കള്ളവോട്ടും ബൂത്തുപിടിത്തവും സി.പി.എമ്മിന്‍റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നത്, ഇനിയും പുറത്തു വരാത്ത സംഭവങ്ങളുണ്ട്; ജി. സുധാകരന്‍റെ വെളിപ്പെടുത്തലിൽ സണ്ണി ജോസഫ്

കള്ളവോട്ടും ബൂത്തുപിടിത്തവും സി.പി.എമ്മിന്‍റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നത്, ഇനിയും പുറത്തു വരാത്ത സംഭവങ്ങളുണ്ട്; ജി. സുധാകരന്‍റെ വെളിപ്പെടുത്തലിൽ സണ്ണി ജോസഫ്

തിരുവനന്തപുരം: തപാല്‍ വോട്ടുകള്‍ പൊട്ടിച്ച് സി.പി.എമ്മിന് അനുകൂലമായി തിരുത്തിയിട്ടുണ്ടെന്ന മുതിർന്ന നേതാവ് ജി. സുധാകരന്റെ പ്രസ്താവന അവര്‍ നടത്തിയ നിരവധി തെരഞ്ഞെടുപ്പ് അട്ടിമറികളില്‍ ഒന്നുമാത്രമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എല്‍.എ. കള്ളവോട്ട്, ബൂത്തുപിടിത്തം തുടങ്ങിയവ സി.പി.എമ്മിന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണെന്ന് സണ്ണി ജോസഫ് പറഞ്ഞു.  ജനാധിപത്യത്തെ അട്ടിമറിച്ചു കൊണ്ടാണ് ഇവര്‍ ജനാധിപത്യ പ്രക്രിയയില്‍ എക്കാലവും പങ്കെടുത്തിട്ടുള്ളത്. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത തന്നെ തകര്‍ത്ത പാര്‍ട്ടിയാണ് സി.പി.എം.കാലങ്ങളായി സി.പി.എം നടത്തുന്ന ക്രമക്കേടുകളുടെ ഒരേട് മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നത്. … Read more

വെടിയൊച്ചകള്‍ക്കു നടുവില്‍നിന്ന് അഫ്‌സന തിരിച്ചെത്തി

വെടിയൊച്ചകള്‍ക്കു നടുവില്‍നിന്ന് അഫ്‌സന തിരിച്ചെത്തി

അഫ്‌സന ചെറുപുഴ: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മില്‍ സംഘര്‍ഷം രൂക്ഷമായതോടെ ജീവനും കൈയിൽപിടിച്ച് നാട്ടിലേക്കു തിരിച്ച മലയാളി വിദ്യാര്‍ഥികളില്‍ ഒരാള്‍കൂടി നാടിന്റെ സുരക്ഷിതത്വത്തിലേക്ക് തിരിച്ചെത്തി. കണ്ണൂര്‍ പെരിങ്ങോം സ്വദേശി കെ. അഫ്‌സനയാണ് ജമ്മു-കശ്മീരില്‍നിന്നും കഴിഞ്ഞ ദിവസം സ്വന്തം വീട്ടിലെത്തിയത്. യുദ്ധഭീതി നിറഞ്ഞ അന്തരീക്ഷത്തില്‍ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ച ദിവസത്തെ ആ രാത്രി മുഴുവന്‍ മൂളിപ്പറക്കുന്ന പാക് ഡ്രോണുകളുടെയും അവയെ തകര്‍ക്കാന്‍ ഇന്ത്യന്‍ സൈന്യം വെടിയുതിര്‍ക്കുന്നതിന്റെയും ഭീതിദമായ നിമിഷങ്ങള്‍ക്ക് സാക്ഷിയേകേണ്ടി വന്നതിന്റെ നടുക്കം വിട്ടുമാറാതെയാണ് അഫ്‌സന … Read more

പാനൂർ മൂളിയാത്തോട് വീണ്ടും സ്റ്റീൽ ബോംബ്

പാനൂർ മൂളിയാത്തോട് വീണ്ടും സ്റ്റീൽ ബോംബ്

മുളിയാത്തോട്ടെ സ്റ്റീൽ ബോംബ് കണ്ടെത്തിയ സ്ഥലത്ത് തലശ്ശേരി എ.എസ്.പി പി.ബി. കിരണിന്‍റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നു പാനൂർ: പാനൂരിനടുത്ത മുളിയാത്തോട്നിന്ന് രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെയാണ് മുളിയാത്തോട്ടെ ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് ബോംബുകൾ കണ്ടെത്തിയത്. 2024 ഏപ്രിലിൽ സ്ഫോടനം നടന്ന സ്ഥലത്തിന് സമീപത്തെ പറമ്പിൽ നിന്നാണ് ഈ സ്റ്റീൽ ബോംബുകൾ കണ്ടെത്തിയത്. സ്ഥലം ഉടമ യു.പി അനീഷ് തൊഴിലാളികളുമായി പറമ്പിൽ തേങ്ങ പറിക്കാൻ എത്തിയതായിരുന്നു. തെങ്ങിന്‍റെ ചുവട്ടിലായാണ് രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടത്. ഉടൻ … Read more

