ചെറുപുഴയിൽ കരടിയെ കണ്ടതായി സംശയം

ചെറുപുഴയിൽ കരടിയെ കണ്ടതായി സംശയം

ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ പ്രാപ്പൊയില്‍ എയ്യന്‍കല്ല് ഭാഗത്ത് കരടിയെന്നു കരുതുന്ന ജീവിയെ കണ്ടതായി പ്രദേശവാസികള്‍. ബുധനാഴ്ച രാവിലെ പത്തോടെയാണ് സംഭവം. എയ്യന്‍കല്ല് രയരോം റോഡിനോട് ചേര്‍ന്നു താമസിക്കുന്ന തൂമ്പുക്കല്‍ കുര്യന്റെ വീടിനു സമീപത്ത് ഒരു ജീവിയെ ആദ്യം കണ്ടത് കുര്യന്റെ ഭാര്യയാണ്. വീട്ടിലുണ്ടായിരുന്ന കുര്യനെ വിളിച്ചുവരുത്തുകയും ഇവരുടെ ശബ്ദം കേട്ട് ജീവി സമീപത്തെ കാടുപിടിച്ചുകിടക്കുന്ന കുന്നിന്‍മുകളിലേക്ക് കയറിപ്പൊയെന്നുമാണ് ഇവർ പറഞ്ഞത്. നാട്ടുകാരായ ചെറുപ്പക്കാര്‍ സംഘടിച്ച് പ്രദേശത്തെല്ലാം തിരച്ചില്‍ നടത്തി. എന്നാല്‍, ഏതെങ്കിലും വന്യജീവിയുടെ സാന്നിധ്യം ഇവര്‍ക്ക് കണ്ടെത്താനായില്ല. … Read more

വ്യാപാരി നേതാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചു; നാലുപേർ അറസ്റ്റിൽ

വ്യാപാരി നേതാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചു; നാലുപേർ അറസ്റ്റിൽ

ഇരിക്കൂർ: വിൽപനക്കുള്ള സ്ഥലം കാണിച്ചു നൽകാമെന്ന് പറഞ്ഞ് വളപട്ടണം ചിറക്കലിലേക്ക് കുട്ടിക്കൊണ്ടുപോയി ഇരിക്കൂറിലെ വ്യാപാരിയെ അതിക്രൂരമായി മർദിച്ച് വധിക്കാൻ ശ്രമിച്ചു. വണ്ടിയും പണവും ഉൾപ്പെടെ കൊള്ളയടിച്ച് പെരുവഴിയിൽ ഉപേക്ഷിച്ചു. സംഭവത്തിൽ നാലുപേരെ വളപട്ടണം പൊലീസ് മണിക്കൂറുകൾക്കക്കം അറസ്റ്റ് ചെയ്തു. സ്ഥല കച്ചവടത്തിന്റെ മറവിലായിരുന്നു സംഭവം. വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിക്കൂർ വില്ലേജ് പ്രസിഡന്റും പ്രവാസി മലയാളി അസോസിയേഷൻ ജില്ല ഭാരവാഹിയുമായ ഇരിക്കൂർ ചേടിച്ചേരിയിലെ ബദരിയ്യ മൻസിലിൽ കെ.പി. ഹംസയാണ് മർദനത്തിനിരയായത്. ഇദ്ദേഹത്തിന്റെ പരാതിയിൽ കാട്ടാമ്പള്ളിയിലെ പി.ടി. … Read more

അപകടക്കെണിയായി സർവിസ് റോഡുകൾ

അപകടക്കെണിയായി സർവിസ് റോഡുകൾ

തലശ്ശേരി: തലശ്ശേരി-മാഹി ബൈപാസ് സർവിസ് റോഡിൽ നിർമാണം പൂർത്തിയാവാത്ത ഭാഗങ്ങളിൽ അപകടം പതിവാകുന്നു. കഴിഞ്ഞ ഒരുമാസത്തിനിടെ ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് നടന്നത്. നിട്ടൂർ ബാലത്തിൽ സർവിസ് റോഡിൽ തലശ്ശേരി മുബാറക്ക ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥി പാറാൽ സ്വദേശി പി.പി. ഹയാൻ ഫാദിൽ ബൈക്ക് മറിഞ്ഞ് മരിച്ച സംഭവമാണ് ഒടുവിലത്തേത്. കൊളശ്ശേരി ബാലം സർവിസ് റോഡിൽ 100 മീറ്ററോളം ഭാഗത്ത് വലിയ കുഴികൾ രൂപപ്പെട്ട നിലയിലാണ്. ടോൾവെട്ടിക്കാൻ വലിയ വാഹനങ്ങൾ സർവിസ് റോഡ് … Read more

