മലയോര ടൂറിസം സ്വപ്നങ്ങൾക്ക് ചിറകുവിരിച്ച് സെമിനാർ

മലയോര ടൂറിസം സ്വപ്നങ്ങൾക്ക് ചിറകുവിരിച്ച് സെമിനാർ

ഇരിട്ടി: മലയോര മണ്ണിൻെറ മണവും പച്ചപ്പും കുളിരും തെളിനീരുമെല്ലാം സഞ്ചാരികളുടെ മനം കുളിർപ്പിക്കുന്ന കാഴ്ചകളും അനുഭവങ്ങളുമാണ്. ഇതെല്ലാം വേണ്ടുവോളം മലയോര മേഖലയിൽ ഉണ്ടെങ്കിലും പ്രയോജനപ്പെടാതെ പോകുന്ന സാധ്യതകൾ ഉപയോഗിക്കുന്നതിനുള്ള ഇച്ഛാശക്തിയാണ് വിനോദ സഞ്ചാര സാധ്യത സെമിനാറിൽ ഉയർന്നുകേട്ടത്. നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്‌സ് എയർപോർട്ട് സിറ്റി ചാപ്റ്ററിന്‍റെ നേതൃത്വത്തിലാണ് ഇരിട്ടിയിൽ സ്വപ്ന ഭൂമിയുടെ ടൂറിസം സാധ്യതകൾ എന്ന വിഷയത്തിൽ സെമിനാർ നടത്തിയത്. തദ്ദേശഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും ഹരിതകേരള മിഷന്‍റെയും സഹകരണത്തോടെ കൊട്ടിയൂർ മുതൽ പയ്യാവൂർ … Read more

നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി ഹാഇലിൽ മരിച്ചു

നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി ഹാഇലിൽ മരിച്ചു

ഹാഇൽ: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനുള്ള തീരുമാനത്തിനിടെ മലയാളി സൗദിയിൽ മരിച്ചു. ഹാഇൽ സനാഇയ്യയിൽ ജോലി ചെയ്തിരുന്ന കണ്ണൂർ ബക്കാലം സ്വദേശി രാജീവനാണ് (57) മരിച്ചത്. കഴിഞ്ഞ ഒൻപത് വർഷമായി ഫർണീച്ചർ മേഖലയിൽ ജോലി ചെയ്യുകയായിരുന്നു. ശമ്പള കുടിശ്ശികയും മറ്റുമായി സ്പോൺസർ നൽകാനുള്ള വലിയ തുകക്കായി കോടതിയെ സമീപിച്ച രാജീവൻ അനുകൂല വിധി സമ്പാദിച്ചിരുന്നു. അതുപ്രകാരം പണവും വാങ്ങി നാട്ടിൽ പോകാൻ കാത്തിരിക്കുമ്പോഴാണ് ശനിയാഴ്ച രാവിലെ നെഞ്ചുവേദനയെ തുടർന്ന് ഹാഇലിലെ കിങ് ഖാലിദ് ആശുപത്രിയിൽ മരിച്ചത്. മാതാവും … Read more

സഫാരി പാർക്കിനെതിരെ എ.ഐ.ടി.യു.സി

സഫാരി പാർക്കിനെതിരെ എ.ഐ.ടി.യു.സി

തളിപ്പറമ്പ്: പ്ലാന്റേഷൻ കോർപറേഷൻ നാടുകാണി ഡിവിഷനിൽ സഫാരി പാർക്കും സസ്യോദ്യാനവും ആരംഭിക്കാനുള്ള നീക്കത്തിൽനിന്ന് സർക്കാർ പിന്തിരിയണമെന്ന് മുൻ റവന്യൂമന്ത്രിയും സി.പി.ഐ നേതാവുമായ കെ.പി. രാജേന്ദ്രൻ. സഫാരി പാർക്ക് നിർമാണത്തിനെതിരെ കാസർകോട് ജില്ല റബർ- കാഷ്യു ലേബർ യൂനിയൻ (എ.ഐ.ടി.യു.സി) തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ സംഘടിപ്പിച്ച കൂട്ടധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗൗരവ വിഷയത്തിൽ പ്രധാനപ്പെട്ട സമരമാണ് എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ നടക്കുന്നത്. വെറുമൊരു തൊഴിൽ പ്രശ്നം മാത്രമായി ഇതിനെ കാണാനാകില്ല. കൃഷി, പ്രകൃതി, പരിസ്ഥിതി മേഖലകളുമായി ബന്ധപ്പെട്ട് സാമൂഹിക … Read more

