വാഴമലയിൽ വൻ തീപിടിത്തം

വാഴമലയിൽ വൻ തീപിടിത്തം

വാഴമലയിൽ തീ പടർന്നപ്പോൾ പാനൂർ: വാഴമലയിൽ വൻ തീപിടിത്തത്തിലുണ്ടായ നശിച്ചത് 15 ഏക്കർ വനഭൂമി. സ്വകാര്യ വ്യക്തികളുടെ കൃഷിഭൂമി ഉൾപ്പെടെ 15 ഏക്കറോളം വനഭൂമിയാണ് പൂർണമായും കത്തിനശിച്ചത്. ശനിയാഴ്ച രാത്രിയോടെയാണ് തീ ആളിക്കത്തുന്നത് ശ്രദ്ധയിൽപ്പെടുന്നത്. പുറ്റത്താങ്കൽ അലക്സാണ്ടർ, പൊയിലൂർ ചമതക്കാട് മെടേമ്മൽ കൊറുമ്പൻ എന്നിവരുടെ വാഴ, തെങ്ങ്, ഇഞ്ചിയുൾപ്പെടെയുള്ള കൃഷിയിടം തീയിൽ കത്തിയമർന്നു. വാഴമല വിമാന പാറയുടെ താഴ് വരയിലാണ് സംഭവം. പാനൂരിൽ നിന്നും അഗ്നി രക്ഷാസേന രാത്രി തന്നെ എത്തിയെങ്കിലും വാഹനം പോകാൻ സാധിക്കാത്ത ഇടമായതിനാൽ … Read more

ചക്കരക്കല്ലിൽ എം.ഡി.എം.എയുമായി മൂന്നുപേർ പിടിയിൽ

ചക്കരക്കല്ലിൽ എം.ഡി.എം.എയുമായി മൂന്നുപേർ പിടിയിൽ

പിടിയിലായ പ്രതികൾ ചക്കരക്കല്ല്: എം.ഡി.എം.എയുമായി ചക്കരക്കല്ലിൽ മൂന്നുപേർ അറസ്റ്റിൽ. മുഴപ്പാല ആനേനി മെട്ടയിലെ സാരംഗ് (19), കൂറന്റെ പീടികയിലെ അനാമികയിൽ അമൃത് ലാൽ (23), ആനേനിമെട്ട നേരോത്ത് അഖിൽ പ്രകാശ് (28) എന്നിവരെയാണ് ചക്കരക്കൽ സി.ഐ എം.പി. ആസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. മുഴപ്പാല ബംഗ്ലാമെട്ടയിൽ പൊലീസിന്റെ വാഹനപരിശോധനക്കിടെ കാറിൽ കടത്തുകയായിരുന്ന സംഘമാണ് പിടിയിലായത്. 6ഗ്രാം എം.ഡി.എം.എ ഇവരിൽ നിന്ന് പിടിച്ചെടുത്തു. മൂന്നുദിവസത്തിനിടെ ചക്കരക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ എം.ഡി.എം.എയുമായി പിടികൂടിയവരുടെ എണ്ണം ആറായിരിക്കുകയാണ്.�

കശുമാവ് തോട്ടം; വിളവെടുക്കുന്നത് മുള്ളൻപന്നികൾ

കശുമാവ് തോട്ടം; വിളവെടുക്കുന്നത് മുള്ളൻപന്നികൾ

മുള്ളൻപന്നി തിന്നുതീർത്ത കശുവണ്ടികൾ കേളകം: കർഷകരെ ദുരിതത്തിലാഴ്ത്തി കശുമാവ് തോട്ടങ്ങളിൽ മുള്ളൻപന്നികളും വ്യാപകമായി വിളവെടുക്കുന്നു. കൃഷിയിടങ്ങളിൽ വിളകൾ നശിപ്പിച്ച് മുള്ളൻ പന്നികൾ പെരുകുന്നതായി കർഷകർ പരിതപിക്കുകയാണ്. കൃഷിയിടങ്ങളിൽ മുള്ളൻപന്നിയുടെ ശല്യം രൂക്ഷമായതോടെ കശുവണ്ടി കർഷകർ വലിയ ദുരിതത്തിലാണ്. കശുവണ്ടി ശേഖരിക്കാൻ എത്തുമ്പോഴെക്കും കശുവണ്ടി പകുതി ഭാഗം മുള്ളൻ പന്നി ഭക്ഷിച്ചിരിക്കും. ഇത്തരത്തിൽ ആഴ്ചയിൽ കിലോ കണക്കിന് കശുവണ്ടിയാണ് മുള്ളൻപന്നി ഭക്ഷിച്ച് നശിപ്പിക്കുന്നത്. ഇതോടെ വില കുറവിൽ ഏറ്റ പ്രഹരം കൂടാതെ മുള്ളൻപന്നിയുടെ നിരന്തര ശല്യം കൂടിയാകgമ്പോൾ കർഷകർ … Read more

