പള്ളിയിലെ മൂന്ന് നേർച്ചപ്പെട്ടികളിലെ പണം കവർന്നു

പള്ളിയിലെ മൂന്ന് നേർച്ചപ്പെട്ടികളിലെ പണം കവർന്നു

ഇരിട്ടി: ടൗണിലെ വസ്ത്രവ്യാപാര സ്ഥാപനത്തിൽനിന്ന് രണ്ടരലക്ഷം രൂപ കവർന്ന് രണ്ടാഴ്ച തികയും മുമ്പേ വീണ്ടും കവർച്ച. നഗരത്തിലെ നിത്യസഹായ മാതാ പള്ളിയിലെ നേർച്ചപ്പെട്ടികളാണ് കവർന്നത്. പള്ളിയുടെ ആൾത്താരയുടെ പൂട്ട് തകർത്ത് അകത്തുകയറിയ കള്ളൻ അകത്തുണ്ടായിരുന്ന മൂന്ന് നേർച്ചപ്പെട്ടികളും കവർന്നു. 25,000 രൂപയോളം കവർന്നതായി പള്ളി അധികൃതർ പറഞ്ഞു. തലയിൽ മുണ്ടിട്ട് മോഷണം നടത്തുന്ന മോഷ്ടാവിന്റെ നിരീക്ഷണ കാമറ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ബുധനാഴ്ച രാത്രി 9ന് ശേഷമാണ് മോഷ്ടാവ് പള്ളിയിലെത്തുന്നത്. ഒന്നരമണിക്കൂറിലേറെ കള്ളൻ ഇവിടെ ചിലവഴിച്ചിട്ടുണ്ട്. പള്ളി … Read more

പുതിയ പെട്രോൾ പമ്പുകൾക്ക്എതിരെ പ്രതിഷേധം

പുതിയ പെട്രോൾ പമ്പുകൾക്ക്എതിരെ പ്രതിഷേധം

മാഹി: പന്തക്കൽ മൂലക്കടവിൽ ഇനിയും പെട്രോൾ പമ്പുകൾ സ്ഥാപിക്കാൻ നിരാക്ഷേപ പത്രം നൽകരുതെന്ന് നാട്ടുകാരുടെ പ്രതിഷേധ കൂട്ടായ്മ. ശ്വാസകോശ രോഗത്തിനിടയാക്കാനും വായു മലിനീകരണവും അന്തരീക്ഷ മലിനീകരണവും ഭൂഗർഭ ജലമലിനീകരണവും സൃഷ്ടിക്കാൻ സാധ്യതയുള്ളതിനാലാണ് നാട്ടുകാർ പുതുച്ചേരി ജില്ല കലക്ടറോട് ആവശ്യം ഉന്നയിച്ചത്. രണ്ടു കിലോമീറ്റർ വ്യാസത്തിലുള്ള ഈ പ്രദേശത്ത് ടാങ്കറിൽനിന്ന് പമ്പുകളിലെ ടാങ്കുകളിലേക്ക് ഇന്ധനം നിറക്കുമ്പോഴും പമ്പിൽനിന്ന് വാഹനങ്ങളിൽ നിറച്ച് തീരുന്നത് വരെയുള്ള ഗ്യാസും നുറു കണക്കിന് വാഹനങ്ങൾ തള്ളുന്ന കാർബനും വലിയ തോതിൽ അന്തരീക്ഷ മലിനീകരണമുണ്ടാക്കും. ഇവ … Read more

തളിപ്പറമ്പിനെ ദുഃഖത്തിലാക്കി സഹോദരങ്ങളുടെ വിയോഗം

തളിപ്പറമ്പിനെ ദുഃഖത്തിലാക്കി സഹോദരങ്ങളുടെ വിയോഗം

തളിപ്പറമ്പ്: മഞ്ഞപ്പിത്തരോഗബാധയെ തുടർന്ന് സഹോദരങ്ങൾ മരണപ്പെട്ടത് തളിപ്പറമ്പിനെ ദുഃഖത്തിലും ആശങ്കയിലുമാക്കി. തളിപ്പറമ്പിലെ മുൻകാല വ്യാപാരി പി.സി.പി. മുഹമ്മദ് ഹാജിയുടെ മക്കളായ എം. സാഹിർ, എം. അൻവർ എന്നിവരാണ് ചൊവ്വ, ബുധൻ ദിവസങ്ങളിലായി മരിച്ചത്. തളിപ്പറമ്പ് നഗരസഭയിലെ ഹിദായത്ത് നഗറിലാണ് ഇവരുടെ വീട്. കോഴിക്കോട് റെഡിമേയ്ഡ് മൊത്തം വ്യാപാരിയായ സാഹിറും അൻവറും ഏതാനും ദിവസങ്ങൾക്കു മുമ്പ് കുടുംബാംഗങ്ങൾക്കൊപ്പം കോഴിക്കോടുനിന്ന് ഭക്ഷണം കഴിച്ചിരുന്നു. അവിടെനിന്നാണ് മഞ്ഞപ്പിത്തം ബാധിച്ചതെന്നാണ് കരുതുന്നത്. അടുത്തടുത്ത ദിവസങ്ങളിൽ സഹോദരങ്ങൾ മരണപ്പെട്ടത് പ്രദേശത്തുള്ള മുഴുവനാളുകളെയും ആശങ്കയിലാക്കി. മാസങ്ങൾക്കു … Read more

