ഓർമകൾ അലയടിച്ച് ബ്രണ്ണൻ അല

ഓർമകൾ അലയടിച്ച് ബ്രണ്ണൻ അല

തലശ്ശേരി: പഴയ വിദ്യാർഥികളും അധ്യാപകരും വീണ്ടും കണ്ടുമുട്ടിയപ്പോൾ അതിരുകളില്ലാത്ത സന്തോഷം. ധർമടം ഗവ.ബ്രണ്ണൻ കോളജിലാണ് സമാഗമത്തിന് വേദിയൊരുങ്ങിയത്. വർഷങ്ങൾക്ക് മുമ്പ് കോളജിൽ പഠിച്ചവരും പഠിപ്പിച്ച അധ്യാപകരും പരസ്പരം കണ്ട് വിശേഷങ്ങൾ പങ്കുവെച്ച് സുന്ദരമായ കാമ്പസ് ഓർമകൾ ഓർത്തെടുത്തു. കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ അധ്യക്ഷത വഹിച്ചു. ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ, കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് … Read more

കളംനിറഞ്ഞ് 500 കലാകാരന്മാർ; പൂരക്കളിയിൽ ചരിത്രമെഴുതി കുറിഞ്ഞി ക്ഷേത്രമുറ്റം

കളംനിറഞ്ഞ് 500 കലാകാരന്മാർ;
പൂരക്കളിയിൽ ചരിത്രമെഴുതി
കുറിഞ്ഞി ക്ഷേത്രമുറ്റം

പയ്യന്നൂർ : അത്യുത്തര കേരളത്തിന്റെ അയോധന കലയിൽ ചരിത്രമെഴുതി പയ്യന്നൂർ തായിനേരി കുറിഞ്ഞി ക്ഷേത്രമുറ്റം. ക്ഷേത്രത്തിലെ കളിയാട്ടത്തിന്റെ ഭാഗമായി 500 ഓളം പൂരക്കളി കലാകാരന്മാർ അണിനിരന്ന മെഗാ പൂരക്കളിയാണ് കലയുടെ ചരിത്ര സംഗമമായി മാറിയത്. ലോക ശ്രദ്ധ ആകർഷിക്കുന്നതായതിനാൽ ലിംക, യു.ആർ.എഫ് വേൾഡ് റെേക്കാഡിലേക്ക് മെഗാപൂരക്കളി പകർത്തിയെടുത്തിട്ടുണ്ട്. കുറിഞ്ഞി ക്ഷേത്രത്തിലെയും അന്നൂർ തലയന്നേരി പൂമാലക്കാവിലെയും 500 ഓളം പൂരക്കളി കലാകാരൻമാർ ചേർന്ന് ക്ഷേത്ര പരിസരത്താണ് മെഗാ പൂരക്കളി അവതരിപ്പിച്ചത്. നാലു വയസ്സു മുതൽ 90 വയസ്സുവരെയുള്ള പൂരക്കളി … Read more

ഇരിക്കൂറിൽ ടിപ്പർ ലോറികളുടെ മരണപ്പാച്ചിൽ

ഇരിക്കൂറിൽ ടിപ്പർ ലോറികളുടെ മരണപ്പാച്ചിൽ

ഇരിക്കൂർ: ടിപ്പർ ലോറികളുടെ മരണപ്പാച്ചിലിൽ പുറത്തിറങ്ങാൻ ഭയന്ന് ഇരിക്കൂർ ജനത. വെള്ളിയാഴ്ച നടന്ന രണ്ട് അപകടങ്ങളിൽ വീട്ടമ്മക്ക് ജീവൻ നഷ്ടമായി. ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന എ.പി. താഹിറയാണ്അമിത വേഗത്തിലെത്തിയ ടോറസ് ലോറി ഇടിച്ച് മരിച്ചത്. മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ലോറിയുടെ പിൻചക്രങ്ങൾ താഹിറയുടെ ശരീരത്തിൽ കയറിയിറങ്ങി. ഭർത്താവ് ആദത്തിന് പരിക്കേൽക്കുകയും ചെയ്തു. മറ്റൊരു സംഭവത്തിൽ ഇരിക്കൂർ നിലാമുറ്റത്ത് ലോറിയുമായി ബൈക്ക് കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതരമായ പരിക്കേറ്റു. ഒരു മണിക്കൂറിനുള്ളിലാണ് രണ്ട് അപകടങ്ങളും. ഒരു മാസം മുമ്പ് … Read more

