മാലിന്യം ഫാക്ടറി പരിസരത്ത് കൂട്ടി; പിഴ ചുമത്തി

മാലിന്യം ഫാക്ടറി പരിസരത്ത് കൂട്ടി; പിഴ ചുമത്തി

മട്ടന്നൂര്‍: സോഫ നിര്‍മാണ ഫാക്ടറിയിലെ മാലിന്യങ്ങള്‍ പരിസരത്ത് കൂട്ടിയിട്ടതിന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ല എന്‍ഫോഴ്‌സ്‌മെന്റ് സ്ക്വാഡ് സ്ഥാപനയുടമക്ക് പിഴ ചുമത്തി. സ്ക്വാഡ് തില്ലങ്കേരി പഞ്ചായത്ത് പരിധിയില്‍ നടത്തിയ പരിശോധനയിലാണ് വ്യവസായ എസ്റ്റേറ്റിലെ പോപ്പുലര്‍ സോഫ നിര്‍മാണ യൂനിറ്റിനെതിരെ നടപടിയെടുത്തത്. സോഫ നിർമാണ യൂനിറ്റിലെ ജൈവ, അജൈവ മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്കരിക്കാതെ കെട്ടിടത്തിനു പിറകുവശത്തായി കൂട്ടിയിട്ട നിലയിലാണ് സ്ക്വാഡ് കണ്ടെത്തിയത്. വര്‍ഷങ്ങള്‍ പഴക്കമുള്ള മാലിന്യങ്ങള്‍ ജീർണിച്ച നിലയിലായിരുന്നു. ഭക്ഷണ അവശിഷ്ടങ്ങള്‍, പ്ലാസ്റ്റിക് കവറുകള്‍, റെക്‌സിന്‍, ഫോം അവശിഷ്ടങ്ങള്‍ … Read more

ബ്രെറ്റ് ലീയുടെ കൈയൊപ്പ് ചാർത്തിയ ക്രിക്കറ്റ് ബാളും ബാറ്റും തലശ്ശേരിക്ക്

ബ്രെറ്റ് ലീയുടെ കൈയൊപ്പ് ചാർത്തിയ ക്രിക്കറ്റ് ബാളും ബാറ്റും തലശ്ശേരിക്ക്

തലശ്ശേരി: ആസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ വേഗതയേറിയ ബൗളറായിരുന്ന ബ്രെറ്റ് ലീ അദ്ദേഹത്തിന്റെ കൈയൊപ്പ് ചാർത്തിയ ക്രിക്കറ്റ് ബാളും ബാറ്റും ക്രിക്കറ്റിന്റെ ഈറ്റില്ലമായ തലശ്ശേരിക്ക് സമ്മാനിച്ചു. ആസ്ട്രേലിയയിലെ സിഡ്‌നിയിൽ നടക്കുന്ന കോമൺവെൽത്ത് പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കുന്ന സ്പ‌ീക്കർ എ.എൻ. ഷംസീര്‍, സിഡ്‌നി ക്രിക്കറ്റ് സ്റ്റേഡിയവും ഇതിഹാസതാരം ബ്രെറ്റ് ലീയെയും സന്ദർശിച്ചപ്പോഴാണ് തലശ്ശേരിക്ക് അംഗീകാരമുദ്ര കൈമാറിയത്. കേക്കും സർക്കസും ഇന്ത്യയിൽ ആദ്യമായി പിറന്ന പൈതൃക നഗരിയായ തലശ്ശേരിയിലാണ് ക്രിക്കറ്റിനും തുടക്കം കുറിച്ചതെന്ന് അദ്ദേഹത്തോട് സ്പീക്കർ ഷംസീർ സൂചിപ്പിച്ചു. കേരളത്തെക്കുറിച്ചും ക്രിക്കറ്റിന് … Read more

വയോമിത്രം പദ്ധതി പ്രതിസന്ധിയിൽ; 20ന് സൂചന പണിമുടക്ക്

വയോമിത്രം പദ്ധതി പ്രതിസന്ധിയിൽ; 20ന് സൂചന പണിമുടക്ക്

പാനൂർ: മാസങ്ങളായി ആനൂകൂല്യങ്ങൾ ലഭിക്കാത്തതിനാൽ പാനൂർ നഗരസഭയിൽ വയോമിത്രം പദ്ധതി പ്രതിസസിയിൽ. ഡോക്ടർമാരുൾപ്പെടെ ആരോഗ്യപ്രവർത്തകർക്കും മറ്റ് ജീവനക്കാർക്കും മൂന്നു മാസമായി ശമ്പളം ലഭിക്കുന്നില്ല. ഡോക്ടറക്കം മൂന്ന് സ്റ്റാഫുകളാണ് വയോമിത്രം പദ്ധതിയിലുള്ളത്. വാഹനങ്ങൾ ഓടിയതിന്റെ തുകയും കുടിശ്ശികയാണ്. നഗരസഭ പരിധിയിൽ 20 കേന്ദ്രങ്ങളിലായി വയോമിത്ര സംവിധാനം ഉപയോഗപ്പെടുത്തുന്ന 3295 രോഗികളുണ്ട്. ഇതേത്തുടർന്ന് 20ന് വയോമിത്രം ക്ലിനിക്കുകൾ സൂചന പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. നഗരസഭ പരിധിയിൽ 20 കേന്ദ്രങ്ങളിലായി വയോമിത്ര സംവിധാനം ഉപയോഗപ്പെടുത്തുന്ന 3295 രോഗികളുണ്ട്പരിഹാര നടപടികളില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങും. … Read more

