ഹൃദയാഘാതം: കണ്ണൂർ സ്വദേശി ഒമാനിൽ നിര്യാതനായി

ഹൃദയാഘാതം: കണ്ണൂർ സ്വദേശി ഒമാനിൽ നിര്യാതനായി

മസ്കത്ത്: കണ്ണൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതനായി. ഒറ്റതായി ആലക്കോടിലെ എടപ്പള്ളികുന്നേൽ ഷിനോജ് (49) ആണ് ഗൂബ്രയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. പിതാവ്: സകറിയ. മാതാവ്: ത്രേസ്യാമ്മ, ഭാര്യ: ജിഷ ഫിലിപ്പ് വലിയകത്ത് മണ്ണിൽ. മക്കളില്ല. തുടർ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

വിഷ്ണുപ്രിയ വധക്കേസ്: ശ്യാംജിത്തിന് ജീവപര്യന്തം തടവും പിഴയും

വിഷ്ണുപ്രിയ വധക്കേസ്: ശ്യാംജിത്തിന് ജീവപര്യന്തം തടവും പിഴയും

തലശ്ശേരി: പ്രണയാഭ്യർഥന നിരസിച്ച വൈരാഗ്യത്തിൽ പാനൂർ വള്ള്യായിയിലെ കണ്ണച്ചൻകണ്ടി വീട്ടിൽ വിഷ്ണുപ്രിയയെ (23) വീട്ടിനകത്ത് അതിക്രമിച്ചു കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി കൂത്തുപറമ്പിനടുത്ത മാനന്തേരിയിലെ താഴെ കളത്തിൽ വീട്ടിൽ ശ്യാംജിത്തിന് (27) ജീവപര്യന്തം തടവും രണ്ടുലക്ഷം പിഴയും. വീട്ടിൽ അതിക്രമിച്ച് കയറിയതിന് പത്തുവർഷം തടവും 25000 രൂപ പിഴയും വിധിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. തലശ്ശേരി അഡീഷനൽ ജില്ല കോടതി (ഒന്ന്) ജഡ്ജി എ.വി. മൃദുലയാണ് കേസിൽ വിധി പ്രഖ്യാപിച്ചത്. 2022 ഒക്ടോബർ 22ന് … Read more

ഇനിയെങ്കിലും വരുമോ? ശ്രീകണ്ഠപുരം മുൻസിഫ് മജിസ്ട്രേറ്റ് കോടതി

ഇനിയെങ്കിലും വരുമോ? ശ്രീകണ്ഠപുരം മുൻസിഫ് മജിസ്ട്രേറ്റ് കോടതി

ശ്രീകണ്ഠപുരം: തളിപ്പറമ്പ് കോടതിയുടെ പരിധിയിൽനിന്ന് ശ്രീകണ്ഠപുരം പൊലീസ് സ്‌റ്റേഷനെ മാറ്റിയതോടെ ശ്രീകണ്ഠപുരത്ത് മുൻസിഫ് മജിസ്ട്രേറ്റ് കോടതി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. വർഷങ്ങളായി ശ്രീകണ്ഠപുരം പൊലീസ് സ്റ്റേഷൻ തളിപ്പറമ്പ് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ അധികാര പരിധിയിലാണ് പ്രവർത്തിച്ചുവരുന്നത്. ശ്രീകണ്ഠപുരത്തുനിന്ന് തളിപ്പറമ്പ് കോടതിയിൽ എത്തിച്ചേരാൻ 20 കി.മീറ്റർ ദൂരം മാത്രമേയുള്ളൂ. പുതിയ തീരുമാന പ്രകാരം ആളുകൾക്ക് 40 കി.മീറ്റർ സഞ്ചരിച്ച് വേണം കണ്ണൂർ കോടതിയിൽ എത്താൻ. കഴിഞ്ഞ നവംബറിലാണ് ശ്രീകണ്ഠപുരം പൊലീസ് സ്റ്റേഷനെ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് … Read more

