കവർച്ച കേസ് പ്രതി 17 വർഷത്തിനുശേഷം പിടിയിൽ

കവർച്ച കേസ് പ്രതി 17 വർഷത്തിനുശേഷം പിടിയിൽ

തളിപ്പറമ്പ്: പതിനേഴ് വർഷം മുമ്പ് തളിപ്പറമ്പിലെ സ്വർണാഭരണ നിർമാണശാല കുത്തിത്തുറന്ന് സ്വർണത്തരികൾ കവർച്ച ചെയ്ത‌ കേസിലെ പ്രതി പൊലീസ് പിടിയിലായി. തോട്ടട സമാജ്‌വാദി കോളനിയിലെ കെ. ഉമേഷിനെയാണ് (42) തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. 2007 ൽ തളിപ്പറമ്പ് രജിസ്ട്രാർ ഓഫിസിന് പിറകിലെ സ്ഥാപനത്തിൽ കവർച്ച നടത്തിയ കേസിലെ പ്രതിയായ ഉമേഷിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. നാലംഗ സംഘമാണ് കവർച്ച നടത്തിയിരുന്നത്. ആക്രി സാധനങ്ങൾ ശേഖരിച്ച് വിൽക്കുന്ന ഉമേഷിനെ ഞായറാഴ്ച വൈകീട്ട് തളിപ്പറമ്പ് ബസ് സ്റ്റാൻഡിനു സമീപം കാണപ്പെട്ടതിനെത്തുടർന്ന് … Read more

സി.പി.എം പ്രവർത്തകർക്ക് വെട്ടേറ്റ സംഭവം; അഞ്ചുപേര്‍ റിമാൻഡിൽ

സി.പി.എം പ്രവർത്തകർക്ക് വെട്ടേറ്റ സംഭവം; അഞ്ചുപേര്‍ റിമാൻഡിൽ

മട്ടന്നൂര്‍: ഇടവേലിക്കലില്‍ മൂന്നുസി.പി.എം പ്രവര്‍ത്തകരെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ എ.കെ. നിധിന്‍, വി.കെ. ദിജിന്‍, ഹരിലാല്‍, ശ്രീകുട്ടന്‍, ആദര്‍ശ് എന്നിവരെ റിമാൻഡ് ചെയ്തു. ആറു പേര്‍ മട്ടന്നൂര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. കേസിലുള്‍പ്പെട്ട 11 പേരും ഇതോടെ പിടിയിലായി. സംഭവത്തില്‍ രാഷ്ട്രീയമില്ലെന്ന് പൊലീസ് വ്യക്തമാക്കി. സി.പി.എം പ്രവര്‍ത്തകരായ ലതീഷ് (36), സുനോഭ് (35), റിജില്‍ (30) എന്നിവര്‍ക്കാണ് ഞായറാഴ്ച രാത്രി പത്തുമണിയോടെ ഇടവേലിക്കല്‍ ബസ് സ്റ്റോപ്പില്‍വെച്ച് വെട്ടേറ്റത്. ഇവരെ കണ്ണൂര്‍ എ.കെ.ജി സ്മാരക സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍.എസ്.എസ് … Read more

പി.സി. ജോർജിനെതിരെ ലത്തീൻ കാത്തലിക് അസോസിയേഷൻ

പി.സി. ജോർജിനെതിരെ ലത്തീൻ കാത്തലിക് അസോസിയേഷൻ

മാഹി: മാഹിയിലെ സ്ത്രീകളെ അധിക്ഷേപിക്കുകയും വേശ്യകളുടെയും ഗുണ്ടകളുടെയും തെമ്മാടികളുടെയും കേന്ദ്രമായി മുദ്രകുത്തുകയും ചെയ്ത ബി.ജെ.പി നേതാവ് പി.സി. ജോർജിനെതിരെ ലത്തീൻ കാത്തലിക് അസോസിയേഷൻ. മലബാറിലെ മതസൗഹാർദത്തിന്റെയും സാംസ്കാരിക ഉന്നതിയുടെയും ഭൂമികയായ മാഹിയിലെ സ്ത്രീകൾക്കെതിരെയും പൊതുസമൂഹത്തിനെ അപകീർത്തിപ്പെടുത്തുന്നതുമായ പി.സി. ജോർജിന്റെ പ്രസ്താവനയെ മാഹിയിൽ ചേർന്ന അസോസിയേഷൻ യോഗം അപലപിച്ചു. പ്രസ്തുത വിഷയത്തിൽ പി.സി. ജോർജിനെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്ന് യോഗം ആവശ്യപെട്ടു. വിൻസന്റ് ഫെർണാണ്ടസ് അധ്യക്ഷത വഹിച്ചു. ജോസ് ബാസിൽ ഡിക്രൂസ്, ഷാജു കാനത്തിൽ, മാർട്ടിൻ കൊയ്ലോ, സ്റ്റാൻലി … Read more

