ആറളം ഫാമിലെ വീടിന്‍റെ അടുക്കള ഭാഗം കാട്ടാന തകർത്തു

ആറളം ഫാമിലെ വീടിന്‍റെ അടുക്കള ഭാഗം കാട്ടാന തകർത്തു

കേളകം: ആറളം ഫാമിലെ വീടിന്‍റെ അടുക്കള ഭാഗം കാട്ടാന തകർത്തു. ആറളം ഫാം പുനരധിവാസ മേഖലയിലെ താമസക്കാരിയായ രമ കല്ലയുടെ വീടിനുനേരെയാണ് ബുധനാഴ്ച രാത്രി കാട്ടാനയുടെ ആക്രമണം. രാത്രി 9.30ഓടെ കാട്ടാന രമയുടെ വീടിന്‍റെ അടുക്കള ഭാഗത്തെ ചുമരിന്റെ ഒരുഭാഗവും ഷീറ്റും തകർത്തു തുമ്പിക്കൈ വീട്ടിനകത്തേക്ക് നീട്ടി. വീട്ടിൽ ഉണ്ടായിരുന്ന രമയും മകൾ രമ്യയും രമ്യയുടെ മക്കളായ നാലു വയസ്സുള്ള ആദ്യദേവ്, ഏഴ് വയസ്സുള്ള ദീക്ഷിത് എന്നിവരുടെ നിലവിളികേട്ട് സമീപത്തെ ബന്ധുകൂടിയായ സനീഷ് ഓടി യെത്തുമ്പോഴേക്കും കാട്ടാന … Read more

കണ്ണൂർ മെഡിക്കൽ കോളജ് മോർച്ചറിയിലെ ഫ്രീസറുകൾ തകരാറിൽ

കണ്ണൂർ മെഡിക്കൽ കോളജ് മോർച്ചറിയിലെ ഫ്രീസറുകൾ തകരാറിൽ

പയ്യന്നൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ മോർച്ചറി ഫ്രീസറുകളുടെ തകരാർ പരിഹരിക്കാത്തത് പൊലീസിനെയും നാട്ടുകാരെയും വട്ടംകറക്കുന്നു. ആകെയുള്ള 12 ഫ്രീസറുകളിൽ നാലെണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്. എട്ടെണ്ണവും പണിമുടക്കിയിട്ട് മാസങ്ങളായി. ഇതോടെ മൃതദേഹങ്ങളുമായി നാടുചുറ്റേണ്ട സ്ഥിതിയിലാണ് നാട്ടുകാർ. അജ്ഞാത മൃതദേഹങ്ങൾ കൂടുതൽ ദിവസങ്ങൾ സൂക്ഷിക്കേണ്ടിവരുമ്പോൾ മറ്റുള്ള മൃതദേഹവുമായി പൊലീസിനും നെട്ടോട്ടമോടേണ്ട സ്ഥിതിയാണ്. പലരും മൃതദേഹങ്ങളുമായി കണ്ണൂർ ഗവ. ജില്ല ആശുപത്രി മോർച്ചറിയിലേക്ക് പോവുകയാണ്. മൃതദേഹം സൂക്ഷിക്കണമെങ്കിൽ നാട്ടുകാർക്ക് സ്വകാര്യ ആശുപത്രികളിലെ ഫ്രീസർ ആശ്രയിക്കേണ്ടി വരുന്നു. ആഴ്ചകൾക്കു മുമ്പ് ചീമേനിയിൽ … Read more

വിഷ്ണുപ്രിയ കൊലക്കേസ്: എട്ടിന് വിധി പറയും

വിഷ്ണുപ്രിയ കൊലക്കേസ്: എട്ടിന് വിധി പറയും

തലശ്ശേരി: പ്രണയാഭ്യർഥന നിരസിച്ച വൈരാഗ്യത്താൽ കൂത്തുപറമ്പിനടുത്ത വള്ള്യായിയിലെ കണ്ണച്ചൻകണ്ടി വീട്ടിൽ വിഷ്ണുപ്രിയയെ (23) വീട്ടിനകത്ത് അതിക്രമിച്ചു കയറി കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രോസിക്യൂഷൻ വാദവും പ്രതിഭാഗം വാദവും പൂർത്തിയായി. കേസിൽ മേയ് എട്ടിന് കോടതി വിധി പറയും. തലശ്ശേരി അഡീഷനൽ ജില്ല കോടതി ഒന്ന് ജഡ്ജ് എ.വി. മൃദുല മുമ്പാകെയാണ് കഴിഞ്ഞദിവസം പ്രതിഭാഗം വാദം പൂർത്തിയായത്. കൂത്തുപറമ്പിനടുത്ത മാനന്തേരിയിലെ താഴെ കളത്തിൽ വീട്ടിൽ ശ്യാംജിത്താണ് (27) കേസിലെ പ്രതി. 2022 ഒക്ടോബർ 22ന് രാവിലെ 11.45നാണ് കേസിനാസ്പദമായ സംഭവം. … Read more