കാരുണ്യം തേടി യുവാവ്

കാരുണ്യം തേടി യുവാവ്

തലശ്ശേരി: ഗുരുതര രോഗം ബാധിച്ച യുവാവ് ചികിത്സ സഹായം തേടുന്നു. അണ്ടലൂർ തെക്കം മുറിയിൽ കുനിയിൽ വീട്ടിൽ അക്ഷയ് സജീവനാണ് ഉദാരമതികളുടെ സഹായം തേടുന്നത്. രക്തത്തിൽ ക്രിയാറ്റിനിന്‍റെ അളവ് കൂടിയതിനെ തുടർന്ന് യുവാവിന് ആഴ്ചയിൽ മൂന്നുദിവസം ഡയാലിസിസ് നടത്തിവരികയാണ്. അണ്ടലൂർ തെക്കം മുറിയിൽ കുനിയിൽ വീട്ടിൽ വാഴവളപ്പിൽ സജീവന്‍റെ മകനാണ് അക്ഷയ് സജീവൻ. 2022 മുതൽ വയറ്റിൽനിന്ന് രക്തം കറുപ്പ് നിറത്തിൽ മലത്തിലൂടെ പോകുന്ന അസുഖമാണ് ഉണ്ടായത്. തുടർന്ന് കേരളത്തിനകത്തും പുറത്തുമുള്ള വിവിധ ആശുപത്രികളിൽ പരിശോധന നടത്തിയെങ്കിലും … Read more

വയോധികനെ വെട്ടിയ സംഭവം; പ്രതി അറസ്റ്റിൽ

വയോധികനെ വെട്ടിയ സംഭവം; പ്രതി അറസ്റ്റിൽ

കുത്തുപറമ്പ്: പൂക്കോട് വയോധികനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിലായി. പാട്യം കൊങ്ങാറ്റ പാലോറയിൽ പത്മനാഭനെയാണ് (61) കൂത്തുപറമ്പ് എസ്.ഐ മനോജിന്‍റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. ഗുരുതരമായി പരിക്കേറ്റ പൂക്കോട് തൈക്കണ്ടി കോട്ടായി ഹൗസിൽ ടി.കെ. സുരേന്ദ്രൻ പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. വഴി ചോദിച്ചെത്തിയ വയോധികനെയാണ് പ്രതി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. മദ്യലഹരിയിലായിരുന്ന പ്രതി സംഭവത്തിന് ശേഷം രക്ഷപ്പെട്ടിരുന്നു. വഴി ചോദിച്ച് വീട്ടിലെത്തിയ പത്മനാഭന് സുരേന്ദ്രൻ വഴി പറഞ്ഞുകൊടുക്കുകയും ഇടവഴിയിലിറങ്ങി കാണിച്ചുകൊടുക്കുകയും ചെയ്തു. … Read more

നടന്നുതീർത്ത വസന്തവർഷങ്ങൾ

നടന്നുതീർത്ത വസന്തവർഷങ്ങൾ

പയ്യന്നൂർ: ഒടുവിലത്തെ മേൽവിലാസക്കാരനെയും കണ്ടെത്തി തപാൽ കൈമാറി നാട്ടുകാരുടെ വസന്തേച്ചി എന്ന വസന്തകുമാരി കഴിഞ്ഞദിവസം പടിയിറങ്ങി. അഴീക്കോടുനിന്ന് കടന്നപ്പള്ളിയിലെത്തി നീണ്ട രണ്ടര പതിറ്റാണ്ട് പരാതിയോ പരിഭവമോ ഇല്ലാതെ ജോലി പൂർത്തിയാക്കി പതിവുപേലെ സ്വന്തം നാടായ അഴീക്കോട്ടേക്ക് കഴിഞ്ഞദിവസം ബസ് കയറിയപ്പോൾ നടന്നുതേഞ്ഞത് ജീവിതത്തിന്‍റെ വസന്തകാലം കൂടിയാണ്. എല്ലാവരോടും നിറഞ്ഞ പുഞ്ചിരിയുമായി കൈയിൽ കത്തുകെട്ടുകളുമായി നടന്നു നീങ്ങുന്ന തപാൽകാരിയുടെ സാന്നിധ്യം നാട്ടുവഴികൾക്ക് ഇനി അന്യം. കടന്നപ്പള്ളി പോസ്റ്റ് ഓഫിസിൽ 24 വർഷം ജോലിചെയ്തിതിട്ടും വലിയ ആനുകൂല്യങ്ങളൊന്നും ഇല്ലാതെയാണ് തിരിച്ചിറങ്ങുന്നത്. … Read more