ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പിലൂടെ ഒമ്പത് ലക്ഷം രൂപ നഷ്ടമായതായി പരാതി

ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പിലൂടെ ഒമ്പത് ലക്ഷം രൂപ നഷ്ടമായതായി പരാതി

മട്ടന്നൂര്‍: ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പിലൂടെ ഒമ്പത് ലക്ഷം നഷ്ടമായതായി പരാതി. ഓണ്‍ലൈന്‍ ട്രേഡിങ് ചെയ്താല്‍ കൂടുതല്‍ പണം സമ്പാദിക്കാമെന്ന് പറഞ്ഞത് വിശ്വസിച്ചാണ് വെളിയമ്പ്ര സ്വദേശിക്ക് 9,63,300 രൂപ നഷ്ടമായത്. ജനുവരി നാലിനും എട്ടിനും ഇടയിലാണ് ഇദ്ദേഹത്തിന്റെ പണം നഷ്ടപ്പെട്ടത്. സംഭവത്തില്‍ മട്ടന്നൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. മട്ടന്നൂര്‍ സ്റ്റേഷന്‍ പരിധിയില്‍ ആറു മാസത്തിനിടെ 40ഓളം കേസുകള്‍ ഇത്തരത്തില്‍ ഓണ്‍ലൈന്‍ തട്ടിപ്പുമായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇക്കഴിഞ്ഞ ആഴ്ച സ്റ്റേഷന്‍ പരിധിയിലെ ഒരു ഡോക്ടറുടെ 5,65,000 … Read more

മരുന്ന് മൊത്തവ്യാപാര കേന്ദ്രത്തിന്റെ ചുമർ കുത്തിത്തുറന്ന് കവർച്ച

മരുന്ന് മൊത്തവ്യാപാര കേന്ദ്രത്തിന്റെ ചുമർ കുത്തിത്തുറന്ന് കവർച്ച

കണ്ണൂർ: നഗരത്തിൽ ഫോർട്ട് റോഡിലെ പ്ലാറ്റിനം സെന്ററിലെ മരുന്ന് മൊത്തവ്യാപാര കേന്ദ്രമായ ദി കാനനൂർ ഡ്രഗ് സെന്ററിന്റെ ചുമർ തുരന്ന് കവർച്ച. അകത്ത് കയറിയ മോഷ്ടാക്കൾ 1,84,000 രൂപ കവർന്നു. സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപനമുടമ രഞ്ജിത്ത് സഹദേവൻ ടൗൺ പൊലീസിൽ പരാതി നൽകി. സ്ഥാപനത്തിന്റെ പിറക് വശത്തെ ചുമർ തുരന്നാണ് മോഷ്ടാക്കൾ അകത്തുകയറിയത്. അകത്തുള്ള ബോക്സ് തള്ളിമാറ്റി നിലത്തിട്ടു. സ്ഥാപനത്തിന്റെ ഓഫിസിലെ മേശവലിപ്പ് പൊളിച്ചാണ് പണം കവർന്നത്. ബുധനാഴ്ച രാവിലെ ജീവനക്കാരെത്തി തുറന്നപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയിൽപ്പെട്ടത്. … Read more

എരഞ്ഞോളിയിൽ ആറുവയസ്സുകാരിയടക്കം 10 പേരെ നായ് കടിച്ചു

എരഞ്ഞോളിയിൽ ആറുവയസ്സുകാരിയടക്കം 10 പേരെ നായ് കടിച്ചു

തലശ്ശേരി: എരഞ്ഞോളി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവു നായ് പത്തോളം പേരെ കടിച്ചുപരിക്കേൽപിച്ചു. ആറുവയസ്സുകാരി മുതൽ 60കാരനടക്കമുള്ളവരെ തലങ്ങും വിലങ്ങും ഓടി നായ് ആക്രമിക്കുകയായിരുന്നു. കൈക്കും കാലിനും ഗുഹ്യഭാഗങ്ങളിലും കടിയേറ്റ പരിക്കുകളുമായി പത്തു പേരും തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സക്കെത്തി. യു.കെ.ജി വിദ്യാർഥിനി കൃഷ്ണപുരം പാർവണ (ആറ്), പാർവണയുടെ ഇളയമ്മ പ്രേമജ (58), ചുങ്കത്തെ വിജയൻ (58), ഇളയടത്ത് മുക്കിലെ കണ്ണോത്ത് വലിയപറമ്പിൽ അനന്യ (15), പാലയാട്ടെ പത്മിനി നിവാസിൽ മഹേഷ് (50), ചോനാടം അണ്ടിക്കമ്പനിക്കടുത്ത കച്ചവടക്കാരൻ … Read more

