പച്ചക്കറി മാലിന്യം തള്ളി; 10,000 രൂപ പിഴ

പച്ചക്കറി മാലിന്യം തള്ളി; 10,000 രൂപ പിഴ

ഇരിട്ടി: അന്തർ സംസ്ഥാന പാതയിൽ പച്ചക്കറി മാലിന്യം തള്ളിയവരെ പിടികൂടി. 10,000 രൂപ പിഴ ഈടാക്കി. മാലിന്യം കുഴിച്ചു മൂടുന്നതിനുള്ള 2000 രൂപയും ഉടമസ്ഥൻ നൽകി. പായം പഞ്ചായത്ത് പരിധിയിൽ കിളിയന്തറ വളവുപാറയിലാണ് അഞ്ച് ചാക്ക് പച്ചക്കറി മാലിന്യം തള്ളിയത്. പഞ്ചായത്ത് വാർഡ് അംഗം അനിൽ, എം. കൃഷ്‌ണൻ, പ്രദേശവാസി സന്തോഷ് പനക്കൽ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മാലിന്യത്തിൽ നിന്ന് കിട്ടിയ ബില്ലിൽ നടത്തിയ പരിശോധനയിൽ തളിപ്പറമ്പിൽ മുരുകൻ എന്നയാളുടെ പേരിലുള്ള ആർ.എ വെജിറ്റബിൾസിൽ നിന്നുള്ള … Read more

ബാധ ഒഴിപ്പിക്കാമെന്ന് പറഞ്ഞ് 16കാരിയെ മയക്കി പീഡനം: മന്ത്രവാദിക്ക് 52 വർഷം തടവ്

ബാധ ഒഴിപ്പിക്കാമെന്ന് പറഞ്ഞ് 16കാരിയെ മയക്കി പീഡനം: മന്ത്രവാദിക്ക് 52 വർഷം തടവ്

തളിപ്പറമ്പ്: പതിനാറുകാരിയെ ലഹരിപാനീയം നൽകി മയക്കി പീഡനത്തിനിരയാക്കിയ മന്ത്രവാദിക്ക് 52 വർഷം കഠിന തടവും മൂന്നേകാൽ ലക്ഷം രൂപ പിഴയും ശിക്ഷ. മന്ത്രവാദത്തിന്റെ മറവിൽ പീഡിപ്പിച്ച ഞാറ്റുവയൽ സ്വദേശിയും ബദരിയ്യ നഗറിൽ താമസക്കാരനുമായ ടി.എം.പി. ഇബ്രാഹിമിനെയാണ് (54) തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജ് ആർ. രാജേഷ് ശിക്ഷിച്ചത്. 2020 സെപ്റ്റംബർ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പതിനാറുകാരിയാണ് ലൈംഗികാതിക്രമത്തിനും പീഡനത്തിനും ഇരയായത്. പെൺകുട്ടിയുടെ ശരീരത്തിലെ ബാധ ഒഴിപ്പിക്കാമെന്നും ബന്ധുവിന്റെ അസുഖം മാറ്റാമെന്നും … Read more

പരിസ്ഥിതി ലോല മേഖല; പുതിയ ഒരു മാപ്പുകൂടി പ്രസിദ്ധപ്പെടുത്തി

പരിസ്ഥിതി ലോല മേഖല; പുതിയ ഒരു മാപ്പുകൂടി പ്രസിദ്ധപ്പെടുത്തി

കേളകം: കസ്തൂരിരംഗൻ റിപ്പോർട്ടിലെ പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട് സർക്കാർ പുതിയ ഒരു മാപ് കൂടി പ്രസിദ്ധപ്പെടുത്തി. കസ്തൂരി രംഗൻ റിപ്പോർട്ടിലെ പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട് മുമ്പ് രണ്ടുതരം മാപ്പുകൾ പുറത്തുവിട്ടുകൊണ്ട് ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്ന കർഷക സംഘടനകളുടെ ആരോപണത്തെത്തുടർന്ന് മാപ്പുകളിൽ സർക്കാർ വ്യക്തത വരുത്തി പുതിയ മാപ് തയാറാക്കി പരാതിക്കാർക്ക് നൽകി. കണ്ണൂർ ജില്ലയിൽ കൊട്ടിയൂർ വില്ലേജിൽ വില്ലേജ് അതിർത്തിയും പരിസ്ഥിതി ലോല മേഖല അതിർത്തിയും വ്യക്തമായി മനസ്സിലാകുന്ന തരത്തിൽ വില്ലേജ് അതിർത്തി ചുവന്ന കളറിലും പരിസ്ഥിത … Read more

