പൊലീസിന്റെ ഇടപെടൽ; പത്ത് വർഷം മുമ്പ് കാണാതായ യുവാവിനെ കണ്ടെത്തി

പൊലീസിന്റെ ഇടപെടൽ; പത്ത് വർഷം മുമ്പ് കാണാതായ യുവാവിനെ കണ്ടെത്തി

ഇരിട്ടി: ആറളം പൊലീസിന്റെ സമയോചിതമായ ഇടപെടൽ മൂലം പത്ത് വർഷം മുമ്പ് ബീഹാറിൽ നിന്നും കാണാതായ യുവാവിന് ബന്ധുക്കളെ തിരികെ ലഭിച്ചു. ബീഹാർ ജിനേദ് പൂർ സ്വദേശി റാം ആഷിഷ് യാദവ് (45) നാണ് ബന്ധുക്കളെ തിരികെ ലഭിച്ചത്. കഴിഞ്ഞ 19നാണ് ആറളം പൊലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട വളയംചാൽ ഫോറസ്റ്റ് ഓഫീസിന് സമീപം ഇതരസംസ്ഥാനക്കാരനും മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതുമായ യുവാവിനെ സംശയാസ്പദമായ സാഹചര്യത്തിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ കാണുന്നത്. തുടർന്ന് ആറളം സ്റ്റേഷനിലെ എ.എസ്.ഐ മനോഹരനും സഹപ്രവർത്തകരും യുവാവിനോട് … Read more

ബസ്സിടിച്ച് കന്യാസ്ത്രീ മരിച്ചു

ബസ്സിടിച്ച് കന്യാസ്ത്രീ മരിച്ചു

തളിപ്പറമ്പ്: സ്വകാര്യ ബസ്സിടിച്ച് കന്യാസ്ത്രീ മരിച്ചു. തളിപ്പറമ്പ് പൂവ്വം കോൺവെന്റിലെ മദർ സുപ്പീരിയർ തൃശുർ സ്വദേശി സൗമ്യ (58)ആണ് മരിച്ചത്. മഠത്തിന് സമീപം റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസ്സിടിക്കുകയായിരുന്നു. ഇന്ന് രാവിലെ 6.30നാണ് അപകടം. പള്ളിയിലേക്ക് പോകുകയായിരുന്നു സൗമ്യ.

കക്കൂസ് മാലിന്യം കടലിലേക്ക്

കക്കൂസ് മാലിന്യം കടലിലേക്ക്

തലശ്ശേരി: തലശ്ശേരി കടൽപ്പാലം നടപ്പാതയിൽ വിനോദത്തിനെത്തുന്നവരെ വരവേൽക്കുന്നത് കക്കൂസ് മാലിന്യമടങ്ങിയ അസഹനീയ ദുർഗന്ധം. നടപ്പാതയിൽ പാലത്തോട് ചേർന്ന കരിങ്കല്ലുകൾക്കിടയിലൂടെയാണ് കക്കൂസ് മാലിന്യമടക്കം കടലിലേക്ക് ഒഴുക്കിവിടുന്നത്. ദിവസവും കുട്ടികളും സ്ത്രീകളുമടക്കം നൂറുകണക്കിനാളുകൾ വിനോദത്തിനെത്തുന്നത് കടലോര നടപ്പാതയിലാണ്. ഇവിടെ രൂക്ഷമായ ദുർഗന്ധമാണ് അന്തരീക്ഷത്തിലുയരുന്നത്. പാലത്തിന് സമീപത്തെ റോഡിനടിയിലൂടെയാണ് മാലിന്യം കടലിലേക്ക് ഒഴുക്കുന്നത്. ഉച്ച സമയത്താണ് മലിനജലം നിലക്കാതെ കടലിലേക്ക് ഒലിച്ചെത്തുന്നത്. റോഡിനടിയിൽ കലുങ്ക് പോലെ കെട്ടിയ പ്രത്യേക അറയിലൂടെയാണ് കക്കൂസ് മാലിന്യം കടലിലേക്ക് ഒഴുക്കിവിടുന്നത്. നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ … Read more