മഞ്ഞപ്പിത്തം ബാധിച്ച് സഹോദരൻമാർ മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ച് സഹോദരൻമാർ മരിച്ചു

തളിപ്പറമ്പ്: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന സഹോദരൻമാർ അടുത്തടുത്ത ദിവസങ്ങളിൽ മരിച്ചു. തളിപ്പറമ്പിലെ പ്രമുഖ വ്യാപാരിയായിരുന്ന പി.സി.പി. മഹമ്മൂദ് ഹാജിയുടെയും ആമിനയുടെയും മക്കളായ തളിപ്പറമ്പ് ഹിദായത്ത് നഗർ റഷീദാസിൽ എം. സാഹിർ (40), എം. അൻവർ(44) എന്നിവരാണ് മരിച്ചത്. മഞ്ഞപ്പിത്ത ബാധയെ തുടർന്ന് ഇരുവരും കഴിഞ്ഞ രണ്ടാഴ്‌ചയായി കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച്ച പുലർച്ചെയാണ് സാഹിർ മരിച്ചത്. ഇന്ന് പുലർച്ചെ 4 മണിയോടെയാണ് അൻവറിന്റെ വിയോഗം. ഏതാനും ദിവസം മുമ്പ് സാഹിറും അൻവറും കോഴിക്കോട് നിന്ന് … Read more

യുവാവിനെ ആക്രമിച്ച കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍

യുവാവിനെ ആക്രമിച്ച കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍

ശ്രീകണ്ഠപുരം: യുവാവിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ മധ്യവയസ്‌കനെ പൊലീസ് അറസ്റ്റ് ചെയ്തു. നടുവില്‍ പള്ളിത്തട്ടിലെ അമ്പഴത്തിനാല്‍ അനീഷിന്റെ (38) പരാതിയില്‍ പള്ളിത്തട്ടിലെ കുന്നുംപുറത്ത് ബാലചന്ദ്രനെയാണ് (47) കുടിയാൻമല പൊലീസ് എസ്.എച്ച്.ഒ എം.എന്‍. ബിജോയ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയില്‍ നടുവിലില്‍ വെച്ചായിരുന്നു സംഭവം. ഇന്റര്‍ലോക്ക് കട്ടകളുപയോഗിച്ച് ബാലചന്ദ്രന്‍ തന്നെ ആക്രമിക്കുകയായിരുന്നുവെന്നാണ് അനീഷിന്റെ പരാതി. പരിക്കേറ്റ അനീഷ് പരിയാരത്തെ കണ്ണൂർ ഗവ. മെഡി. കോളജില്‍ ചികിത്സയിലാണ്.

പിയർ റോഡ്‌ അടച്ചിടാനുള്ള തീരുമാനം; തലശ്ശേരി നഗരസഭ ഓഫിസിലേക്ക് മാർച്ച്

പിയർ റോഡ്‌ അടച്ചിടാനുള്ള തീരുമാനം; തലശ്ശേരി നഗരസഭ ഓഫിസിലേക്ക് മാർച്ച്

തലശ്ശേരി: മത്സ്യ -മാംസ മാർക്കറ്റിലേക്ക് വരുന്ന വാഹനങ്ങൾക്ക് പിയർ റോഡിൽ കടൽപാലത്തിന് സമീപം നിയന്ത്രണമേർപ്പെടുത്താനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് നഗരസഭ ഓഫിസിലേക്ക് മാർച്ച്. മത്സ്യ-മാംസ മാർക്കറ്റ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നൂറുകണക്കിനാളുകളാണ് നഗരസഭ കാര്യാലയത്തിലേക്ക് മാർച്ച് നടത്തിയത്. നഗരസഭ ഓഫിസ് ഗേറ്റിൽ മാർച്ച് പൊലീസ് തടഞ്ഞതോടെ തള്ളുമായി. എം.ജി റോഡിൽ ഗതാഗത തടസ്സവുമുണ്ടായി. തലശ്ശേരി മൊത്ത മത്സ്യ -മാംസ മാർക്കറ്റിലേക്ക് വ്യാപാരാവശ്യത്തിന് എത്തുന്ന വാഹനങ്ങൾ പ്രവേശിക്കാതിരിക്കാൻ ദിവസവും വൈകീട്ട് മൂന്നു മുതൽ പുലർച്ച മൂന്നുവരെ പിയർ റോഡ് കടൽപ്പാലം … Read more