രണ്ടുമീറ്റർ നീളമുള്ള മരച്ചീനി വിളവെടുത്ത് റിട്ട. എൻജിനീയർ

രണ്ടുമീറ്റർ നീളമുള്ള മരച്ചീനി വിളവെടുത്ത് റിട്ട. എൻജിനീയർ

പയ്യന്നൂർ: രണ്ടു മീറ്ററിലധികം നീളവും 20.5 കിലോ ഭാരവുമുള്ള മരച്ചീനി വിളവെടുത്ത് റിട്ട. എൻജിനീയർ. വിളയാങ്കോട് താമസിക്കുന്ന കെ.കെ. പത്മനാഭൻ നമ്പ്യാരാണ് നീണ്ട മരച്ചീനി വിളവെടുത്തത്. ഹോങ്കോങ് ഷിപ്പിങ് കമ്പനിയിൽനിന്ന് ചീഫ് എൻജിനീയറായി വിരമിച്ച പത്മനാഭൻ നമ്പ്യാർ ഇപ്പോൾ ജീവിതം ആസ്വദിക്കുന്നത് കാർഷിക മേഖലയിൽ സജീവ ഇടപെടൽ നടത്തിയാണ്. കഴിഞ്ഞ വേനലിൽ സ്വന്തം ആവശ്യത്തിനായി കൃഷിചെയ്ത മരച്ചീനിയാണ് രണ്ടുമീറ്ററിലധികം നീളമുള്ള കിഴങ്ങു നൽകിയത്. വിളയാങ്കോട്ടേ വീട്ടുപറമ്പിനടുത്ത വിറാസ് കോളജിനടുത്തുള്ള സ്ഥലത്താണ് മരച്ചീനി കൃഷി ചെയ്തത്. സ്വന്തം പുരയിടത്തിൽതന്നെ … Read more

ആ കുഞ്ഞുങ്ങളെ ഓർക്കുമ്പോൾ ഞാനെങ്ങനെ ആ പേരിടാതിരിക്കും?

ആ കുഞ്ഞുങ്ങളെ ഓർക്കുമ്പോൾ ഞാനെങ്ങനെ ആ പേരിടാതിരിക്കും?

പയ്യന്നൂർ: നൂറു പൂക്കളേ, നൂറു നൂറു പൂക്കളേ… ജനപക്ഷത്തുനിന്ന് ആസ്വാദകർക്ക് ആവേശത്തിന്റെ ഗാനമലരുകൾ സമ്മാനിക്കുന്ന പുതിയ കാലത്തിന്റെ ജനകീയ ഗായകൻ അലോഷി പിന്നെങ്ങനെ സ്വന്തം മകന് പേരിടാതിരിക്കും? അതെ, ലോകത്തിന്റെ നൊമ്പരമായി മാറിയ ‘ഗസ്സ’യെന്ന പേര് മകനു നൽകി ഗായകൻ തന്റെ നിലപാട് വേദനയനുഭവിക്കുന്നവർക്കൊപ്പവും നീതിയുടെ പക്ഷത്തുമാണെന്ന് ഒരിക്കൽകൂടി വ്യക്തമാക്കുകയാണ്. ഏറെ ജനപ്രിയനായ ഗായകൻ അലോഷിക്ക് സംഗീതവഴിയിലും ജീവിതത്തിലും കൃത്യമായ നിലപാടുണ്ട്. ഈ നിലപാടിന്റെ ഒടുവിലത്തെ അടയാളപ്പെടുത്തലാണ് രണ്ടാമത്തെ കുഞ്ഞിന് നൽകിയ ഗസ്സയെന്ന പേര്. ഇസ്രായേൽ ആക്രമണത്തിൽ … Read more

കൂട്ടുപുഴയിൽ മയക്കുമരുന്ന് വേട്ട; മാട്ടൂൽ സ്വദേശി പിടിയിൽ

കൂട്ടുപുഴയിൽ മയക്കുമരുന്ന് വേട്ട; മാട്ടൂൽ സ്വദേശി പിടിയിൽ

ഇരിട്ടി: മാരുതി ആൾട്ടോ കാറിൽ കടത്തുകയായിരുന്ന 32.5 ഗ്രാം മെത്താംഫിറ്റമിനുമായി കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ യുവാവ് പിടിയിലായി. മാട്ടൂൽ സ്വദേശി പി.പി. അഹമ്മദ് അലിയെയാണ് എക്സൈസ് ഇൻസ്പെക്ടർ പി.കെ. മുഹമ്മദ് ഷെഫീഖും സംഘവും വാഹന പരിശോധനയിൽ പിടികൂടിയത്. കാറും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം ജീവനക്കാരനെ ഇടിച്ചുതെറിപ്പിച്ചുപോയ കാറിൽനിന്ന് 680ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു കേസെടുത്തിരുന്നു. സംസ്ഥാന അതിർത്തിയായ കൂട്ടുപുഴയിൽ ഒരുമാസത്തിനകം 20ഓളം മയക്കുമരുന്ന് കേസുകളാണ് റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്.