പഴയങ്ങാടിയിൽ അശാസ്ത്രീയ മാലിന്യ സംസ്കരണം; ജില്ല എൻഫോഴ്സ്മെന്‍റ് സ്ക്വാഡ് 40,000 രൂപ പിഴയിട്ടു

പഴയങ്ങാടിയിൽ അശാസ്ത്രീയ മാലിന്യ സംസ്കരണം; ജില്ല എൻഫോഴ്സ്മെന്‍റ് സ്ക്വാഡ് 40,000 രൂപ പിഴയിട്ടു

പഴയങ്ങാടി: മാലിന്യം കൂട്ടിയിട്ടും കത്തിച്ചും തോട്ടിലിട്ടും അശാസ്ത്രീയമായ രീതിയിൽ സംസ്കരിച്ചതായി ജില്ല എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് ഏഴോം ഗ്രാമപഞ്ചായത്ത് പരിധിയിലെ പഴയങ്ങാടി ടൗണിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തി. അശാസ്ത്രീയ മാലിന്യ സംസ്കരണത്തിന് വിവിധ സ്ഥാപനങ്ങൾക്കായി 40,000 രൂപ എൻഫോർസ്മെന്‍റ് അധികൃതർ പിഴ ചുമത്തി. മാലിന്യങ്ങൾ തൊട്ടിലേക്കും കണ്ടൽ കാടിലേക്കും തള്ളിയതിനും മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചതിനും കോൺക്രീറ്റ് മാലിന്യങ്ങൾ ഉൾപ്പെടെ കണ്ടൽകാടിന് സമീപം തള്ളിയതിനും യെസ് മാർട്ട് സൂപ്പർ മാർക്കറ്റിനു 25,000 രൂപയും മാലിന്യങ്ങൾ ചാക്കിൽ കെട്ടിയും അല്ലാതെയും പരിസര … Read more

ജൽജീവൻ മിഷൻ പദ്ധതിയുടെ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ

ജൽജീവൻ മിഷൻ പദ്ധതിയുടെ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ

പാനൂർ: കൂത്തുപറമ്പ് മണ്ഡലത്തിലെ മുഴുവൻ വീടുകളിലും കുടിവെള്ളമെത്തിക്കാനുള്ള ജൽജീവൻ മിഷൻ പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് വേഗത കൂടിയതായും 2025 മാർച്ച് 30നകം പ്രവൃത്തികളെല്ലാം പൂർത്തികരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും കെ.പി. മോഹനൻ എം.എൽ.എ അറിയിച്ചു. കോട്ടയം ഗ്രാമ പഞ്ചായത്തിലെ 3987 ഗ്രാമീണ വീടുകളിൽ 3070 വീടുകൾക്ക് നേരത്തെ കണക്ഷൻ നൽകിയിട്ടുണ്ട്. 9036 വീടുകളുള്ള കുന്നോത്ത് പറമ്പിൽ അവശേഷിക്കുന്ന 7046 വീടുകളിൽ കുടിവെള്ളമെത്തിക്കാനുള്ള ടാങ്ക് നിർമാണവും പൈപ്പ് ലൈൻ സ്ഥാപിക്കലും നടന്നുവരികയാണ്. മൊകേരിയിൽ 4361 വീടുകളിലും പാട്യത്ത് 3729 വീടുകളിലും കണക്ഷൻ ലഭ്യമാക്കാനാണ് … Read more

നവീൻ ബാബുവിന്‍റെ മരണം: കുടുംബത്തിന്‍റെ മൊഴി ഉടൻ രേഖപ്പെടുത്തില്ല

നവീൻ ബാബുവിന്‍റെ മരണം: കുടുംബത്തിന്‍റെ മൊഴി ഉടൻ രേഖപ്പെടുത്തില്ല

കണ്ണൂർ: എ.ഡി.എം കെ. നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കുടുംബത്തിന്റെ മൊഴി ഉടൻ പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തില്ല. ആവശ്യമാണെങ്കിൽ മാത്രം കുടുംബത്തിന്റെ മൊഴിയെടുക്കാമെന്ന നിലപാടിലാണ് അന്വേഷണസംഘം. സംസ്കാരം നടന്ന ദിവസം രാവിലെ, അന്ന് കേസ് അന്വേഷിച്ച സംഘം നവീൻ ബാബുവിന്റെ ഭാര്യയുടെ അടക്കം മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിൽനിന്ന് കൂടുതലായി മറ്റൊന്നും നിലവിൽ രേഖപ്പെടുത്താനില്ലാത്തതിനാലാണ് മൊഴിയെടുക്കാത്തത്. കണ്ണൂർ സിറ്റി പൊലീസ് കമീഷണർ അജിത് കുമാറിന്റെ നേതൃത്വത്തിലെ പ്രത്യേക അന്വേഷണ സംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. ജാമ്യാപേക്ഷയിലെ വാദത്തിലും … Read more