45 ഗ്രാം  എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

45 ഗ്രാം  എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

ഗൗരീഷ് ഇരിട്ടി: കൂട്ടുപുഴയിയിൽ പൊലീസ് നടത്തിയ വാഹന പരിശോധനയിൽ 45 ഗ്രാം എം.ഡി.എയുമായി മുണ്ടേരി സ്വദേശിയായ യുവാവ് അറസ്റ്റിൽ. മുണ്ടേരിയിലെ ഗൗരിഷിനെയാണ് (24) ഇരിട്ടി പ്രിൻസിപ്പൽ എസ്.ഐ കെ. ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും കണ്ണൂർ റൂറൽ ജില്ല പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

വിദ്യാർഥികളുടെ പരാതി; അശാസ്ത്രീയ മാലിന്യ സംസ്കരണത്തിന് 15,000 രൂപ പിഴ

വിദ്യാർഥികളുടെ പരാതി; അശാസ്ത്രീയ മാലിന്യ സംസ്കരണത്തിന് 15,000 രൂപ പിഴ

പയ്യന്നൂർ പെരുമ്പയിൽ നിർമാണം നടക്കുന്ന കെട്ടിടത്തിനു സമീപം കുപ്പികൾ കൂട്ടിയിട്ട നിലയിൽ പയ്യന്നൂർ: ജില്ല എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പയ്യന്നൂർ നഗരസഭ പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ ഖര, ദ്രവ മാലിന്യ സംസ്കരണത്തിന് പിഴ ചുമത്തി. പെരുമ്പ ജി.എം.യു.പി സ്കൂളിന് സമീപം നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിനാണ് 15000 രൂപ പിഴ ചുമത്തിയത്. പെരുമ്പ ജി.എം.യു.പി സ്കൂളിൽ സപ്ത ദിന ക്യാമ്പിന് എത്തിയ വെള്ളൂർ ജി.എച്ച്.എസ്.എസിലെ എൻ.എസ്.എസ് വിദ്യാർഥികൾ ജില്ല എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് നൽകിയ പരാതിയിലാണ് നടപടി. പരിശോധന വേളയിൽ കെട്ടിടത്തിന്റെ … Read more

മുഴപ്പിലങ്ങാട് ബീച്ചിലേക്ക് ദുരിതയാത്ര

മുഴപ്പിലങ്ങാട് ബീച്ചിലേക്ക് ദുരിതയാത്ര

മുഴപ്പിലങ്ങാട്: കേരളത്തിൽ നിന്നും പുറത്ത് നിന്നുമായി നൂറുകണക്കിന് സന്ദർശകരെത്തുന്ന മുഴപ്പിലങ്ങാട് ബീച്ചിലേക്കുള്ള റോഡുകൾ തീരെ വീതി കുറഞ്ഞതിനായതിനാൽ ഗതാഗതക്കുരുക്ക് പതിവ്. ഗതാഗതക്കുരുക്ക് മിക്ക ദിവസങ്ങളിലും കാൽ നടക്ക് പോലും കഴിയാത്ത അവസ്ഥയിലെത്തുകയാണ്. പ്രദേശവാസികൾ സ്ഥലം വിട്ടു കൊടുക്കാത്തതാണ് റോഡ് വികസനത്തിന് തടസ്സമെന്നാണ് പഞ്ചായത്ത് അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ സ്ഥലത്തിന് കാര്യമായ വില നിശ്ചയിക്കാനോ അത് ഉറപ്പ് വരുത്താനോ ബന്ധപ്പെട്ടവർ തയാറാകാത്തതാണ് കാരണം എന്നാണ് സ്ഥല ഉടമകൾ പറയുന്നത്. എടക്കാട് നിന്നും കുളം ബസാറിൽ നിന്നും മുഴപ്പിലങ്ങാട് … Read more