താലൂക്ക് ആശുപത്രി പ്രസവ വാർഡ് അടച്ചിട്ട് രണ്ടുമാസം

താലൂക്ക് ആശുപത്രി പ്രസവ വാർഡ് അടച്ചിട്ട് രണ്ടുമാസം

തളിപ്പറമ്പ്: മലയോര ജനത ഉൾപ്പെടെ നൂറുകണക്കിന് സാധാരണക്കാരുടെ പ്രസവം നടന്നിരുന്ന തളിപ്പറമ്പ് താലൂക്കാശുപത്രി പ്രസവ വാർഡ് അടച്ചിട്ട് രണ്ടു മാസം പൂർത്തിയാകുന്നു. കഴിഞ്ഞ ഡിസംബർ 16നാണ് പ്രസവ വാർഡ് പൂട്ടിയത്. ഡോക്ടർമാരുടെ അഭാവമാണ് പ്രസവ വാർഡ് പൂട്ടാൻ കാരണമായി അധികൃതർ പറഞ്ഞത്. വിവിധ രാഷ്ട്രീയ പാർട്ടികൾ പ്രക്ഷോഭം നടത്തിയതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച ഇരിവേരി ആരോഗ്യ കേന്ദ്രത്തിലെ വനിതാ ഡോക്ടറെ താലൂക്കാശുപത്രിയിലേക്ക് ആരോഗ്യവകുപ്പ് സ്ഥലം മാറ്റിയിരുന്നു. എന്നാൽ, ഇവർ ഇതുവരെ തളിപ്പറമ്പ് താലൂക്കാശുപത്രിയിൽ ചുമതലയേറ്റിട്ടില്ല. ഇവിടെ ജോലി … Read more

ചാപ്പത്തോട് വരണ്ടുതുടങ്ങി; തടയണ നിർമിക്കാനാളില്ല

ചാപ്പത്തോട് വരണ്ടുതുടങ്ങി; തടയണ നിർമിക്കാനാളില്ല

അടക്കാത്തോട്ടിലെ ചാപ്പത്തോട് വരണ്ടുതുടങ്ങിയ നിലയിൽ കേളകം: അടക്കാത്തോടിന് സമീപം ജനവാസ കേന്ദ്രത്തിലെ ചാപ്പത്തോട് അടക്കമുള്ള ചെറുതോടുകൾ വരണ്ടുതുടങ്ങി. കുടിവെള്ള ക്ഷാമത്തിനു പരിഹാരം കാണാനായി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ പുഴകളിൽ ജനകീയ തടയണകൾ നിർമിച്ചിരുന്നെങ്കിലും ഈ പ്രദേശത്തു തടയണകൾ നിർമിക്കാൻ ആളില്ലാത്ത അവസ്ഥയാണ്. മുൻ വർഷങ്ങളിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തടയണകൾ നിർമിച്ചെങ്കിലും ഇക്കൊല്ലം അത്തരം പദ്ധതികൾ ഉണ്ടായില്ല. അടക്കാത്തോട്ടിന് സമീപം ജനവാസ കേന്ദ്രത്തിലെ ചാപ്പത്തോട് വരണ്ട് തുടങ്ങിയിട്ടും തടയണകൾ നിർമിക്കുന്നതിൽ വൈമുഖ്യമാണ് പ്രകടമാകുന്നത്. പഞ്ചായത്തിലെ അഞ്ച്, ആറ്, … Read more

മാലിന്യം വലിച്ചെറിയുന്നവർ ജാഗ്രത; പയ്യന്നൂരിൽ 12 കാമറകൾകൂടി

മാലിന്യം വലിച്ചെറിയുന്നവർ ജാഗ്രത; പയ്യന്നൂരിൽ 12 കാമറകൾകൂടി

പയ്യന്നൂരിൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ച സ്ഥലം അധികൃതർ സന്ദർശിക്കുന്നു പയ്യന്നൂർ: മാലിന്യമുക്തം നവകേരളം മാലിന്യങ്ങൾ വലിച്ചെറിയുന്നത് തടയുന്നതിനായി നഗരസഭ പദ്ധതിയിൽ 10 ലക്ഷം രൂപ ചെലവിൽ അഞ്ച് കേന്ദ്രങ്ങളിലായി 12 നിരീക്ഷണ കാമറകൾ കൂടി സ്ഥാപിച്ച് നഗരസഭ. വലിച്ചെറിയുന്നവരെ കയ്യോടെ പിടികൂടുകയാണ് ലക്ഷ്യം. പുഞ്ചക്കാട് പുന്നക്കടവ് പാലത്തിന് സമീപം, അന്നൂർ തട്ടാർക്കടവ് പാലം, കേളോത്ത് ഉളിയത്ത് കടവ്, മൂരിക്കൊവ്വൽ മാലിന്യ സംസ്കരണ കേന്ദ്രം, പഴയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലാണ് കാമറകൾ സ്ഥാപിക്കുന്നത്. കാമറകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി … Read more