പതിച്ചുകിട്ടിയ ഭൂമിയിൽനിന്ന് തേക്കുമരങ്ങൾ മോഷണം പോയി; ആദിവാസി യുവതിക്ക് 14 ലക്ഷം പിഴ

പതിച്ചുകിട്ടിയ ഭൂമിയിൽനിന്ന് തേക്കുമരങ്ങൾ മോഷണം പോയി; ആദിവാസി യുവതിക്ക് 14 ലക്ഷം പിഴ

ഇരിട്ടി: പതിച്ചുകിട്ടിയ ഭൂമിയിൽനിന്നും തേക്കുമരങ്ങൾ മോഷണം പോയതിനെ തുടർന്ന് തില്ലങ്കേരി ശങ്കരൻക്കണ്ടി നഗറിലെ എസ്.കെ. സീതക്ക് ലഭിച്ചത് 14 ലക്ഷത്തിന്റെ പിഴ. തേക്കുമരങ്ങൾ മോഷ്ടാക്കൾ മുറിച്ചുകടത്തിയതിന് 14,66,834 രൂപയാണ് റവന്യൂ വകുപ്പ് എസ്.കെ സീതക്ക് പിഴ ചുമത്തിയത്. 20 കൊല്ലം മുമ്പ് നടന്ന സംഭവത്തിൽ നോട്ടീസ് ലഭിച്ചതോടെ അമ്പരന്നിരിക്കുന്ന കുടുംബത്തിന് ഇപ്പോൾ എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും വാക്കുകളിൽ മാത്രമാണ് ആശ്വാസം. 2003ലാണ് മട്ടന്നൂർ കീച്ചേരിയിൽ സീതക്ക് ഒരേക്കർ ഭൂമി റവന്യൂ വകുപ്പ് പതിച്ചുനൽകിയത്. … Read more

മലയോരത്ത് വീണ്ടും കിണർ പ്രവൃത്തിക്കിടെ അപകടം

മലയോരത്ത് വീണ്ടും കിണർ പ്രവൃത്തിക്കിടെ അപകടം

ഇരിട്ടി: കടുത്ത ജലക്ഷാമം കാരണം കിണറുകൾ വറ്റിത്തുടങ്ങിയതോടെ കിണർ വൃത്തിയാക്കാനും ആഴം കൂട്ടാനും മറ്റും നടത്തുന്ന പ്രവൃത്തിക്കിടെ അപകടങ്ങൾ വർധിക്കുന്നു. ഞായറാഴ്ച ആറളം ഫാമിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ യുവാവിന് കിണറ്റിൽ വീണ് ഗുരുതര പരിക്കേറ്റു. പുനരധിവാസ മേഖലയായ ബ്ലോക്ക് 10ൽ  സൗമിഷാണ് അപകടത്തിൽപെട്ടത്. ഇയാളെ വനം വകുപ്പിന്റെ ആർ.ആർ.ടി സംഘവും പേരാവൂരിൽ നിന്നുമെത്തിയ അഗ്നിശമനസേനയും ചേർന്ന് പുറത്തെത്തിക്കുകയായിരുന്നു. പേരാവൂർ താലൂക്കാശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം സൗമിഷിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഒരഴ്ചക്കിടയിൽ മലയോര … Read more

ജീവിതം വീണ്ടെടുക്കാൻ സുമനസ്സുകളുടെസഹായം തേടി ദമ്പതികൾ

ജീവിതം വീണ്ടെടുക്കാൻ സുമനസ്സുകളുടെസഹായം തേടി ദമ്പതികൾ

ഇരിട്ടി: പക്ഷാഘാതം വന്ന് ശരീരം പൂർണമായും തളർന്ന് കിടപ്പിലായ ഭാര്യയും അർബുദ രോഗിയായ ഭർത്താവും തുടർ ചികിത്സക്കായി ഉദാരമതികളുടെ കനിവുതേടുന്നു. ഇരിട്ടി കീഴൂരിലെ പടിഞ്ഞാറെ പുരയിൽ എ.എൻ.പി. ബാബു രാജനും ഭാര്യ രേഖയുമാണ് ദുരിതജീവിതം നയിക്കുന്നത്. ഇരിട്ടിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ബാബുരാജന്റെ തുച്ഛ വരുമാനം കൊണ്ടാണ് ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന കുടുംബം ഒറ്റമുറി വാടക വീട്ടിൽ കഴിഞ്ഞിരുന്നത്. ഇതിനിടെയാണ് രണ്ട് വർഷം മുൻപ് ബാബുവിന് ശ്വാസകോശ അർബുദം സ്ഥിരീകരിച്ചത്. നാട്ടുകാരുടെ സഹായത്തോടെ ഇതിന്റെ … Read more