നവീൻ ബാബുവിന്റെ മരണത്തിൽ ദുഃഖമുണ്ട്; നിരപരാധിത്വം തെളിയിക്കും -പി.പി. ദിവ്യ

നവീൻ ബാബുവിന്റെ മരണത്തിൽ ദുഃഖമുണ്ട്; നിരപരാധിത്വം തെളിയിക്കും -പി.പി. ദിവ്യ

കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ജാമ്യം ലഭിച്ചതിനു പിന്നാലെ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ ജയിലിൽ നിന്ന് പുറത്തിറങ്ങി. നവീൻ ബാബുവിന്റെ മരണത്തിൽ ദുഃഖമുണ്ടെന്നും തന്റെ ഇടപെടൽ സദുദ്ദേശപരമായിരുന്നുവെന്നും കണ്ണൂർ പള്ളിക്കുന്ന് ജയിലിൽ നിന്ന് പുറത്തുവന്നതിന് പിന്നാലെ അവർ മാധ്യമങ്ങളോട് പ്രതികരിച്ചു. നിരപരാധിത്വം തെളിയിക്കാൻ കോടതി അവസരം തരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവീൻ ബാബുവിന്റെ കുടുംബം ആഗ്രഹിക്കുന്നത് പോലെ അദ്ദേഹത്തിന്റെ മരണത്തിൽ കൃത്യമായ അന്വേഷണം നടക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും ദിവ്യ … Read more

ദിവ്യ പാർട്ടിക്ക് കളങ്കമുണ്ടാക്കി; തരംതാഴ്ത്തൽ സ്ഥിരീകരിച്ച് സി.പി.എം

ദിവ്യ പാർട്ടിക്ക് കളങ്കമുണ്ടാക്കി; തരംതാഴ്ത്തൽ സ്ഥിരീകരിച്ച് സി.പി.എം

കണ്ണൂർ: മുൻ എ.ഡി.എം നവീൻ ബാബു ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യക്കെതിരായ അച്ചടക്ക നടപടി സ്ഥിരീകരിച്ച് സി.പി.എം. പാർട്ടിയുടെ യശ്ശസ്സിന് കളങ്കമേൽപ്പിക്കുന്ന തരത്തിൽ പെരുമാറിയതിന് ജില്ല കമ്മിറ്റിയംഗം പി.പി. ദിവ്യയെ പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്നു ഒഴിവാക്കാൻ തീരുമാനിച്ചതായി കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ വാർത്തക്കുറിപ്പിലൂടെ അറിയിച്ചു.  ജില്ല കമ്മിറ്റിയംഗത്തിൽനിന്ന് നീക്കിയതോടെ ദിവ്യ ഇരിണാവ് ബ്രാഞ്ച് അംഗമായി മാറും. ജനാധിപത്യ മഹിള അസോസിയേഷൻ ഭാരവാഹിത്തത്തിൽ നിന്നും ഇവരെ നീക്കും. ഇന്നലെ നടന്ന … Read more

കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുന്നു

കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുന്നു

തലശ്ശേരി: കോടിയേരി -മാടപ്പീടിക പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുന്നു. നഗരസഭയുടെ അമൃത് പദ്ധതിയിലുൾപ്പെടുത്തി ഇവിടുത്തെ ജലവിതരണം വർധിപ്പിക്കുന്നതിന് സ്ഥലം എം.എൽ.എ എ.എൻ. ഷംസീറിന്റെ ആസ്തി വികസന ഫണ്ടിൽനിന്ന് മൂന്നു കോടി രൂപ അനുവദിച്ചു. ഇതിനുള്ള ഭരണാനുമതിയായി. കോടിയേരി മേഖലയിലെ ആറു വാർഡുകളാണ് രണ്ടാം ഘട്ട പദ്ധതിയിൽ ഉൾപ്പെടുക. മേഖലയിലെ ഏറ്റവും ഉയർന്ന ഭാഗമായ സാംബവ കോളനിയുടെ സമീപത്ത് 20 മീറ്റർ ഉയരത്തിൽ 13 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്കും വെള്ളം ശേഖരിക്കാനുള്ള കുളവും നിർമിക്കും. കോഴിക്കോടുനിന്ന് സൂപ്രണ്ടിങ് എൻജിനീയർ, … Read more