചു

പാനൂർ: നഗരസഭ 39-ാം വാർഡ് മേലെ പൂക്കോം പന്ന്യന്നൂർ ചന്ദ്രൻ സ്മാരക വായനശാലക്കു സമീപം വനിതാ ഹോട്ടലിന് തീപിടിച്ചു. തെക്കയിൽ പുരുഷോത്തമൻ നടത്തുന്ന വനിതാ ഹോട്ടലിലെ ഗ്യാസ് സിലിണ്ടറിനാണ് തീപിടിച്ചത്. പാചകം ചെയ്തുകൊണ്ടിരുന്ന ഗ്യാസ് ചോർന്ന് സിലിണ്ടറിന് തീ പിടിച്ചു. തുടർന്ന് കടക്ക് തീപിടിക്കുകയായിരുന്നു. അടുക്കള മുഴുവൻ കത്തി നശിച്ചു. പാത്രങ്ങൾ, മരങ്ങൾ, ഓട്, ഇഷ്ടിക എന്നിവയും കത്തി നശിച്ചു. നെറ്റിയിൽ പരിക്കേറ്റ പുരുഷോത്തമനെ (72) പാനൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുരുഷോത്തമനും ഭാര്യ രാധയും ചേർന്നാണ് ഹോട്ടൽ … Read more

പ്ലൈവുഡ് കമ്പനിയിൽ വൻ തീപിടിത്തം; 10 ലക്ഷം രൂപയുടെ നഷ്ടം

പ്ലൈവുഡ് കമ്പനിയിൽ വൻ തീപിടിത്തം; 10 ലക്ഷം രൂപയുടെ നഷ്ടം

പാപ്പിനിശ്ശേരി: തുരുത്തിയിൽ ഫാക്ടറിയിൽ വൻ തീപിടിത്തം. തുരുത്തിയിൽ പ്രവർത്തിക്കുന്ന വലിയ പട്ടം പ്ലൈവുഡ് ആൻഡ് ലാമിനേറ്റഡ് എന്ന സ്ഥാപനത്തിലാണ് തീപിടിച്ചത്. തൊഴിലാളികൾ വൈകീട്ട് ജോലികഴിഞ്ഞ് പൂട്ടിയതായിരുന്നു. വൈദ്യുതി ഷോർട്ട് സർക്യൂട്ടാകാം കാരണമെന്നാണ് നിഗമനം. കോയൽ കോർ, കോർ വിനിയർ, യന്ത്രസാമഗ്രികൾ, മറ്റു ഉപകരണങ്ങൾ എന്നിവയെല്ലാം കത്തിച്ചാമ്പലായി. 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. കണ്ണൂരിൽനിന്ന് രണ്ടു യൂനിറ്റ് അഗ്നി ശമനസേനയെത്തിയാണ് തീയണച്ചത്. പാപ്പിനിശ്ശേരി സ്വദേശി കെ.എം. ഷാക്കുറുദ്ദീന്‍റെ 30 ഓളം തൊഴിലാളികൾ … Read more

പ്രതിഭകളേ വരൂ ചരിത്രം തൊട്ടറിയാം

പ്രതിഭകളേ വരൂ ചരിത്രം തൊട്ടറിയാം

പയ്യന്നൂർ: ദേശീയ സ്വാതന്ത്ര്യ പോരാട്ടത്തിന് ഏറ്റവുമധികം ഇന്ധനം ലഭിച്ച മണ്ണാണ് പയ്യന്നൂർ. ചരിത്രം പൂവിട്ട മൺ തരികളിലൂടെ ഒരു തീർഥയാത്ര കൂടിയാവാം ഇവിടെയെത്തിയാൽ. ജില്ലയിലെ 10,000 കലോപാസകരായ കൗമാരക്കാർ അഞ്ചുദിവസം സംഗമിക്കുന്നത് ഈ മണ്ണിലാണ്. കലയും സാഹിത്യവും ചരിത്രവും പഠിക്കുന്ന പ്രതിഭകളേ വരൂ നമുക്ക് ചരിത്രം തൊട്ടറിയാം. ചരിത്ര സാക്ഷിയായ വിദ്യാലയം ആദ്യ രക്തസാക്ഷി എ. കുഞ്ഞിരാമൻ അടിയോടി അക്ഷരം പഠിച്ച വിദ്യാലയത്തിലാണ് നിങ്ങൾ എത്തുന്നത് എന്നറിയുക. ബ്രിട്ടീഷ് ജയിലിൽ ക്രൂര പീഡനത്തിനിരയാവുകയും രോഗബാധിതനായി മരിച്ചുവീഴുകയും ചെയ്ത … Read more