ഫ്ലക്സ് തൂക്കുമ്പോൾ നോക്കണം;നിരോധിത ഫ്ലക്സുകൾക്ക് ഇതുവരെ ഒരുലക്ഷം പിഴയീടാക്കി

ഫ്ലക്സ് തൂക്കുമ്പോൾ നോക്കണം;നിരോധിത ഫ്ലക്സുകൾക്ക് ഇതുവരെ ഒരുലക്ഷം പിഴയീടാക്കി

കണ്ണൂർ: തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചതോടെ നാടാകെ സ്ഥാനാർഥികളുടെ ഫ്ലക്സ് ബോർഡുകളും ഇടംപിടിച്ചു. പരിസ്ഥിതി സൗഹൃദമാക്കി തെരഞ്ഞെടുപ്പ് നടത്തേണ്ടതിനാൽ പ്രചാരണ സാമഗ്രികൾക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. പി.വി.സി ഫ്ലക്സുകളും പ്ലാസ്റ്റിക് തോരണങ്ങളും പടിക്കുപുറത്താണ്. ഹരിത പെരുമാറ്റചട്ടം പാലിക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് തെരഞ്ഞെടുപ്പ് കമീഷനും ജില്ല ഭരണകൂടവും. ഇതിന്റെ ഭാഗമായി നിരോധിത ഫ്ലക്സ് ബോർഡുകൾക്കെതിരെയും നിയമപരമായ നിർദേശങ്ങൾ പാലിക്കാത്തതിനെതിരെയും ശുചിത്വ മാലിന്യ പരിപാലന രംഗത്തെ നിയമലംഘനങ്ങൾ അന്വേഷിക്കുന്ന ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് പണി തുടങ്ങിയിട്ടുണ്ട്. ഇതുവരെ ഒരുലക്ഷം രൂപയിലേറെ പിഴ ചുമത്തി. ജില്ലയിൽ 12 … Read more

ബേസ്ബാൾ പരിശീലനത്തിനിടെ കൂറ്റൻ മരം കടപുഴകി; ആറ് വിദ്യാർഥികൾക്ക് പരിക്ക്

ബേസ്ബാൾ പരിശീലനത്തിനിടെ കൂറ്റൻ മരം കടപുഴകി; ആറ് വിദ്യാർഥികൾക്ക് പരിക്ക്

ഇരിട്ടി: ബേസ്ബാൾ ജില്ല പരിശീലനം നടക്കുന്ന മൈതാനത്തേക്ക് കൂറ്റൻ മരം കടപുഴകി വീണ് പരിശീലനത്തിൽ ഏർപ്പെട്ട ആറ് വിദ്യാർഥികൾക്ക് പരിക്കേറ്റു. മുപ്പതോളം വിദ്യാർഥികളാണ് പരിശീലനത്തിൽ പങ്കെടുത്തിരുന്നത്. മരം കടപുഴകി വീഴുന്ന ശബ്ദം കേട്ട ഉടനെ ഇതിനു ചുവട്ടിലായി നിന്നിരുന്നവർ ഓടി മാറിയതിനാലാണ് വൻ ദുരിതം ഒഴിവായത്. മട്ടന്നൂർ ഹൈസ്‌കൂൾ വിദ്യാർഥികളായ കൗശിക്, ശ്രാവൺ, കൈലാസ്, എടൂർ ഹൈസ്‌കൂൾ വിദ്യാർഥികളായ അനഘ, ആന്റൺ, അനന്യ എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ അനന്യ, കൗശിക് എന്നിവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ … Read more

മൾട്ടിപ്ലക്സ് തിയറ്ററിന് പ്രതീക്ഷയായി ഉന്നതതല സംഘത്തിന്റെ സന്ദർശനം

മൾട്ടിപ്ലക്സ് തിയറ്ററിന് പ്രതീക്ഷയായി
ഉന്നതതല സംഘത്തിന്റെ സന്ദർശനം

ഇരിട്ടി: സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ പായം പഞ്ചായത്തിലെ കല്ലുമുട്ടിയിൽ പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിൽ നിർമിക്കുന്ന മൾട്ടിപ്ലക്സ് തിയേറ്ററിന്റെ അവസാനഘട്ട അവലോകനത്തിനായി ഉന്നതല സംഘം സന്ദർശനം നടത്തി. ഷോപ്പിങ് കോംപ്ലക്സിന്റെ മൂന്നാം നിലയിൽ നിർമിക്കുന്ന ഇരട്ടതിയറ്ററുകൾക്കായി 7.2 കോടി രൂപയുടെ ഇൻറീരിയൽ പ്രവൃത്തികൾക്കുള്ള ടെൻഡർ ക്ഷണിച്ച സാഹചര്യത്തിലാണ് കിഫ് ബി, കെ.എസ്.എഫ്.ഡി.സി, കിഡ്കോ എന്നീ ഏജൻസികളുടെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചത്. പ്രവൃത്തി ഉദ്ഘാടനം നടത്തി രണ്ടുവർഷത്തോടടുക്കുമ്പോഴും തിയറ്ററിന്റെ ടെൻഡർ പോലും പൂർത്തിയാക്കാത്തതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. … Read more