തളിപ്പറമ്പിലെ തീപിടിത്തം: പൊലീസ് കേസെടുത്തു

തളിപ്പറമ്പിലെ തീപിടിത്തം: പൊലീസ് കേസെടുത്തു

കണ്ണൂർ: തളിപ്പറമ്പിനെ നടുക്കിയ തീപിടിത്തത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കെ.വി കോംപ്ലക്സ് ഉടമ പി.പി. മുഹമ്മദ് റിഷാദിന്റെ പരാതിയിലാണ് കേസെടുത്തത്. ഏകദേശം 50 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് വ്യാപാരികൾ പരാതിയിൽ പറയുന്നു. 50 കടകളാണ് കത്തി നശിച്ചത്. തീ പടർന്നത് കെട്ടിടത്തിന്റെ മുൻവശമുള്ള ട്രാൻസ്ഫോർമറിൽ നിന്നാണെന്ന സംശയമാണ് വ്യാപാരികൾ ഉന്നയിക്കുന്നത്. തീപിടിത്തത്തെ കുറിച്ച് സ്ഥലം എം.എൽ.എ എം.വി ഗോവിന്ദന്റെ അധ്യക്ഷതയിൽ ഉച്ചക്കു ശേഷം അവലോകന യോഗം നടക്കും. വ്യാപാരികളുടെ നഷ്ടപരിഹാര പാക്കേജ് ഉൾപ്പടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യും. … Read more

പരിയാരം ഏമ്പേറ്റിൽ വാൻ മറിഞ്ഞ് ഏഴുപേർക്ക് പരിക്ക്

പരിയാരം ഏമ്പേറ്റിൽ വാൻ മറിഞ്ഞ് ഏഴുപേർക്ക് പരിക്ക്

പരിയാരം ഏമ്പേറ്റിൽ ദേശീയപാതയിൽ മറിഞ്ഞ വാൻ തളിപ്പറമ്പ്: ദേശീയപാതയിൽ പരിയാരം ഏമ്പേറ്റിൽ നിയന്ത്രണംവിട്ട ഇക്കോ വാൻ മറിഞ്ഞ് കുടുംബത്തിലെ ഏഴുപേർക്ക് പരിക്ക്. ബുധനാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്. കമ്പിൽ കുമ്മായക്കടവ് താഴെ പോളരവിട ഹൗസിൽ സജ ഫാത്തിമ (19), സറിന (42), ഹെന്ന ഫാത്തിമ (22), മുഹമ്മദ് ഹെമി (10), ശിഫ ഷെറിൻ (17), അബൂബക്കർ (65), ആമിന (55) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവർ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. നിർമാണ പ്രവൃത്തി … Read more

പെൺകുട്ടിയെ പീഡിപ്പിച്ച് ഫോൺ തട്ടിയെടുത്ത യുവാവ് പിടിയിൽ

പെൺകുട്ടിയെ പീഡിപ്പിച്ച് ഫോൺ തട്ടിയെടുത്ത യുവാവ് പിടിയിൽ

തളിപ്പറമ്പ്: പ്രണയം നടിച്ച് 17 കാരിയെ പീഡിപ്പിക്കുകയും മൊബൈൽ ഫോൺ തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയിൽ യുവാവിനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു. കാഞ്ഞിരങ്ങാട് കുമ്മായച്ചൂളക്ക് സമീപം ഇറ്റിക്കൽ ആഗ്നൽ മാത്യുവിനെയാണ് (22) തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് പൊലിസ് പരിധിയിലെ പെൺകുട്ടിയെ ആഗ്നൽ മാത്യു പല സ്ഥങ്ങളിലായി കൊണ്ടുപോയി പീഡിപ്പിക്കുകയും യുവതിയുടെ ചിത്രങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തിരുന്നു. യുവാവിന് വേറെയും പെൺകുട്ടികളുമായി ബന്ധമുണ്ടെന്ന് മനസ്സിലായതോടെ ബന്ധത്തിൽ നിന്ന് പിന്മാറിയ പെൺകുട്ടിയെ തന്റെ കൈവശമുള്ള ചിത്രങ്ങൾ സമൂഹ … Read more