വീട്ടുവളപ്പിൽനിന്ന് മുറിച്ച ചന്ദനത്തടി കടത്തുന്നതിനിടെ മൂന്നുപേർ പിടിയിൽ

വീട്ടുവളപ്പിൽനിന്ന് മുറിച്ച ചന്ദനത്തടി കടത്തുന്നതിനിടെ മൂന്നുപേർ പിടിയിൽ

പഴയങ്ങാടി: ഏഴോം കണ്ണോത്തെ വീട്ടുപറമ്പിൽ നിന്ന് മുറിച്ചെടുത്ത ചന്ദനമരം കടത്തുന്നതിനിടയിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരോട് ആയിഷ വില്ലയിലെ എ. റാഫി (39), പഴശ്ശി നെല്ലൂനിയിലെ കോയാടൻ വീട്ടിൽ പ്രസാദ് (39), പാട്ടന്നൂരിലെ നെടുകുളം നായാട്ടുപ്പാറയിലെ തലക്കാട്ട് വീട്ടിൽ ബിജു (36) എന്നിവരാണ് അറസ്റ്റിലായത്. പയ്യന്നൂർ ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള സിവിൽ പൊലീസ് ഓഫിസർമാരായ ഷിജോ അഗസ്റ്റിൻ, നൗഫൽ അഞ്ചില്ലത്ത്, അഷറഫ് എന്നിവരടങ്ങുന്ന സ്ക്വാഡും പഴയങ്ങാടി എസ്.ഐ രൂപ മധുസൂദനൻ, എസ്.ഐ വത്സരാജൻ, എ.എസ്.ഐ … Read more

ഒട്ടകപ്പുറത്തെ കല്യാണാഘോഷം; കേസെടുത്ത് പൊലീസ്

ഒട്ടകപ്പുറത്തെ കല്യാണാഘോഷം; കേസെടുത്ത് പൊലീസ്

കണ്ണൂർ: വാരം ചതുരക്കിണറിൽ ഒട്ടകപ്പുറത്ത് കയറി വരനെത്തിയ കല്യാണവുമായി ബന്ധപ്പെട്ട് ഒടുവിൽ പൊലീസ് കേസെടുത്തു. വളപട്ടണം സ്വദേശിയായ വരൻ റിസ്വാനും ഒപ്പം വന്ന 25 പേർക്കെതിരെയുമാണ് ചക്കരക്കല്ല് പൊലീസ് കേസെടുത്തത്. അന്യായമായി സംഘം ചേർന്നതിനും ഗതാഗത തടസ്സമുണ്ടാക്കിയതിനുമാണ് കേസ്. കഴിഞ്ഞയാഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ഒട്ടക കല്യാണം നടന്നത്. പടക്കംപൊട്ടിച്ചും ബാൻഡ് വാദ്യത്തിന്റെ അകമ്പടിയുമായി വരനെ ഒട്ടകപ്പുറത്ത് കയറ്റി നടന്ന വിവാഹാഘോഷം കാരണം റോഡിൽ ഏറെ നേരം ഗതാഗത തടസ്സം നേരിട്ടിരുന്നു. കൈവിട്ട ആഘോഷത്തിനിടെ വധുവിന്റെ വീട്ടുകാരും എതിർപ്പുമായി … Read more

തകർന്നിട്ട് ഒരു വർഷം; മുഴപ്പിലങ്ങാട് മേൽപാലത്തിലെ കൈവരി നവീകരിക്കാൻ നടപടിയില്ല

തകർന്നിട്ട് ഒരു വർഷം; മുഴപ്പിലങ്ങാട് മേൽപാലത്തിലെ കൈവരി നവീകരിക്കാൻ നടപടിയില്ല

മുഴപ്പിലങ്ങാട്: കണ്ണൂർ-തലശ്ശേരി ദേശീയപാതയിൽ മുഴപ്പിലങ്ങാട് മേൽപാലത്തിന്റെ സുരക്ഷ ഭിത്തി വാഹനമിടിച്ച് തകർന്നിട്ട് ഒരു വർഷം കഴിഞ്ഞിട്ടും നവീകരിക്കുന്നതിൽ തികഞ്ഞ അനാസ്ഥ. നിരവധി തവണ ഇത് സംബന്ധിച്ച് അധികൃതരെ വിവരം അറിയിച്ചിരുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. വാഹനാപകടത്തിൽ തകർന്ന ഭിത്തിയുടെ കോൺക്രീറ്റ് തൂണുകൾ ഏതു സമയവും താഴേക്ക് നിലംപതിക്കുമെന്ന അവസ്ഥയിലാണ്.പാലത്തിന് അടിവശത്തൂകൂടി നിരവധിപേർ കാൽനടയായി സഞ്ചരിക്കുകയും വാഹനങ്ങൾ പാർക്ക് ചെയ്യാനും ഉപയോഗിച്ചു വരുകയുമാണ്. മേൽപാലത്തിനോടൊപ്പമുള്ള നടപ്പാതയിലൂടെയാണ് നാട്ടുകാർ ഇരുവശത്തേക്കും നടന്നുപോകുന്നത്. ഇവിടെ അപകടാവസ്ഥയിലായ തകർന്ന ഭിത്തിക്ക് താൽക്കാലിക ഇരുമ്പ് പൈപ്പ് … Read more