മാടായിപ്പാറയിലെയും പരിസരത്തെയും തട്ടുകടകൾ നീക്കാൻ നടപടി

മാടായിപ്പാറയിലെയും പരിസരത്തെയും തട്ടുകടകൾ നീക്കാൻ നടപടി

പഴയങ്ങാടി: മാടായിപ്പാറയും പരിസരത്തെ പൊതുമരാമത്ത് വകുപ്പിന്‍റെ പാതയും കൈയേറി കച്ചവടം നടത്തുന്ന തട്ടുകട വ്യാപാരികളെയും വഴിയോര കച്ചവടക്കാരെയും ഒഴിപ്പിക്കാൻ നടപടി തുടങ്ങി. നടപടിയുടെ ഭാഗമായി കച്ചവടക്കാർക്ക് അധികൃതർ നോട്ടീസ് നൽകി. മാടായിക്കാവ് ദേവസ്വം അധികൃതർ മാടായിപ്പാറയിലെയും റോഡിലെയും അനധികൃത വ്യാപാരത്തിനെതിരെ ചീഫ് സെക്രട്ടറി, കലക്ടർ, തഹസിൽദാർ, പൊലീസ്, മാടായി പഞ്ചായത്ത് എന്നിവരെ എതിർകക്ഷികളാക്കി സമർപ്പിച്ച ഹരജിയിൽ കേരള ഹൈകോടതി അനധികൃത കച്ചവടം നീക്കാൻ നേരത്തേ വിധി നൽകിയിരുന്നു. വിധി നടപ്പാക്കാൻ ആറുമാസം കഴിഞ്ഞിട്ടും നടപടികളുണ്ടായില്ലെന്നതിനാൽ ദേവസ്വം അധികൃതർ … Read more

ദേശാഭിമാനി ലേഖകന് മർദനം: മട്ടന്നൂർ സ്റ്റേഷനിൽ ജോലി ചെയ്യാനാവുന്നില്ലെന്ന് പൊലീസുകാർ, സ്ഥലംമാറ്റം വേണമെന്ന് കത്ത്

ദേശാഭിമാനി ലേഖകന് മർദനം: മട്ടന്നൂർ സ്റ്റേഷനിൽ ജോലി ചെയ്യാനാവുന്നില്ലെന്ന് പൊലീസുകാർ, സ്ഥലംമാറ്റം വേണമെന്ന് കത്ത്

മട്ടന്നൂർ: ദേശാഭിമാനി ലേഖകൻ ശരത്ത് പുതുക്കുടിക്ക് പൊലീസ് മർദനമേറ്റതുമായി ബന്ധപ്പെട്ട് മട്ടന്നൂർ സ്റ്റേഷനിലെ അഞ്ച് പൊലീസുകാരെ സ്ഥലംമാറ്റിയതിൽ പൊലീസുകാർക്കിടയിൽ അതൃപ്തിയും പ്രതിഷേധവും. മട്ടന്നൂരിൽനിന്ന് സ്ഥലംമാറ്റം വേണമെന്നാവശ്യപ്പെട്ട് കണ്ണൂർ സിറ്റി പൊലീസ് കമീഷണർക്ക് അപേക്ഷ നൽകി. നവമാധ്യമങ്ങൾ പൊലീസുകാരെ ഭീഷണിപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്യുന്നതായും കത്തിൽ പറയുന്നു.  മട്ടന്നൂരിൽ ജോലി ചെയ്യാൻ കടുത്ത മാനസിക സമ്മർദവും ഭീഷണിയും നേരിടുന്നുവെന്ന് ഇതിൽ പറയുന്നു. മൂന്ന് സിവിൽ പൊലീസ് ഉദ്യോഗസ്ഥരാണ് സ്ഥലംമാറ്റത്തിന് അപേക്ഷ നൽകിയിട്ടുള്ളതെന്നാണ് വിവരം. മട്ടന്നൂർ ഗവ.പോളി ടെക്‌നിക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട … Read more

കള്ളനോട്ടുകൾ നൽകി ലോട്ടറി ടിക്കറ്റ് കൈക്കലാക്കി; പൊലീസ് അന്വേഷണം തുടങ്ങി

കള്ളനോട്ടുകൾ നൽകി ലോട്ടറി ടിക്കറ്റ് കൈക്കലാക്കി; പൊലീസ് അന്വേഷണം തുടങ്ങി

തലശ്ശേരി: കതിരൂർ ആറാംമൈലിലെ ലോട്ടറി കടയിൽനിന്ന് കള്ളനോട്ടുകൾ നൽകി തിരുവോണം ബംബർ ടിക്കറ്റുകൾ വാങ്ങിയെന്ന പരാതിയിൽ കതിരൂർ പൊലീസ് അന്വേഷണം തുടങ്ങി. ആറാം മൈൽ എരുവട്ടി റോഡിൽ ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള ത്രീസ്റ്റാർ ലോട്ടറി ഏജൻസിയിലാണ് തട്ടിപ്പ് നടന്നത്. കഴിഞ്ഞ ദിവസം മൂന്നു മണിയോടെ കടയിൽ രണ്ട് യുവാക്കളെത്തി 500 രൂപയുടെ മൂന്നു നോട്ടുകൾ നൽകി 25 കോടി ഒന്നാം സമ്മാനത്തുകയുള്ള ഓണം ബംബർ ടിക്കറ്റുകൾ വാങ്ങുകയായിരുന്നു. ഈ സമയം ജീവനക്കാരിയായ പൊന്ന്യം വെസ്റ്റ് മലാലിലെ കറുവാക്കണ്ടി റീത്ത … Read more