പുന്നാട് വിദ്യാർഥിയുൾപ്പെടെ 13 പേർക്ക് പേപ്പട്ടിയുടെ കടിയേറ്റു

പുന്നാട്  വിദ്യാർഥിയുൾപ്പെടെ 13 പേർക്ക് പേപ്പട്ടിയുടെ കടിയേറ്റു

ഇരിട്ടി: പുന്നാട് ടൗണിലും പരിസര പ്രദേശങ്ങളിലും ഭീതി പടർത്തി പേപ്പട്ടിയുടെ പരാക്രമം. വിദ്യാർഥിയുൾപ്പെടെ 13 പേർക്ക് പട്ടിയുടെ കടിയേറ്റു. പുന്നാട് ടൗൺ, പുന്നാട് മുത്തപ്പൻ മടപ്പുര, കുഴുമ്പിൽ അമ്പലം മേഖലകളിൽ രണ്ട് മണിക്കൂർ നേരം ഭീതി പടർത്തിയ നായെ പിന്നീട് നാട്ടുകാർ തല്ലിക്കൊന്നു. വെള്ളിയാഴ്ച രാവിലെ 6.30 നും 8.30നും ഇടയിലാണ് നായ് വീട്ടിലും റോഡിലുമായി നാട്ടുകാരെ ആക്രമിച്ചത്. പുന്നാട് കോട്ടത്തെകുന്ന് വിഷ്ണു നിവാസിൽ ഇ. പവിത്രൻ (58), വട്ടക്കയം ധന്യ നിവാസിൽ കെ. പ്രഭാകരൻ (54), … Read more

ഇക്കോ ടൂറിസം മേഖലയായ പാലുകാച്ചി മലയിലേക്ക്സഞ്ചാരികളുടെ ഒഴുക്ക്

ഇക്കോ ടൂറിസം മേഖലയായ  പാലുകാച്ചി മലയിലേക്ക്സഞ്ചാരികളുടെ ഒഴുക്ക്

കേളകം: ഇക്കോ ടൂറിസം മേഖലയായ പാലുകാച്ചി മലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. കാടും മലയും താണ്ടി, ഉയരങ്ങളിലെത്തി ഭൂമിയെ നോക്കി കുളിരണിയാൻ പാലുകാച്ചി മലയിലേക്ക് ട്രക്കിങ് പുരോഗമിക്കുമ്പോൾ അടിസ്ഥാനസൗകര്യം ഒരുക്കുന്നതിൽ മുന്നേറ്റത്തിലാണ് കേളകം ഗ്രാമ പഞ്ചായത്ത് ഭരണസമിതിയും ടൂറിസം വികസന സമിതിയും.യാത്രക്ക് സാഹസികതയുടെ മുഖം നൽകണമെന്നുള്ളവർ ഏറെ ഇഷ്ടപ്പെടുന്ന പാലുകാച്ചി മലയിലേക്കുള്ള ട്രക്കിങ് ബേസ് ക്യാമ്പായ സെന്റ് തോമസ് മൗണ്ടിൽനിന്നാണ് തുടക്കം. കൊട്ടിയൂർ വനത്തിലെ വൻമരങ്ങളുടെ തണലിലൂടെയാണ് ട്രക്കിങ്. മൂന്നുകിലോമീറ്റർ കയറിയാൽ പാലുകാച്ചിയിലെത്താം.മഴക്കാലം വിടവാങ്ങിയതോടെ ദിനേന നിരവധി സംഘങ്ങളാണ് … Read more

മാലിന്യ സംസ്കരണമില്ല; സ്കൂളിനുംആശുപത്രിക്കും 15,000 രൂപ വീതം പിഴ

മാലിന്യ സംസ്കരണമില്ല; സ്കൂളിനുംആശുപത്രിക്കും 15,000 രൂപ വീതം പിഴ

ഇരിട്ടി: മാലിന്യ സംസ്കരണ രംഗത്തെ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള ജില്ല എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് ഉളിക്കൽ പഞ്ചായത്തിൽ നടത്തിയ പരിശോധനയിൽ സർക്കാർ സ്കൂൾ ഉൾപ്പെടെ രണ്ട് സ്ഥാപനങ്ങൾക്ക് 15,000 രൂപ വീതം പിഴ ചുമത്തി. ഉളിക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജൈവമാലിന്യം സംസ്കരിക്കുന്നതിനായി പഞ്ചായത്ത് നൽകിയ റിങ് കമ്പോസ്റ്റിൽ പ്ലാസ്റ്റിക്, മിഠായി കവർ തുടങ്ങിയവ തള്ളിയ നിലയിലാണ്. വൃത്തിഹീനമായി കാണപ്പെട്ട ശുചിമുറിയിൽ നിന്നുള്ള മലിനജലം തുറസ്സായ സ്ഥലത്തേക്ക് ഒഴുക്കിവിടുന്ന അവസ്ഥയിലാണ്. സ്കൂൾ പരിസരത്തെ ഇൻസിനറേറ്ററിൽ പ്ലാസ്റ്റിക് കത്തിക്കുന്നതായും അജൈവമാലിന്യം … Read more