ആദ്യദിനം രണ്ടു വിമാനങ്ങൾ; യാത്രയായത് 340 ഹജ്ജ് തീർഥാടകർ

ആദ്യദിനം രണ്ടു വിമാനങ്ങൾ; യാത്രയായത് 340 ഹജ്ജ് തീർഥാടകർ

കണ്ണൂർ വിമാനത്താവളത്തിൽനിന്ന് പുറപ്പെട്ട ആദ്യ ഹജ്ജ് വിമാനത്തിന്‍റെ ഫ്ലാഗ് ഓഫ് മട്ടന്നൂർ മുനിസിപ്പൽ ചെയർമാൻ എൻ. ഷാജിത്ത് നിർവഹിക്കുന്നു മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ആദ്യ ദിനത്തിൽ ഹജ്ജ് തീർഥാടകരുമായി പറന്നുയർന്നത് എയർ ഇന്ത്യയുടെ രണ്ടു വിമാനങ്ങൾ. ഞായറാഴ്ച പുലർച്ച നാലിനാണ് ആദ്യ വിമാനം പുറപ്പെട്ടത്. 82 സ്ത്രീകളും 88 പുരുഷന്മാരുമാണ് ആദ്യ വിമാനത്തിൽ യാത്രക്കാരായത്. രണ്ടാമത്തെ വിമാനം രാത്രി 7.30 ഓടെയാണ് കണ്ണൂരിൽനിന്ന് യാത്ര പുറപ്പെട്ടത്. 72 പുരുഷന്മാരും 98 സ്ത്രീകളുമാണ് രണ്ടാമത്തെ വിമാനത്തിൽ യാത്ര … Read more

വേനലിലും നിറഞ്ഞുകവിഞ്ഞ് പഴശ്ശി

വേനലിലും നിറഞ്ഞുകവിഞ്ഞ് പഴശ്ശി

കടുത്ത വേനലിലും നിറഞ്ഞു നിൽക്കുന്ന പഴശ്ശി ജല സംഭരണി ഇരിട്ടി: കനത്ത വേനലിൽ നാടും നഗരവും വെന്തുരുകുമ്പോൾ കണ്ണിന് കുളിരാവുകയാണ് പഴശ്ശിജല സംഭരണി. ചെറുതും വലുതുമായ എല്ലാ ജലസ്രോതസ്സുകളും വരണ്ടുണങ്ങുമ്പോഴും പഴശ്ശിയുടെ സംഭരണ ശേഷിയിൽ കാര്യമായ കുറവുണ്ടായിട്ടില്ലെന്നത് ജില്ല ഭരണകൂടത്തിന് വലിയ ആശ്വസമാണ്. ജില്ലയിലെ 30ലധികം പഞ്ചായത്തുകൾക്കും കണ്ണൂർ കോർപറേഷനും അഞ്ച് നഗരസഭകൾക്കും കുടിനീരു നൽകുന്നത് പഴശ്ശിയാണ്. 24.84 മീറ്റർ ജലമുണ്ട് സംഭരണിയിൽ. 26.52 മീറ്ററാണ് സംഭരണശേഷി. അഞ്ചുമാസമായി കനാൽ വഴിയും കുടിവെള്ള പദ്ധതിക്കുമായി വെള്ളമെടുത്തിട്ടും 1.68 … Read more

പെരിങ്ങത്തൂർ മേഖലയിൽ മഞ്ഞപ്പിത്തം പടരുന്നു

പെരിങ്ങത്തൂർ മേഖലയിൽ മഞ്ഞപ്പിത്തം പടരുന്നു

പെരിങ്ങത്തൂർ: പാനൂർ നഗരസഭയിലെ പെരിങ്ങത്തൂർ മേഖലയിൽ മഞ്ഞപ്പിത്തം വ്യാപകമായി പടരുന്നു. പെരിങ്ങളം, കരിയാട് ഭാഗങ്ങൾക്ക് പുറമെയാണ് ഈ ഭാഗങ്ങളിലേക്ക് കൂടി മഞ്ഞപ്പിത്തം പടരുന്നത്. നൂറുകണക്കിന് പേർക്ക് ഇതിനകം തന്നെ മഞ്ഞപിത്തം റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. മഞ്ഞപ്പിത്ത വ്യാപനം തടയാൻ മേക്കുന്ന്, പെരിങ്ങളം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ നേതൃത്വത്തിൽ പ്രതിരോധ, ബോധവൽക്കരണ പ്രവർത്തനങ്ങൾ തുടങ്ങി. കരിയാട് നഗര പ്രാഥമികാരോഗ്യകേന്ദ്രം, മേക്കുന്ന് കുടുംബാരോഗ്യ കേന്ദ്രം, പെരിങ്ങളം പ്രാഥമികാരോഗ്യകേന്ദ്രം എന്നിവയുടെ പരിധിയിലാണ് പരിശോധനകൾ നടക്കുന്നത്. ഹോട്ടലുകൾ, പാനീയ വിൽപന കേന്ദ്രങ്ങൾക്ക് കർശന നിർദേശം … Read more

‘എന്‍റെ കേരളം’ കണ്ണൂരിൽ പുരോഗമിക്കുന്നു..