മയക്കുമരുന്ന് പിടികൂടാനെത്തിയ പൊലീസിനെ വാഹനമിടിച്ച് കൊല്ലാൻ ശ്രമം

മയക്കുമരുന്ന് പിടികൂടാനെത്തിയ
പൊലീസിനെ വാഹനമിടിച്ച് കൊല്ലാൻ ശ്രമം

ശ്രീകണ്ഠപുരം: മയക്കുമരുന്ന് പിടികൂടാനെത്തിയ പൊലീസ് സംഘത്തെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റിൽ. ശ്രീകണ്ഠപുരം കണിയാര്‍വയലിലെ മുഹമ്മദ്‌ റാസി (22), പരിപ്പായിലെ പൂവങ്കുളത്ത് മുബീന്‍ (20) എന്നിവരെയാണ് ശ്രീകണ്ഠപുരം എസ്.ഐ പി.പി. പ്രകാശന്‍ അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് കടത്തുന്നെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് പിടികൂടാനെത്തിയ ലഹരിവിരുദ്ധ സ്‌ക്വാഡിലെ അംഗങ്ങളായ പൊലീസുകാരെയാണ് ഇവര്‍ ആക്രമിച്ചത്. ബൈക്കിലെത്തിയ പൊലീസുകാരെ കാറില്‍ വന്ന മുഹമ്മദ് റാസിയും മുബീനും ബോധപൂര്‍വം കാര്‍ ബൈക്കിലിടിച്ച് അപകടത്തില്‍പെടുത്തുകയായിരുന്നു. സംഭവം ചോദ്യംചെയ്യാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ പിന്നോട്ടെടുത്ത് വീണ്ടും … Read more

മാഹി ബൈപാസ്: ബാലം പാലം അന്തിമഘട്ടത്തിൽ

മാഹി ബൈപാസ്: ബാലം പാലം അന്തിമഘട്ടത്തിൽ

മാഹി: മുഴപ്പിലങ്ങാട് -മാഹി ബൈപാസ് യാഥാർഥ്യമാവുന്നു. ഇനി പൂർത്തീകരിക്കാനുള്ളത് മാഹി -അഴിയൂർ റെയിൽവേ മേൽപാലത്തിന്റെ പ്രവൃത്തിയാണ്. 90 ശതമാനം നിർമാണവും കഴിഞ്ഞതായി കരാർ കമ്പനി അധികൃതർ അറിയിച്ചു. ബാലം പാലത്തിന് മുകളിൽ സ്ലാബുകളുടെ കോൺക്രീറ്റിങ് നടന്നുകൊണ്ടിരിക്കുകയാണ്. തുടർന്ന് എക്സ്പാൻഷൻ യോജിപ്പിച്ച് ടാറിങ് ജോലി തീർക്കണം. അവസാനഘട്ട മിനുക്കുപണി മാത്രമാണ് ഇനിയുള്ളത്. ഫെബ്രുവരി 10നുള്ളിൽ മാഹി റെയിൽവേ മേൽപാലം പണി പൂർത്തിയാക്കാനുള്ള തീവ്രശ്രമത്തിലാണ് കമ്പനി ജീവനക്കാർ. സൂചന ബോർഡുകൾ സ്ഥാപിച്ച; ടോൾ പ്ലാസ ഒരുങ്ങി കൊളശ്ശേരിക്കും ബാലത്തിനുമിടയിൽ ടോൾ … Read more

40 കുടുംബങ്ങൾക്ക് പട്ടയം നൽകാൻ നടപടി

40 കുടുംബങ്ങൾക്ക് പട്ടയം നൽകാൻ നടപടി

ചൊക്ലി: 50 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ചൊക്ലിയിലെ ആണ്ടിപ്പിടിക, മേക്കുന്ന് പ്രദേശങ്ങളിലെ കോളനികളിൽ താമസിക്കുന്ന 40 കുടുംബങ്ങൾക്ക് പട്ടയം നൽകാൻ പഞ്ചായത്ത് നടപടി തുടങ്ങി. കഴിഞ്ഞ ഭരണസമിതി പട്ടയം ലഭ്യമാക്കിയ 16 കുടുബങ്ങൾക്ക് പുറമേയാണ് 40 കുടുംബങ്ങളെക്കൂടി പരിഗണിക്കുന്നത്. ഇരട്ട വീടുകളിൽ ദുരിതപൂർണമായി ജീവിക്കുന്നവർക്കാണ് ഇതുവഴി ആശ്വാസം ലഭിക്കുക. പട്ടയം ലഭിക്കുന്നതോടെ ലൈഫ് പദ്ധതിയിൽ വീട് നിർമിക്കാനും മറ്റ് ആനുകൂല്യം ലഭിക്കുന്നതിനും തടസ്സമുണ്ടാവില്ല. ഗുണഭോക്താക്കളെ നിശ്ചയിച്ച ശേഷം അഞ്ചാം വാർഡിലെ ആണ്ടിപ്പീടിക, എട്ടാം വാർഡിലെ മേക്കുന്ന് തൈപ്പറമ്പത്ത് എന്നീ … Read more