ടി.പി. വധക്കേസ് പ്രതിയുടെ കല്യാണത്തിന് എ.എൻ ഷംസീർ പങ്കെടുത്തതിൽ എന്താ തെറ്റെന്ന് ഇ.പി. ജയരാജൻ

ടി.പി. വധക്കേസ് പ്രതിയുടെ കല്യാണത്തിന് എ.എൻ ഷംസീർ പങ്കെടുത്തതിൽ എന്താ തെറ്റെന്ന് ഇ.പി. ജയരാജൻ

 ടി.പി. വധക്കേസ് പ്രതിയുടെ കല്യാണത്തിന് സ്പീക്കർ എ.എൻ ഷംസീർ പങ്കെടുത്തതിൽ എന്താ തെറ്റെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. നാട്ടിൽ രാഷ്ട്രീയ ശത്രുത വച്ച് ഒരാൾ മറ്റൊരാളുടെ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാറില്ലേ എന്നും ജയരാജൻ ചോദിച്ചു. കേസ് ഉൾപ്പെട്ടവർ അടക്കം നിരവധി പേരുമായി എല്ലാവർക്കും ബന്ധമുണ്ടാകും. കേസിൽപ്പെട്ടവരുടെ കുടുംബാംഗങ്ങൾ മുഴുവൻ കേസിൽപ്പെട്ടരാണോ. മാനുഷിക പരിഗണന വെച്ച് സമൂഹത്തിൽ നിലനിൽക്കുന്ന ചില രീതികളുടെയും ശൈലികളുടെയും നടപടിക്രമങ്ങളുടെയും ഭാഗമായി വിവാഹം, മരണം എന്നിവക്ക് പോകാറുണ്ട്. മാനുഷിക മൂല്യങ്ങളെ ഏറ്റവും കൂടുതൽ … Read more

ബസ്സിടിച്ച് കന്യാസ്ത്രീ മരിച്ചു

ബസ്സിടിച്ച് കന്യാസ്ത്രീ മരിച്ചു

തളിപ്പറമ്പ്: സ്വകാര്യ ബസ്സിടിച്ച് കന്യാസ്ത്രീ മരിച്ചു. തളിപ്പറമ്പ് പൂവ്വം കോൺവെന്റിലെ മദർ സുപ്പീരിയർ തൃശുർ സ്വദേശി സൗമ്യ (58)ആണ് മരിച്ചത്. മഠത്തിന് സമീപം റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസ്സിടിക്കുകയായിരുന്നു. ഇന്ന് രാവിലെ 6.30നാണ് അപകടം. പള്ളിയിലേക്ക് പോകുകയായിരുന്നു സൗമ്യ.

വീട്ടുവളപ്പിൽനിന്ന് മുറിച്ച ചന്ദനത്തടി കടത്തുന്നതിനിടെ മൂന്നുപേർ പിടിയിൽ

വീട്ടുവളപ്പിൽനിന്ന് മുറിച്ച ചന്ദനത്തടി കടത്തുന്നതിനിടെ മൂന്നുപേർ പിടിയിൽ

പഴയങ്ങാടി: ഏഴോം കണ്ണോത്തെ വീട്ടുപറമ്പിൽ നിന്ന് മുറിച്ചെടുത്ത ചന്ദനമരം കടത്തുന്നതിനിടയിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരോട് ആയിഷ വില്ലയിലെ എ. റാഫി (39), പഴശ്ശി നെല്ലൂനിയിലെ കോയാടൻ വീട്ടിൽ പ്രസാദ് (39), പാട്ടന്നൂരിലെ നെടുകുളം നായാട്ടുപ്പാറയിലെ തലക്കാട്ട് വീട്ടിൽ ബിജു (36) എന്നിവരാണ് അറസ്റ്റിലായത്. പയ്യന്നൂർ ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള സിവിൽ പൊലീസ് ഓഫിസർമാരായ ഷിജോ അഗസ്റ്റിൻ, നൗഫൽ അഞ്ചില്ലത്ത്, അഷറഫ് എന്നിവരടങ്ങുന്ന സ്ക്വാഡും പഴയങ്ങാടി എസ്.ഐ രൂപ മധുസൂദനൻ, എസ്.ഐ വത്സരാജൻ, എ.എസ്.ഐ … Read more