സൂരജ് വധക്കേസ്; വിധി പ്രഖ്യാപനം 19 വർഷങ്ങൾക്ക് ശേഷം

സൂരജ് വധക്കേസ്; വിധി പ്രഖ്യാപനം 19 വർഷങ്ങൾക്ക് ശേഷം

തലശ്ശേരി: ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകനായ മുഴപ്പിലങ്ങാട്ടെ എളമ്പിലായി സൂരജിനെ (32) രാഷ്ട്രീയ വിരോധംമൂലം കൊലപ്പെടുത്തിയ കേസിൽ മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ഉൾപ്പെടെ ഒമ്പത് സി.പി.എം പ്രവർത്തകരെ ശിക്ഷിച്ചുകൊണ്ടുള്ള വിധി പ്രഖ്യാപനം വന്നത് 19 വർഷങ്ങൾക്ക് ശേഷം. സി.പി.എം പ്രവർത്തകനായിരുന്ന സൂരജ് പാർട്ടി മാറി ബി.ജെ.പിയിൽ ചേർന്ന വിരോധത്താൽ 2005 ആഗസ്റ്റ് ഏഴിന് മുഴപ്പിലങ്ങാട് ടെലിഫോൺ എക്സ്ചേഞ്ചിന് മുമ്പിൽ വെച്ച് സി.പി.എം അക്രമിസംഘം വാൾ, മഴു, കൊടുവാൾ എന്നിവ ഉപയോഗിച്ച് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്. സംഭവത്തിന് ഒരു … Read more

ശക്തമായ കാറ്റിലും മഴയിലും വൻ കൃഷിനാശം

ശക്തമായ കാറ്റിലും മഴയിലും വൻ കൃഷിനാശം

കാറ്റിലും മഴയിലും കൈതേരിയിൽ നശിച്ച വാഴത്തോട്ടം കൂത്തുപറമ്പ്: കൂത്തുപറമ്പ് മേഖലയിൽ ഞായറാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റിലും വേനൽമഴയിലും വൻ കൃഷിനാശം. കൈതേരിയിലെ കാരാത്താൻ ശ്രീധരന്റെ 500ഓളം കുലച്ച നേന്ത്രവാഴകളാണ് പൂർണമായും നശിച്ചത്. കാരക്കണ്ടി വയലിലും സ്വന്തം കൃഷിയിടത്തിലുമായി ഒന്നര ഏക്കർ സ്ഥലത്ത് ആയിരത്തോളം വാഴയാണ് കൃഷിയിറക്കിയത്. പകുതിയോളം വാഴകൾ പൂർണമായും നശിച്ചു. മൂന്നുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. മാങ്ങാട്ടിടം പഞ്ചായത്ത്, കൃഷിഭവൻ അധികൃതർക്ക് പരാതി നൽകി.� ചിറ്റാരിപ്പറമ്പ് ചെള്ളത്തുവയലിൽ കാറ്റിൽ തെങ്ങ് കടപുഴകി വീടിന് കേടുപറ്റി. എം. … Read more

റബർ വില വീണ്ടും 200 കടന്നു; കർഷകർക്ക് ആശ്വാസം

റബർ വില വീണ്ടും 200 കടന്നു; കർഷകർക്ക് ആശ്വാസം

കേളകം: റബർ വില വീണ്ടും ഡബിൾ സെഞ്ച്വറി കടന്നതിന്‍റെ സന്തോഷത്തിൽ റബർ കർഷകർ. മലയോര മേഖലയിലെ ശക്തമായ വേനൽ മഴയും കൂടി അനുകൂലമായതോടെ നിർത്തിവെച്ച തോട്ടങ്ങളിലും ടാപ്പിങ് പുനരാരംഭിക്കാൻ ഒരുക്കങ്ങളായി. വിപണിയിൽ റബർ ആർ.എസ്.എസ്-നാലിന് കിലോക്ക് 202 രൂപയും കടന്ന് മുന്നേറി. വരും ദിവസങ്ങളിലും മഴ കിട്ടുകയും ടാപ്പിങ് ഉഷാറാവുകയും ചെയ്‌താൽ സ്ഥിതി മാറും. വില ഉയർന്നിട്ടും ഉത്പാദനം ഏറെക്കുറെ നിലച്ച അവസ്ഥയിലാണിപ്പോൾ. ഇല കൊഴിയുകയും വേനൽ ശക്തമാകുകയും ചെയ്തതോടെ ഭൂരിഭാഗം കർഷകരും ടാപ്പിങ് നിർത്തിവെച്ചിരുന്നു.മലയോര മേഖലയിൽ … Read more