നിർമാണം ഇഴഞ്ഞുനീങ്ങി ഉരുവച്ചാൽ-മണക്കായി റോഡ്

നിർമാണം ഇഴഞ്ഞുനീങ്ങി ഉരുവച്ചാൽ-മണക്കായി റോഡ്

ഉരുവച്ചാൽ: നവീകരണ പ്രവൃത്തി തുടങ്ങി രണ്ടു വർഷത്തിലേറെയായിട്ടും പൂർത്തിയാകാതെ ഉരുവച്ചാൽ-മണക്കായി റോഡ്. റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയ റോഡിന്റെ നിർമാണ പ്രവൃത്തി ഏറ്റെടുത്തത് കെ.എസ്.ടി.പിയാണ്. റോഡിന് ഇരുവശത്തുമുള്ള ഓടകൾ സ്ലാബ് നിരത്തി കാൽനടക്കാർക്ക് ഉപയോഗിക്കാനാവും വിധം സുന്ദരമാക്കുമെന്ന വാക്ക് നടപ്പായില്ല. അശാസ്ത്രീയ നിർമിതി കാരണം പല സ്ഥലങ്ങളിലും കാൽനട ദുസ്സഹമാണ്. നിർമാണത്തിലെ അപാകത ഇതിനകം പല അപകടങ്ങൾക്കും കാരണമായിട്ടുണ്ട്. മൂന്നാം പീടികയിലെ വ്യാപാരി മൊയ്തീൻ കുട്ടി അപകടത്തിൽ മരിക്കാനിടയായത് റോഡിന്റെ മോശാവസ്ഥ മൂലമാണ്. തെരുവുവിളക്ക് സ്ഥാപിക്കുന്നതോടെ … Read more

മാഹിപ്പാലത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കണം; നിവേദനം നൽകി

മാഹിപ്പാലത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കണം; നിവേദനം നൽകി

പുതുച്ചേരി: മാഹിപ്പാലം പുതുക്കിപ്പണിയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് പുതുച്ചേരി എം.പി വി. വൈദ്യലിംഗം നിവേദനം നൽകി. ദേശീയപാത 66ലൂടെ കടന്നുപോകുന്ന മാഹിയിൽ കുണ്ടും കുഴിയും നിറഞ്ഞ പാലത്തിന് മുകളിലൂടെയുള്ള യാത്ര ദുഷ്കരമാണ്. ഇടയ്ക്കിടെ അറ്റകുറ്റപ്പണി നടത്തുന്നുണ്ടെങ്കിലും ദിവസങ്ങൾക്കുള്ളിൽ പഴയപടിയാവും. ഇക്കാരണത്താൽ മാഹിയിലും ന്യൂമാഹിയിലും രൂക്ഷമായ ഗതാഗതക്കുരുക്ക് പതിവാണ്. വിവിധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും പുതിയ പാലത്തിനായി മുറവിളി കൂട്ടുന്നുണ്ടെങ്കിലും നടപടിയുണ്ടാവുന്നില്ല. തുടർന്നാണ് കഴിഞ്ഞ ദിവസം പുതുച്ചേരി ലോകസഭ എം.പി. വി. വൈദ്യലിംഗം … Read more

കണ്ണൂരിനെ അധിക്ഷേപിച്ചവർക്ക് കുട്ടികൾ മറുപടി നൽകി -മുഖ്യമന്ത്രി

കണ്ണൂരിനെ അധിക്ഷേപിച്ചവർക്ക് കുട്ടികൾ മറുപടി നൽകി -മുഖ്യമന്ത്രി

കണ്ണൂർ: കണ്ണൂരിനെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ വിശേഷിപ്പിച്ച സംസ്‌കാര വിരുദ്ധര്‍ക്ക് 1056 പുസ്തകങ്ങളിലൂടെ ജില്ലയിലെ കുട്ടികള്‍ മറുപടി നല്‍കിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ല പഞ്ചായത്തിന്റെ ‘എന്റെ പുസ്തകം എന്റെ വിദ്യാലയം’ പദ്ധതിയുടെ ഭാഗമായി പ്രസിദ്ധീകരിച്ച 1056 പുസ്തകങ്ങളുടെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സ്വര്‍ണക്കപ്പ് നേടിയത് കണ്ണൂരിലെ വിദ്യാര്‍ഥികളാണ്. കലാസാഹിത്യ രംഗങ്ങളില്‍ മികവുറ്റ പ്രകടനങ്ങള്‍ കാഴ്ചവെക്കുന്ന ഇത്രയേറെ കുരുന്നുകളുള്ള നാടിനെ ബ്ലഡി കണ്ണൂരെന്ന് ചിലര്‍ അധിക്ഷേപിച്ചു. അവര്‍ക്ക് കുഞ്ഞുങ്ങള്‍ നല്‍കുന്ന മറുപടിയാണിതെന്നും കണ്ണൂരിനെ ബ്യൂട്ടിഫുളെന്ന് … Read more