ഒമാന്‍ പ്രവാസി നാട്ടിൽ നിര്യാതനായി

ഒമാന്‍ പ്രവാസി നാട്ടിൽ നിര്യാതനായി

മസ്കത്ത്: ഒമാനിൽ പ്രവാസിയായ കണ്ണൂർ സ്വദേശി നാട്ടിൽ നിര്യാതനായി. മത്രയില്‍ ഫോട്ടോ സ്റ്റുഡിയോ നടത്തിയിരുന്നയാളും പ്രശസ്ത സംഗീതജ്ഞനുമായ തലശ്ശേരി മാളിയേക്കൽ ജലീലിന്റെ മകൻ മുഹമ്മദ് ഷാജഹാൻ (ഷാജി-50) ആണ് മരിച്ചത്. മസ്കത്തിലെ അറിയപ്പെടുന്ന കീ ബോർഡ് ആർട്ടിസ്റ്റായിരുന്നു. മസ്തിഷ്കാഘാതത്തെ തുടർന്ന് മൂന്നാഴ്ചയോളം ഒമാനിലെ ഖൗല ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഷാജിയെ മാർച്ച് 31ന് രാത്രിയാണ് തുടർചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോയത്. മാതാവ്: ആയിശാ ജലീൽ. ഭാര്യ: രേഷ്മാ ഷേഖ്. മക്കൾ: റൈഹാൻ ഷാജി, അയാൻ ഷാജി. സഹോദരങ്ങൾ: ലാമിയാ റജീസ്, … Read more

ആദ്യദിനം രണ്ടു വിമാനങ്ങൾ; യാത്രയായത് 340 ഹജ്ജ് തീർഥാടകർ

ആദ്യദിനം രണ്ടു വിമാനങ്ങൾ; യാത്രയായത് 340 ഹജ്ജ് തീർഥാടകർ

കണ്ണൂർ വിമാനത്താവളത്തിൽനിന്ന് പുറപ്പെട്ട ആദ്യ ഹജ്ജ് വിമാനത്തിന്‍റെ ഫ്ലാഗ് ഓഫ് മട്ടന്നൂർ മുനിസിപ്പൽ ചെയർമാൻ എൻ. ഷാജിത്ത് നിർവഹിക്കുന്നു മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ആദ്യ ദിനത്തിൽ ഹജ്ജ് തീർഥാടകരുമായി പറന്നുയർന്നത് എയർ ഇന്ത്യയുടെ രണ്ടു വിമാനങ്ങൾ. ഞായറാഴ്ച പുലർച്ച നാലിനാണ് ആദ്യ വിമാനം പുറപ്പെട്ടത്. 82 സ്ത്രീകളും 88 പുരുഷന്മാരുമാണ് ആദ്യ വിമാനത്തിൽ യാത്രക്കാരായത്. രണ്ടാമത്തെ വിമാനം രാത്രി 7.30 ഓടെയാണ് കണ്ണൂരിൽനിന്ന് യാത്ര പുറപ്പെട്ടത്. 72 പുരുഷന്മാരും 98 സ്ത്രീകളുമാണ് രണ്ടാമത്തെ വിമാനത്തിൽ യാത്ര … Read more

വേനലിലും നിറഞ്ഞുകവിഞ്ഞ് പഴശ്ശി

വേനലിലും നിറഞ്ഞുകവിഞ്ഞ് പഴശ്ശി

കടുത്ത വേനലിലും നിറഞ്ഞു നിൽക്കുന്ന പഴശ്ശി ജല സംഭരണി ഇരിട്ടി: കനത്ത വേനലിൽ നാടും നഗരവും വെന്തുരുകുമ്പോൾ കണ്ണിന് കുളിരാവുകയാണ് പഴശ്ശിജല സംഭരണി. ചെറുതും വലുതുമായ എല്ലാ ജലസ്രോതസ്സുകളും വരണ്ടുണങ്ങുമ്പോഴും പഴശ്ശിയുടെ സംഭരണ ശേഷിയിൽ കാര്യമായ കുറവുണ്ടായിട്ടില്ലെന്നത് ജില്ല ഭരണകൂടത്തിന് വലിയ ആശ്വസമാണ്. ജില്ലയിലെ 30ലധികം പഞ്ചായത്തുകൾക്കും കണ്ണൂർ കോർപറേഷനും അഞ്ച് നഗരസഭകൾക്കും കുടിനീരു നൽകുന്നത് പഴശ്ശിയാണ്. 24.84 മീറ്റർ ജലമുണ്ട് സംഭരണിയിൽ. 26.52 മീറ്ററാണ് സംഭരണശേഷി. അഞ്ചുമാസമായി കനാൽ വഴിയും കുടിവെള്ള പദ്ധതിക്കുമായി വെള്ളമെടുത്തിട്ടും 1.68 … Read more