ഇന്ന് ക്ഷയരോഗ ദിനം; ചരിത്രമായി പരിയാരം ടി.ബി സാനറ്റോറിയം

ഇന്ന് ക്ഷയരോഗ ദിനം; ചരിത്രമായി പരിയാരം ടി.ബി സാനറ്റോറിയം

പരിയാരത്ത് പൊളിച്ചു നീക്കിയ സാനറ്റോറിയം ക്യാമ്പ് ഓഫിസ് (ഫയൽ ) പയ്യന്നൂർ: സ്വതന്ത്ര ഭാരതത്തിലെ സുപ്രധാന നിർമിതികളിൽ ഒന്നായ പരിയാരം ടി.ബി സാനറ്റോറിയം ഓർമയുടെ ചരിത്ര സാക്ഷ്യം. ഏതാനും കെട്ടിടങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിലും ഇവ മിക്കതും കാടുകയറിയ നിലയിലാണ്. ചില കെട്ടിടങ്ങൾ മാത്രമാണ് അറ്റകുറ്റപ്പണി നടത്തി കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ഉപയോഗിക്കുന്നത്. സാനറ്റോറിയത്തിന്റെ നിർമിതിക്കുവേണ്ടി പണിത ക്യാമ്പ് ഓഫിസ് ദേശീയ പാത നിർമാണത്തിന്റെ ഭാഗമായാണ് പൊളിച്ചു നീക്കിയത്. പരിയാരത്തെ ഏറെ പ്രശസ്തമായ ടി.ബി സാനറ്റോറിയത്തിന്റെ നിര്‍മാണ … Read more

തേങ്ങ വില കുതിക്കുന്നു; ഫലമില്ലാതെ കർഷകർ

തേങ്ങ വില കുതിക്കുന്നു; ഫലമില്ലാതെ കർഷകർ

പേരാവൂർ: തേങ്ങ വിലകുതിക്കുന്നു, പക്ഷേ വില കുതിക്കുമ്പോഴും ഫലമില്ലാതെ കർഷകർ. തേങ്ങയുടെ വില റെക്കോഡ് തുകയിലാണിപ്പോൾ. എന്നാൽ, തേങ്ങ കിട്ടാനിെല്ലന്ന് വ്യാപാരികൾ. ചരിത്രത്തിൽ ഇടം നേടി തേങ്ങ വില കുതിച്ചുയരുന്ന അവസ്ഥയിൽ നിരാശയിലാണ് കർഷകർ. പച്ചത്തേങ്ങ പൊതിച്ചതിന് കിലോക്ക് 60 രൂപവരെ ആണ് വിപണിയിലെ ചില്ലറ വിൽപന വില. കഴിഞ്ഞ അഞ്ചു വർഷത്തിലേറെ 23 മുതൽ 27 രൂപ വരെ ആയിരുന്നു പച്ചത്തേങ്ങയുടെ വില. കഴിഞ്ഞ ഓണത്തിന് മുമ്പ് വരെ പച്ചത്തേങ്ങയുടെ വില 39 വരെ എത്തിയിരുന്നു. … Read more

കോറോം നെല്ലിയാട്ട് അഗ്നിബാധ; നിരവധി ഏക്കർ സ്ഥലം കത്തിനശിച്ചു

കോറോം നെല്ലിയാട്ട് അഗ്നിബാധ; നിരവധി ഏക്കർ സ്ഥലം കത്തിനശിച്ചു

കോറോം നെല്ലിയാട്ട് വാഹന സൂക്ഷിപ്പു കേന്ദ്രത്തിനു സമീപമുണ്ടായ തീപിടിത്തം പയ്യന്നൂർ: കോറോം നെല്ലിയാട്ട് ശനിയാഴ്ച രാവിലെ 11 ഓടെയുണ്ടായ തീപിടിത്തത്തിൽ നിരവധി ഏക്കർ സ്ഥലം കത്തി നശിച്ചു. ഇവിടെ പൊലീസ് കേസിൽപെട്ട വാഹനങ്ങൾ സൂക്ഷിക്കുന്ന കേന്ദ്രത്തിനുസമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്തായിരുന്നു തീപിടിത്തം. ഉണങ്ങിയ മുൾചെടികളും പുല്ലും നിറഞ്ഞ പാറ പ്രദേശമാണിവിടം. വാഹനങ്ങൾ സൂക്ഷിച്ച സ്ഥലത്തെത്തുന്നതിന് മുമ്പ് അഗ്നിരക്ഷസേന തീ കെടുത്തുകയായിരുന്നു. സ്റ്റേഷൻ ഓഫിസർ പി.വി. പ്രകാശ് കുമാറിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ഏറെ പണിപ്പെട്ടാണ് തീയണച്ചത്. വെള്ളിയാഴ്ചയും ഇവിടെ … Read more