തലശ്ശേരിയിലെ റോഡുകളിൽ ഒടുവിൽ സീബ്ര ലൈനായി

തലശ്ശേരിയിലെ റോഡുകളിൽ ഒടുവിൽ സീബ്ര ലൈനായി

തലശ്ശേരി: നഗരത്തിലെ പ്രധാന കവലകളിൽ സീബ്രലൈൻ വരക്കാൻ ഒടുവിൽ നഗരസഭ തയാറായി. നഗരസഭയുടെ പുതിയ കെട്ടിടോദ്ഘാടനത്തിന് 25 ന് മുഖ്യമന്ത്രി പിണറായി വിജയൻ എത്തുന്നതിന്റെ മുന്നൊരുക്കമായാണ് നഗരസഭാധികൃതർ ധൃതിപിടിച്ച് സീബ്ര ലൈൻ വരക്കാൻ തയാറായതെന്നാണ് സംസാരം. എന്നാൽ, ടൗണിലെ പ്രധാന വിദ്യാലയങ്ങൾക്ക് മുന്നിൽ സീബ്ര ലൈനില്ലാത്തത് കുട്ടികളുടെ ജീവന് ഭീഷണി ഉയർത്തുകയാണ്. ദേശീയപാതയിലൂടെ ചീറിപ്പാഞ്ഞെത്തുന്ന വാഹനങ്ങൾക്കിടയിൽ നിന്ന് കഷ്ടിച്ചാണ് കുട്ടികളടക്കമുള്ളവർ റോഡ്‌ മുറിച്ചുകടക്കുന്നത്. ട്രാഫിക് പൊലീസുകാരുടെ സഹായവും തിരക്കുള്ള സമയങ്ങളിൽ ലഭ്യമല്ല. സീബ്ര ലൈനില്ലാത്തതിനാൽ ആളുകൾക്ക് റോഡ് … Read more

ഉയരപാത കീഴടക്കി സുഹൃത്തുക്കൾ

ഉയരപാത കീഴടക്കി സുഹൃത്തുക്കൾ

ഉരുവച്ചാൽ: ലോകത്തിലെ ഏറ്റവും ഉയരമുള്ള പാത ബൈക്കിൽ കീഴടക്കി ഉരുവച്ചാൽ സ്വദേശികളായ സുഹൃത്തുക്കൾ. ഉരുവച്ചാൽ ശിവപുരം സ്വദേശികളായ മിഹാദ്, മുബഷിർ, ഉരുവച്ചാൽ മണക്കായിലെ അഫ്സൽ, കാസർകോട് പൊവ്വൽസ്വദേശി മുഹമ്മദ് റാഫി എന്നിവരാണ് 19,024 അടി ഉയരത്തിലുള്ള ലഡാക്കിലെ ഉംലിങ് ലാ മേഖലയിലെത്തിയത്. സെപ്റ്റംബർ ഏഴിനാണ് നാലുപേരും ശിവപുരത്തുനിന്ന് യാത്ര തുടങ്ങിയത്. കേരളത്തിൽനിന്ന് പുറപ്പെട്ട് ഇന്ത്യയുടെയും നേപ്പാളിന്റെയും സംസ്ഥാന നഗരിയും കാണുകയായിരുന്നു ലക്ഷ്യം. മൗണ്ട് എവറസ്റ്റ് ബേസ് ക്യാമ്പിനെക്കാള്‍ ഉയരമുള്ള, ഓക്‌സിജന്റെ അളവ് 43 ശതമാനവും താപനില മൈനസ് … Read more