കരിക്കോട്ടക്കരി റീസർവേ; നഷ്ടമാകുന്നത് വീടും സാംസ്‌കാരിക നിലയവും അമ്പലവും

കരിക്കോട്ടക്കരി റീസർവേ; നഷ്ടമാകുന്നത് വീടും സാംസ്‌കാരിക നിലയവും അമ്പലവും

ഇരിട്ടി: കരിക്കോട്ടക്കരി വില്ലേജിലെ റീസർവേയിൽ വീണ്ടും വിവാദം. വർഷങ്ങളായി പട്ടയം ഉൾപ്പെടെ എല്ലാ രേഖകളും ഉള്ളതും നികുതി അടച്ച് അനുഭവിച്ചു വരുന്നതുമായ സ്ഥലങ്ങൾ, വീടും, അമ്പലവും, സാംസ്‌കാരിക നിലയം ഉൾപ്പെടെ പുറമ്പോക്കായി അടയാളപ്പെടുത്തിയത് വ്യാപക പ്രതിഷേധത്തിന് കാരണമാകുന്നു. സ്ഥലം ഉടമയെ പോലും അറിയിക്കാതെയാണ് ഇവിടങ്ങളിൽ റീസർവേ നടപടികൾ പൂർത്തിയാക്കിയതെന്നും ഉദ്യോഗസ്ഥർക്ക് എതിരെ പരാതി ഉയരുന്നുണ്ട്. മറ്റു വില്ലേജുകളെ അപേക്ഷിച്ച് തീരെ സുതാര്യമല്ലാത്ത സർവേ നടപടികളാണ് കരിക്കോട്ടക്കരി വില്ലേജിൽ നടക്കുന്നതെന്നും ആരോപണം ഉയരുന്നുണ്ട്. മിച്ചഭൂമി പ്രശ്നം നിലനിൽക്കുന്ന നിർമ്മലഗിരി … Read more

റെയിൽവേ സ്റ്റേഷൻ വികസനം; ചരിത്രസാക്ഷ്യമായ ചായക്കടയും സ്ഥലംമാറുന്നു

റെയിൽവേ സ്റ്റേഷൻ വികസനം;  ചരിത്രസാക്ഷ്യമായ ചായക്കടയും സ്ഥലംമാറുന്നു

പയ്യന്നൂർ: അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ മുഖം മിനുക്കുമ്പോൾ വഴിമാറുന്നത് മറ്റൊരു ചരിത്രവും. സ്റ്റേഷന്റെ പൂമുഖത്ത് നിറസാന്നിധ്യമായ ചായക്കട ഇനി അവിടെ ഉണ്ടാവില്ല. കയ്പും മധുരവും നിറഞ്ഞ സ്മൃതിയുമായി ചായക്കട യാത്രക്കാരുടെ ഇഷ്ടയിടമായിരുന്നു പതിറ്റാണ്ടുകളായി. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനുമുമ്പ് തുടങ്ങിയ റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടറിന് എതിർവശത്താണ് കഥപറയുന്ന ചായക്കട.1938ലാണ് ഈ സ്ഥാപനം തുടങ്ങിയത്. തലമുറകളായി ഇപ്പോഴും നടത്തിവരുന്നു. തുടക്കത്തിൽ ബ്രിട്ടീഷുകാരുടെ കാലത്ത് നിർമിച്ച കെട്ടിടത്തിലാണ് ടീസ്റ്റാൾ സ്ഥിതി ചെയ്തത്. അതുകൊണ്ടുതന്നെ നിരവധി … Read more

ചാണപ്പാറയിൽ മധ്യവയസ്കൻ കൊല്ലപ്പെട്ട നിലയിൽ; പ്രതി പിടിയിൽ

ചാണപ്പാറയിൽ മധ്യവയസ്കൻ കൊല്ലപ്പെട്ട നിലയിൽ; പ്രതി പിടിയിൽ

കേളകം: മധ്യവയസ്കനെ കടമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കേളകം പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ചാണപ്പാറയിൽ താമസിക്കുന്ന പാനികുളം ബാബുവിനെ (50)യാണ് ചൊവ്വാഴ്ച വൈകീട്ടോടെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വിളക്കാട് സ്വദേശി പുത്തൻ വീട്ടിൽ പ്രേംജിത്തിനെ കേളകം പൊലീസ് അറസ്റ്റുചെയ്തു. വ്യക്തിവിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്. ചാണപ്പാറയിലെ മുളക്കൽ ഫ്രാൻസിസിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ബാബുവും പ്രേംജിത് ലാലും അടുത്തടുത്ത മുറികളിൽ താമസിച്ചിരുന്നത്. തലക്ക് കല്ലുകൊണ്ട് അടിയേറ്റ് മരിച്ചനിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കേളകം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. … Read more