മഞ്ഞപ്പിത്തം; പ്രതിരോധം ഊർജിതമാക്കും

മഞ്ഞപ്പിത്തം; പ്രതിരോധം ഊർജിതമാക്കും

തളിപ്പറമ്പ്: മഞ്ഞപ്പിത്ത വ്യാപന പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ തളിപ്പറമ്പ് ആർ.ഡി.ഒ വിളിച്ചു ചേർത്ത അവലോകന യോഗത്തിൽ തീരുമാനം. ആർ.ഡി.ഒയുടെ ചേംബറിൽ നടന്ന യോഗത്തിൽ വിവിധ വകുപ്പ് മേധാവികളും വ്യാപാരി സംഘടന പ്രതിനിധികളും പങ്കെടുത്തു. കഴിഞ്ഞ മേയിൽ നഗരത്തിലെ ഒരു വ്യാപാര സമുച്ചയത്തിലെ വിവിധ സ്ഥാപനങ്ങളിലുള്ള ജീവനക്കാർക്കും ഇവിടങ്ങളിൽ എത്തിയവർക്കും മഞ്ഞപ്പിത്ത ബാധയുണ്ടായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ സമുച്ചയത്തിലെ കിണറിൽ രോഗത്തിന് കാരണമായ മാലിന്യം കണ്ടെത്തി. ക്ലോറിനേഷൻ നടത്തി രോഗ വ്യാപനം നിയന്ത്രണ വിധേയമാക്കാൻ സാധിച്ചെങ്കിലും തുടർന്നുള്ള മാസങ്ങളിൽ … Read more

ഓട്ടോയിൽനിന്ന് പണം കവർന്ന പ്രതി പിടിയിൽ

ഓട്ടോയിൽനിന്ന് പണം കവർന്ന പ്രതി പിടിയിൽ

നൗഷാദ് ചക്കരക്കല്ല്: ചക്കരക്കല്ലിൽ നിർത്തിയിട്ട ഒാട്ടോയിൽനിന്ന് പണം കവർന്ന പ്രതി പിടിയിൽ. പുതിയതെരു ചിറക്കൽ സ്വദേശി നൗഷാദിനെ (56)യാണ് ചക്കരക്കല്ല് പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 18നാണ് കേസിനാസ്പദമായ സംഭവം. ടൗണിൽ നിർത്തിയിട്ട ഓട്ടോയിൽനിന്ന് 30,000 രൂപയും വിലപിടിപ്പുള്ള രേഖകളും മോഷ്ടിക്കുകയായിരുന്നു. ഇരിവേരി സി.എച്ച്.സിക്ക് എതിർവശത്ത് വില്ലേജ് ഓഫിസിന് മുന്നിൽ നിർത്തിയിട്ടതായിരുന്നു ഓട്ടോ. ഡ്രൈവർ ചായ കുടിക്കാൻ പോയ സമയത്താണ് പണവും രേഖകളും മോഷ്ടിച്ചത്. ഈ സംഭവത്തിൽ ഓട്ടോ ഡ്രൈവർ റാഷിദ് ചക്കരക്കല്ല് പൊലീസിൽ പരാതി നൽകിയിരുന്നു. … Read more

ഇവിടെയുണ്ട്, ഒരുപിടി സ്മൃതിപുഷ്പങ്ങൾ

ഇവിടെയുണ്ട്, ഒരുപിടി സ്മൃതിപുഷ്പങ്ങൾ

പയ്യന്നൂരിൽ എ.കെ.പി അവാർഡ് ദാന ചടങ്ങിൽ പയ്യന്നൂർ: മലയാള ഭാഷയുടെ സുകൃതം എം.ടി. വാസുദേവൻ നായർ വിടവാങ്ങുന്നത് കണ്ണൂരിലും ഒരുപിടി ഓർമകൾ അവശേഷിപ്പിച്ചാണ്. ഏറെക്കാലമായി കോഴിക്കോട് താമസമാക്കിയ എം.ടി സാഹിത്യസംഗമങ്ങളിലും പരിപാടികൾക്കുമായി കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിൽ എത്തിയിരുന്നു. ജില്ലയിലെ എഴുത്തുകാരും സുഹൃത്തുക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. എം.ടി ഓർമയാകുമ്പോൾ കണ്ണീർ പൊഴിക്കുകയാണ് കണ്ണൂരിലെ സാഹിത്യ-സാംസ്കാരിക മണ്ണും. അത്യുത്തര കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായി അറിയപ്പെടുന്ന പയ്യന്നൂരിന് സാഹിത്യത്തിന്റെ ഹിമവാൻ എം.ടിയെക്കുറിച്ചും പറയാനുണ്ട് കാലം മായ്ച്ചുകളയാത്ത ചില ഓർമകൾ. വളരെ … Read more