ചോനാടത്ത് ഗതാഗതക്കുരുക്ക്; അപകടം പതിവായി

ചോനാടത്ത് ഗതാഗതക്കുരുക്ക്; അപകടം പതിവായി

തലശ്ശേരി: മാഹി പാലം അറ്റകുറ്റപ്പണിക്കായി അടച്ചിട്ടതോടെ തലശ്ശേരി – മാഹി ബൈപാസ് റോഡിൽ തിരക്കേറി. പല ഭാഗങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങൾ ബൈപാസിൽ കൂടിയാണ് ഇപ്പോൾ മാഹി ഭാഗത്തേക്ക് പോകുന്നത്. നിരവധി റോഡുകൾ കൂടിച്ചേരുന്ന തലശ്ശേരി ചോനാടം ജങ്ഷനിൽ വാഹനത്തിരക്കേറിയതോടെ അപകടം പതിവായി. ബൈപാസിൽനിന്നും സർവിസ് റോഡുകളിൽ നിന്നും വാഹനങ്ങൾ തലങ്ങും വിലങ്ങുമായി എത്തുന്നതിനാൽ ചോനാടം മുതൽ തലശ്ശേരിവരെ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുകയാണ്. മാഹിപാലം അടച്ചതോടെയാണ് കുരുക്ക് രൂക്ഷമായതും അപകടങ്ങൾ കൂടിയതും. ടോൾ നൽകുന്നത് ഒഴിവാക്കാനായി ചരക്ക് വാഹനങ്ങളടക്കം കൊളശ്ശേരിക്ക് … Read more

തലശ്ശേരിയിൽ കെമിക്കൽ മൊത്ത സ്ഥാപനം കത്തിനശിച്ചു

തലശ്ശേരിയിൽ കെമിക്കൽ മൊത്ത സ്ഥാപനം കത്തിനശിച്ചു

തലശ്ശേരി: ലാബ് ഉപകരണങ്ങളും കെമിക്കൽസും വിൽപന നടത്തുന്ന നഗരത്തിലെ മൊത്ത വ്യാപാര സ്ഥാപനം തീപിടിച്ച് നശിച്ചു. തലശ്ശേരി പഴയ ബസ് സ്റ്റാൻഡ് എം.ജി ബസാറിൽ പ്രവർത്തിക്കുന്ന അക്ഷയ അസോസിയേറ്റ്സിലാണ് ബുധനാഴ്ച അർധരാത്രി ഒന്നോടെ തീപിടിത്തമുണ്ടായത്. മൂന്ന് മുറികളിലായി സൂക്ഷിച്ച കെമിക്കൽസ്, ലാബ് ഉപകരണങ്ങൾ, ഗ്ലാസ് വെയേഴ്സുകൾ, സർജിക്കൽസ് ഉപകരണങ്ങൾ മൊത്തമായി കത്തിനശിച്ചു. സമീപത്തെ കടയിൽ ചായ കുടിക്കാനെത്തിയവർ കെട്ടിടത്തിൽനിന്ന് പുകയുയരുന്നത് ശ്രദ്ധയിൽപെട്ടയുടനെ അഗ്നിരക്ഷ സേനയിൽ വിവരമറിയിക്കുകയായിരുന്നു. മൂന്ന് യൂനിറ്റെത്തി മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനൊടുവിലാണ് തീയണക്കാനായത്. ഓഫിസിലെ കമ്പ്യൂട്ടർ, … Read more

കണ്ണപുരം പുന്നച്ചേരിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് മരിച്ചവർക്ക് പുത്തൂർ നാടിന്റെ യാത്രാമൊഴി

വിട; നാടിന്റെ പ്രിയപ്പെട്ടവർക്ക്...

പയ്യന്നൂർ/കാഞ്ഞങ്ങാട്: തിങ്കളാഴ്ച രാത്രി പത്തിന് കണ്ണപുരം പുന്നച്ചേരിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് മരിച്ചവർക്ക് പുത്തൂർ നാടിന്റെ യാത്രാമൊഴി.ചൊവ്വാഴ്ച രാത്രിയോടെയാണ് നാടിന്റെ പ്രിയപ്പെട്ടവർക്ക് കരിവെള്ളൂർ പുത്തൂരിലെ നാട്ടുകാർ വിട നൽകിയത്. ആയിരങ്ങളാണ് പൊതുദർശനത്തിന് വെച്ച പുത്തൂർ സ്കൂളിലും വീട്ടിലും അന്തിമോപചാരമർപ്പിക്കാനെത്തിയത്. ചൊവ്വാഴ്ച രാവിലെ 10 ഓടെയാണ് കണ്ണൂർ ഗവ.മെഡിക്കൽ കോളജ് മോർച്ചറിയിൽ ഇൻക്വസ്റ്റ് നടപടികൾ തുടങ്ങിയത്. ഇത് പൂർത്തിയാക്കി അഞ്ച് പോസ്റ്റുമോർട്ടവും പൂർത്തിയാവുമ്പോൾ വൈകീട്ട് നാലോടടുത്തിരുന്നു. മരിച്ച കാനത്തിൽ കൃഷ്ണന്റെ മൃതദേഹമാണ് ആദ്യം പോസ്റ്റുമോർട്ടം ചെയ്തത്. ഉച്ചയോടെ കൃഷ്ണന്റെ … Read more