'എന്‍റെ കേരളം' കണ്ണൂരിൽ പുരോഗമിക്കുന്നു..

‘എന്റെ കേരളം’ പ്രദർശന-വിപണന മേള മെയ് എട്ട് വ്യാഴായ്ച്ച വൈകിട്ട് കണ്ണൂർ പോലീസ് മൈതാനത്ത് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള മേള 14-വരെയാണ് കണ്ണൂരിൽ നടക്കുന്നത്. കേരളം കൈവരിച്ച സാമൂഹിക-സാംസ്‌കാരിക മുന്നേറ്റങ്ങൾ, സംസ്ഥാന സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങൾ, വിവിധ സർക്കാർ വകുപ്പുകളുടെ സേവനങ്ങൾ തുടങ്ങിയവയെല്ലാം എൻ്റെ കേരളം മെഗാ പ്രദർശനമേളയിൽ അടുത്തറിയാം. ഇതോടനുബന്ധിച്ച് സമകാലിക വിഷയങ്ങളിൽ സെമിനാറുകൾ, രുചിവൈവിധ്യങ്ങളുമായി ഭക്ഷ്യമേള, കാർഷിക മേള, സ്പോർട്സ് സോൺ, കലാസാംസ്കാരിക … Read more

ഹർഷിദിന്റെ നിർമിതികൾ ഒറിജിനലിനെ വെല്ലും

ഹർഷിദിന്റെ നിർമിതികൾ ഒറിജിനലിനെ വെല്ലും

ഹർഷിത് ഇരിട്ടി: വാഹനങ്ങളോടുള്ള കമ്പം മൂത്ത് ഒറിജിനലിനെ വെല്ലുന്ന വിധം വാഹനങ്ങളുടെ മിനിയേച്ചർ നിർമിച്ച് ശ്രദ്ധേയനാവുകയാണ് മുഴക്കുന്ന് സ്വദേശിയായ ഹർഷിദ് എന്ന 17 കാരൻ. വാഹനങ്ങളോടുള്ള അടങ്ങാത്ത ഇഷ്ടമാണ് ഹർഷിദിന്റെ ഈ മിനിയേച്ചർ നിർമാണത്തിന് പിന്നിൽ. ഫോം ഷീറ്റ് കൊണ്ടാണ് മിനിയേച്ചർ നിർമിക്കുന്നത്. ഇതിനകം തന്നെ നിരവധി വാഹനങ്ങളുടെ മിനിയേച്ചറുകൾ ഹർഷിത് നിർമിച്ചു കഴിഞ്ഞു. ഹർഷിദ് നിർമിച്ച കെ.എസ്.ആർ.ടി.സി ബസ് കണ്ട് ഇരിട്ടിയിലെ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ കൂട്ടായ്മ മെമെന്റോ നൽകി ആദരിച്ചിരുന്നു. മാതാപിതാക്കളുടെ പ്രോത്സാഹനമാണ് തനിക്ക് പ്രചോദനം … Read more

ആറളം പുനരധിവാസ മേഖല; ബ്ലോക്ക് 13ൽ കുടിവെള്ളമില്ലാതെ വലഞ്ഞ് കുടുംബങ്ങൾ

ആറളം പുനരധിവാസ മേഖല; ബ്ലോക്ക് 13ൽ കുടിവെള്ളമില്ലാതെ വലഞ്ഞ് കുടുംബങ്ങൾ

കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കക്കുവ പുഴ വറ്റിവരണ്ട നിലയിൽ കേളകം: വേനൽ മഴ കനിഞ്ഞിട്ടും കുടിവെള്ളം ഇല്ലാതെ വലഞ്ഞ് ആറളം പുനരധിവാസ മേഖലയിലെ ബ്ലോക്ക് 13ലെ കുടുംബങ്ങൾ. കുടിവെള്ള വിതരണം ആരംഭിച്ചെങ്കിലും കാര്യക്ഷമമല്ലെന്ന് പ്രദേശവാസികൾ പറയുന്നു. മിക്ക ബ്ലോക്കുകളിലും കുടിവെള്ള ക്ഷാമം നേരിടുന്നുണ്ടെന്നാണ് ഇവർ പറയുന്നത്. പുഴയുടെ നടുക്ക് കുഴികുത്തിയും മറ്റുമാണ് പല കുടുംബങ്ങളും കുടിവെള്ളം ശേഖരിക്കുന്നത്. പ്രദേശത്തെ പുഴയും വറ്റിവരണ്ട നിലയിലാണ്. പുനരധിവാസ മേഖലയിലെ എല്ലാ ബ്ലോക്കുകളിലും ജലനിധി പദ്ധതി ഉണ്ടെങ്കിലും ഇവയൊന്നും പ്രവർത്തനക്ഷമമല്ല. കോടികളുടെ കുടിവെള്ള … Read more