ചുഴലി തട്ടേരി പ്രാഥമിക ആരോഗ്യ കേന്ദ്രം ‘ചികിത്സ തേടുന്നു’

ചുഴലി തട്ടേരി പ്രാഥമിക ആരോഗ്യ കേന്ദ്രം ‘ചികിത്സ തേടുന്നു’

ശ്രീകണ്ഠപുരം: മലയോര മേഖലയിലെ ആയിരക്കണക്കിന് ജനങ്ങളുടെ ആശ്രയമായ ചെങ്ങളായി പഞ്ചായത്തിലെ ചുഴലി തട്ടേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ആവശ്യമായ സൗകര്യങ്ങളില്ലാത്തത് രോഗികളെ വലക്കുന്നു. ജീർണാവസ്ഥയിലുള്ള ആശുപത്രി കെട്ടിടത്തിൽ സ്ഥല സൗകര്യം പരിമിതമാണ്. ഗ്രാമീണമേഖലയിൽ പ്രാഥമികരോഗ്യ കേന്ദ്രങ്ങൾ കാലത്തിനൊത്ത് മാറുമ്പോൾ ചുഴലി പി.എച്ച്.സിയോട് അവഗണന മാത്രം. പേരിൽ പ്രാഥമികാരോഗ്യ കേന്ദ്രമാണെങ്കിലും റൂറൽ ഡിസ്പൻസറിയുടെ സൗകര്യങ്ങൾ പോലും ഇവിടെയില്ലെന്ന് നാട്ടുകാർ പറയുന്നു. വളക്കൈ – ചെമ്പന്തൊട്ടി റോഡരികിലെ തട്ടേരിയിൽ ഒരേക്കർ സ്ഥലത്താണ് പി.എച്ച്.സി കെട്ടിടമുള്ളത്. വർഷങ്ങൾക്ക് മുമ്പ് അരയാക്കിൽ കുഞ്ഞിരയരപ്പൻ … Read more

ചന്ദന മോഷ്ടാക്കളായ നാലുപേർ അറസ്റ്റിൽ

ചന്ദന മോഷ്ടാക്കളായ നാലുപേർ അറസ്റ്റിൽ

തളിപ്പറമ്പ്: അന്തർ സംസ്ഥാന ചന്ദനക്കടത്ത് സംഘത്തിന് ചന്ദനമുട്ടികൾ എത്തിച്ചു നൽകുന്ന നാലുപേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. ഓലയമ്പാടി പെരുവാമ്പയിലെ നസീർ (43), ചിത്രൻ (42), ശ്രീജിത്ത്(37), പെരുന്തട്ടയിലെ വൽസൻ രാമ്പേത്ത് (43) എന്നിവരെയാണ് തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫിസർ പി. രതീശന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. സംഘം ഒരു ക്വിന്റലിലേറെ ചന്ദന മുട്ടികൾ വിൽപന നടത്തിയതായാണ് വിവരം. കഴിഞ്ഞ മേയിൽ സേലത്ത് വെച്ച് കണ്ടെയ്നറിൽ പോണ്ടിച്ചേരിയിലെ ചന്ദന ഫാക്ടറിയിലേക്ക് കൊണ്ടുപോകുകയായിരുന്ന ഒന്നര ക്വിന്റലിലേറെ ചന്ദനമുട്ടികൾ തമിഴ്നാട് … Read more

ഓൺലൈൻ തട്ടിപ്പുകാർക്കു വേണ്ടി ബാങ്ക് അക്കൗണ്ട്; 50ഓളം വിദ്യാർഥികൾ നിരീക്ഷണത്തിൽ

ഓൺലൈൻ തട്ടിപ്പുകാർക്കു വേണ്ടി ബാങ്ക് അക്കൗണ്ട്; 50ഓളം വിദ്യാർഥികൾ നിരീക്ഷണത്തിൽ

പാനൂർ (കണ്ണൂർ): ഓൺലൈൻ തട്ടിപ്പുകാർക്ക് പണം ശേഖരിക്കാൻ ബാങ്ക് അക്കൗണ്ടുകൾ എടുത്തു നൽകിയ കോളജ്, ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ 50 ഓളം പേർ പൊലീസ് നിരീക്ഷണത്തിൽ. പെരിങ്ങത്തൂർ, പാനൂർ മേഖലയിലുള്ള വിദ്യാർഥികളാണ് കെണിയിൽപെട്ടിരിക്കുന്നത്. ഓൺലൈൻ തട്ടിപ്പുകൾക്കിരയായവർ നൽകിയ പരാതിയിൽ ആലപ്പുഴ പട്ടണക്കാട് പൊലീസ് നടത്തിയ അന്വേഷണത്തിൽ പെരിങ്ങത്തൂരിൽനിന്ന് രണ്ട് കോളജ് വിദ്യാർഥികൾ പിടിയിലായിയിരുന്നു. നേരത്തെ, സമാന സംഭവത്തിൽ വടകര മേഖലയിൽ നിന്ന് നാല് വിദ്യാർഥികളെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഓൺലൈനിലൂടെ ശേഖരിക്കുന്ന പണം … Read more